Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 12:15 am IST
in Kerala

ആലപ്പുഴ: പുന്നപ്ര സമരഭൂമി ഉള്‍ക്കൊള്ളുന്ന അമ്പലപ്പുഴയില്‍ സിപിഎം തോറ്റു, ജി. സുധാകരന്‍ വിജയിച്ചു. സിപിഎം എല്ലാ ആയൂധങ്ങളും വിഭവശേഷിയും ഉപയോഗിച്ച് കളത്തിലിറങ്ങിയിട്ടും മുതിര്‍ന്ന നേതാവായിരുന്ന സുധാകരനെ കുലുക്കാനായില്ല.

സിപിഎമ്മിനെ അടക്കിഭരിക്കുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തിപരമായ പരാജയം കൂടിയാണിത്. പാര്‍ട്ടിയില്‍ പിടിമുറുക്കിയ പിണറായിസത്തിനും, പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കും എതിരെയാണ് തന്റെ പോരാട്ടമെന്ന പ്രഖ്യാപിച്ചാണ് സുധാകരന്‍ പാര്‍ട്ടിയുടെ പടിയിറങ്ങിയത്. അഴിമതിക്കെതിരായ പോരാട്ടമാണ് തന്റേതെന്നും അദ്ദേഹം നേരത്തെ പ്രഖ്യാപി
ച്ചിരുന്നു. പത്രസമ്മേളനത്തില്‍ എം. വി. ഗോവിന്ദന്‍ സുധാകരനെ അധിക്ഷേപിച്ച് ചിരിച്ചതും ചര്‍ച്ചയായിരുന്നു. സുധാകരന്‍ പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ജനകീയ സ്വതന്ത്രനായി മത്സരിച്ച സുധാകരനെ യുഡിഎഫ് പിന്തുണയ്‌ക്കുകയായിരുന്നു. സിപിഎമ്മുകാരുടെ ഉള്‍പ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സുധാകരന് ലഭിച്ചു എന്നത് വോട്ട് നില വ്യക്തമാക്കുന്നു. കാല്‍ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. സുധാകരന്റെ ഒറ്റയാള്‍ പോരാട്ടമാണ് ആലപ്പുഴ ജില്ലയില്‍ പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ പരാജയത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്.

പാര്‍ട്ടിയിലെ സര്‍വശക്തനായ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനായി നിന്ന് മറുപക്ഷത്തെ നേതാക്കളെ ഒരുകാലത്ത് വെട്ടിനിരത്തിയ നേതാവായിരുന്നു സുധാകരന്‍. ആലപ്പുഴ ജില്ലയിലടക്കം പിണറായിയുടെ അനിഷ്ടത്തിന് ഇരയായ നേതാക്കളെ ഒതുക്കുന്നതിന് മുന്നില്‍ നിന്നതും സുധാകരനായിരുന്നു. മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സുധാകരന്റെ ജനപിന്തുണയാണ് പാര്‍ട്ടിയെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

ഏട്ടുതവണ നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹത്തിന്റെ അഞ്ചാമത്തെ വിജയമാണിത്. ചെറ്റത്തരം പരാമര്‍ശം ഉള്‍പ്പടെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ സുധാകരന് നേരെ നടത്തിയത്. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന്‍ പ്രതികരിച്ചു.വര്‍ഗ വഞ്ചകന്‍ എന്ന് ആക്ഷേപിച്ചാണ് സുധാകരനെ പാര്‍ട്ടി നേരിട്ടത്. യഥാര്‍ത്ഥ വര്‍ഗ വഞ്ചകര്‍ ആരാണെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വ്യക്തമാകുമെന്നായിരുന്നു സുധാകരന്റെ മറുപടി. അമ്പലപ്പുഴയില്‍ സുധാകരന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്.

 

Tags: G.Sudhakaranpolitical criminalsCPM PunnapraKerala assembly election 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

Alappuzha

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

Kerala

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

അനിരുദ്ധന്‍ തന്ത്രികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

താന്ത്രിക പാരമ്പര്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: ശശികല ടീച്ചര്‍

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.