Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 12:19 pm IST
in Kerala, Kottayam

കോട്ടയം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് നിർമ്മാണത്തിന് തുടക്കമിടുകയും, പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് ഭരണത്തിൽ നിലച്ചതുമായ കോട്ടയം ആകാശപ്പാതയ്‌ക്ക് ഇനി ജീവൻ വയ്‌ക്കുമോ എന്ന ചോദ്യമാണ് നിലവിൽ കോട്ടയത്തുയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്‌ന പദ്ധതിയായിരുന്നു കോട്ടയം നഗരത്തിലൊരു ആകാശപ്പാത എന്നത്.

കഴിഞ്ഞ പത്ത് വർഷമായി ആരംഭിച്ചിടത്ത് നിൽക്കുകയാണ്. ഇതിനിടയിൽ പാതിവഴിയിലെത്തിയ ആകാശപ്പാത പൂർത്തിയാക്കുകയോ, പൊളിച്ചുകളയുകയോ വേണമെന്ന ആവശ്യങ്ങളുമായി ഹൈക്കോടതിവരെ കേസുകളുമെത്തി. 2016 മുതൽ 2026 വരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരുന്നു കോട്ടയത്തിന്റെ ജനപ്രതിനിധിയെങ്കിലും പദ്ധതി പൂർത്തിയാക്കാനായില്ല. അതിന് വിശദീകരണം പലതുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയ വിവേചനം. മറ്റൊന്ന് കോട്ടയത്ത് നിന്നുള്ള മന്ത്രിയായിരുന്ന വി.എൻ. വാസവന്റെ അസഹിഷ്ണുത. ഇപ്പോൾ വാസവനും തോറ്റു. സംസ്ഥാന സർക്കാരും തോറ്റു. തിരുവഞ്ചൂരിന് സ്വാധീനമുള്ള സർക്കാരാണ് വരുന്നത്. ഈ അവസരത്തിലെങ്കിലും ആകാശപ്പാത പൂർത്തിയാക്കപ്പെടുമോ എന്നാണ് നഗരത്തിലെത്തുന്നവർ ചോദിക്കുന്നത്.

2015 ഡിസംബർ 22-നാണു നിർമ്മാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്‌കോയെ നിർമ്മാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്‌ക്കുമായി കിറ്റ്‌കോ കൈമാറി. നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ ശേഷമാണ് നിലച്ചത്. ശീമാട്ടി റൗണ്ടാനയിൽ ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ കാൽനടയാത്രക്കാർക്കായി നിർമ്മിക്കുന്ന ആകാശപ്പാതയ്‌ക്കായി ഇതുവരെ ചെലവഴിച്ചത് 1.95 കോടി രൂപ. 3.22 കോടി കൂടി ചെലവിട്ടാൽ നിർമ്മാണം പൂർത്തിയാക്കാം.

2022-ൽ മന്ത്രിമാരെയും കോട്ടയത്തു നിന്നുള്ള മന്ത്രി വി.എൻ. വാസവനെയും നേരിൽ കണ്ട് ആകാശപ്പാതയുടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 11 യോഗങ്ങൾ കളക്ടറേറ്റിൽ നടത്തി. പക്ഷേ, നിർമ്മാണം മാത്രം പുനരാരംഭിച്ചില്ല. ആകാശപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കണം. രാഷ്‌ട്രീയ കാരണങ്ങളുടെ പേരിൽ അശാസ്ത്രീയമെന്ന് ആരോപണമുയർത്തി ആകാശപ്പാത പൊളിച്ചു കളയാൻ തീരുമാനിച്ചാൽ നഷ്ടമാകുന്നത് ജനത്തിന്റെ നികുതിപ്പണമായിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ വാദം. ആസ്തിവികസന ഫണ്ടിൽ നിന്ന് 1.65 കോടി നൽകാമെന്നും അന്ന് എംഎൽഎ പറഞ്ഞിരുന്നു.

Tags: kottayamThiruvanchoor RadhakrishnanUDFSky way
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

പുതിയ വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.