തിരുവനന്തപുരം: വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാണുന്ന സീറ്റുകളിലെ മേൽക്കൈ ഉച്ചയ്‌ക്ക് ഒരു മണിക്ക് ഇങ്ങനെയാണ്.
അസാമിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 84 സീറ്റുമതി. പക്ഷേ നൂറും കടക്കുമെന്നാണ് വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ഏക സിവിൽ നിയമം ഉൾപ്പെടെ നടപ്പിലാക്കും, വനവാസി സമൂഹത്തിനിടയിലെ ബഹുഭാര്യത്വ സമ്പ്രദായം നിർത്തും, സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കും അതിർത്തികൾ അടച്ച് അനധികൃത നുഴഞ്ഞുകയറ്റം അവസാനിപ്പിക്കും എന്നിങ്ങനെ വൻ പരിവർത്തനങ്ങൾക്ക് കളമൊരുങ്ങുകയാണ് സംസ്ഥാനത്ത്.
ബംഗാളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് സൂചനകൾ. തമിഴ്‌നാട്ടിൽ നടൻ വിജയ് നയിക്കുന്ന ടിവികെയ്‌ക്കാണ് കൂടുതൽ സീറ്റെങ്കിലും ഒറ്റയ്‌ക്ക് ഭരിക്കാൻ ഭൂരിപക്ഷമായിട്ടില്ല.
കേരളം:
എൻഡിഎ: 2.
എൽഡിഎഫ്:36.
യുഡിഎഫ്: 102.
ബംഗാൾ:
എൻഡിഎ: 189.
ടിഎംസി: 99.
മറ്റുള്ളവർ: 5
തമിഴ്‌നാട്:
എൻഡിഎ: 66.
ഡിഎംകെ: 60.
ടിവികെ:108
മറ്റുള്ളവർ: 0
പുതുച്ചേരി:
എൻഡിഎ: 12.
ടിവികെ :3.
കോൺഗ്രസ്: 2
അസാം:
എൻഡിഎ: 98.
കോൺഗ്രസ്: 26.
മറ്റുള്ളവർ: 2
















