Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

പി.എന്‍. പ്രസാദ് by പി.എന്‍. പ്രസാദ്
Apr 29, 2026, 01:02 pm IST
in Kerala, Idukki

കട്ടപ്പന: മംഗളാ ദേവിയിലെ കണ്ണകി ക്ഷേത്രം കേരളത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും 1800 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഇത് സംബന്ധിച്ചു നടത്തിയ സര്‍വേകളെല്ലാം സംശയരഹിതമായി തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ക്ഷേത്രം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇതിനാല്‍ വിട്ടുനല്‍കണമെന്നുമുള്ള അവകാശവാദത്തില്‍ ഇപ്പോഴും തമിഴ്‌നാട് ഉറച്ചുനില്‍ക്കുകയാണ്.

തന്റെ ഭര്‍ത്താവായ കോവലനെ മോഷണ കുറ്റം ആരോപിച്ച് നിഷ്‌ക്കരുണം വധിച്ച രാജാവിനോടുള്ള പ്രതികാരത്തിന്റെ ഫലമായി കണ്ണകി മധുരാനഗരം ചുട്ടെരിച്ച് സ്വസ്ഥത തേടി മംഗളാ ദേവിയിലെത്തിയെന്നാണ് ചരിത്രം. പാണ്ഡ്യരാജാവായിരുന്ന ചേരന്‍ ചെങ്കുട്ടവനാണ് മംഗളാ ദേവി മലമുകളില്‍ ക്ഷേത്രം നി ര്‍മ്മിച്ചത് എന്നൊക്കെയാണ് തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നത്.

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറിന്റെ അധീനതയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിനു മേല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സി ആദ്യമായി അവകാശവാദമുന്നയിച്ചത്. ഇക്കാലത്ത് തിരുവിതാംകൂറില്‍ രാജഭരണവും മദ്രാസില്‍ ബ്രിട്ടീഷ് ഭരണവുമായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ അക്കാലത്തെ ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയിലെ ലഫ്റ്റനന്റുമാരായ കോണര്‍ പാര്‍ഡ് എന്നിവരെ നിയോഗിച്ചു. 1817 ല്‍ ഇവര്‍ നടത്തിയ സര്‍വേയില്‍ മംഗളാ ദേവി പൂര്‍ണമായും തിരുവിതാംകൂറിന്റേതാണെന്ന് തെളിഞ്ഞു. 1854 ല്‍ നടത്തിയ ദി ഗ്രേറ്റ് ട്രിഗോണമിക്കല്‍ സര്‍വേയും ഇത് സ്ഥിരീകരിച്ചു. വീണ്ടും തര്‍ക്കമുയര്‍ന്നത് 1979 ലാണ് ഇതേ തുടര്‍ന്ന് 1981 ല്‍ നടത്തിയ സര്‍വേ പ്രകാരം ക്ഷേത്രവും 62 സെന്റ് സ്ഥലവും പൂര്‍ണമായും കേരളത്തിന്റേതാണെന്ന് തെളിഞ്ഞെങ്കിലും ഇതും അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറായില്ല. പിന്നീട് 1990 ലെ കരുണാനിധി സര്‍ക്കാര്‍ അവകാശം ഉയര്‍ത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

എന്നാല്‍ എം.ജി.ആറിന്റെ ജയലളിതയുടെയും കാലത്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തി ലോവര്‍ ക്യാമ്പില്‍ നിന്നും ക്ഷേത്ര പരിസരത്തേക്ക് റോഡ് നിര്‍മ്മിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി നടപടികള്‍ ആരംഭിച്ചിരുന്നു. ഇത് അതീവ ശ്രദ്ധയോടെ വനം വകുപ്പ് തടയുകയും ചെയ്തു. 1983 ല്‍ പുന:പ്രതിഷ്ഠ നല്‍കിയ ക്ഷേത്രം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയും ചിത്രാപൗര്‍ണമിയില്‍ മാത്രം നടത്തുന്ന ഒരു ദിവസത്തിന്റെ നടത്തിപ്പും മറ്റ് നിയന്ത്രണങ്ങളും വനം വകുപ്പിന് കൈമാറുകയും ചെയ്തു. പിന്നീട് കമ്പം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണകി ട്രസ്റ്റ് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും പുരാവസ്തു വകുപ്പിന് കത്തും നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് 2015 ല്‍ പുരാവസ്തു ഡയറക്ടറും സംസ്ഥാന അറ്റോര്‍ണി ജനറലും മംഗളാ ദേവി സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. വന നിയമങ്ങള്‍ക്കനുസരിച്ച് ക്ഷേത്രം പുനരുദ്ധരിക്കുന്നതിന് തടസ്സമില്ലെന്ന റിപ്പോര്‍ട്ടാണ് ഇവര്‍ സര്‍ക്കാരിന് കൈമാറിയത്. തുടര്‍ നടപടികളുണ്ടാകാത്തതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കണ്ണകി ട്രസ്റ്റും മറ്റ് ചില സംഘടനകളും വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

Tags: TemplekeralamMangala DeviTamilnadu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

Spiritual

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

Spiritual

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

Kerala

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

India

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

ആം ആദ്മി പാർട്ടി നേതാവും വകുപ്പില്ലാ മന്ത്രിയുമായ അറോറയുടെ വീടുകളിൽ ഇ ഡി റെയ്ഡ്,ജിഎസ്ടി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് കേസ്

കൊച്ചുകുട്ടിക്കെതിരേ തോക്കുചൂണ്ടി; വട്ടിയൂർക്കാവ് സിഐക്ക് ക്രിമിനൽ മനസ്സ്: മേയർ

സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 3160 രൂപ, അറിയാം ഇന്നത്തെ നിരക്ക്

പ്രിന്‍സി ഒടുവില്‍ അറസ്റ്റില്‍; സൗഹൃദം സ്ഥാപിച്ച് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 20 ലക്ഷം തട്ടി, നിരവധി പേര്‍ കെണിയില്‍ കുടുങ്ങി?

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

പോലീസിന്റെ വൈരാഗ്യം തീർക്കൽ: കൗൺസിലറെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു, ജയിലിലാക്കി, ഭാര്യയെ മർദ്ദിച്ചു; ആകാശത്തേക്ക് വെടിവെച്ചു

ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഫോടനം : രണ്ട് സൈനികർക്ക് വീരമൃത്യു

ഗില്‍ബെര്‍ട്ടോ മോറ: ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ലോകകപ്പ് 2026: ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിയന്‍ റഫറി വില്‍ട്ടണ്‍ സാംപയോ വിസില്‍ പോടും

‘ഒടുക്ക’ത്തെ ഗ്രൂപ്പില്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.