Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 07:58 am IST
in Kerala

തിരുവനന്തപുരം: നെട്ടയം സംഘര്‍ഷത്തില്‍ വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്റെയും എസ്‌ഐ ദീപുവിന്റെയും നേതൃത്വത്തില്‍ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ക്രൂരതയാണന്നും ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ വട്ടിയൂര്‍ക്കാവ് പോലീസിന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായി. ഇത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖ പറഞ്ഞു.

കുമാരാരാമം ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്ത സംഭവം വളരെ ദാരുണമാണ്. അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. വട്ടിയൂര്‍ക്കാവ് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പക്ഷപാതപരമായിട്ടാണ് പോലീസ് പെരുമാറിയത്. മുന്‍ പോലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ കൃത്യമായി അത് തനിക്ക് അറിയാം. പോലീസ് അസോസിയേഷന്‍ ഭരിക്കുന്നത് തന്നെ സിപിഎമ്മുകരാണ്. മലമുകള്‍ പ്രദേശത്ത് ബിജെപിക്ക് സ്വാധീനം ലഭിച്ചു. ഇതിന്റെ പ്രകോപനമാണ് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിലെത്തിയത്. ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നു. ഇതുപോലെ ഒരു ഭീകരത പോലീസ് മുന്‍പ് കാണിച്ചിട്ടില്ല. മലമുകള്‍ പള്ളിയില്‍ കയറി നിന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എറിഞ്ഞ കല്ല് കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണ്.

ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് തിങ്കളാഴ്ച തന്നെ കൈമാറി. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തില്‍ പോലീസ് ബിജെപി പ്രവര്‍ത്തര്‍ക്ക് എതിരെ അഴിഞ്ഞാടിയത്. ഇടപ്പഴഞ്ഞി ക്ഷേത്രത്തിനുള്ളിലെ മത പഠനശാല ആക്രമിച്ച് നശിപ്പിച്ച് പോലീസ് ഒരു കേസിലും പ്രതിയല്ലാത്ത പരാതിക്കാരന്‍ കൂടിയായ ബിനു ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും ക്രൂരമായി ഇടിവണ്ടിയില്‍ ഇട്ട് മര്‍ദിച്ചതും, അനുമതി ഇല്ലാതെ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുതെന്ന സുപ്രീകോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് പോലീസ് ഇടപ്പഴിഞ്ഞി ക്ഷേത്രം അക്രമിച്ചതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

കുറ്റക്കാരായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലങ്കില്‍ സമരം ശക്തമാക്കുമെന്നും ശ്രീലേഖ പറഞ്ഞു. സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ എന്നിവര്‍ അറിയിച്ചു.

Tags: Police brutalityBJP ThiruvananthapuramNettayam clashVattiyoorkkavu police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍
Kerala

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ: ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

Main Article

വിവാദത്തിനില്ല, വികസനത്തില്‍ വിട്ടുവീഴ്ചയുമില്ല; തിരുവനന്തപുരം മേയര്‍ വി.വി. രാജേഷുമായി കാവാലം ശശികുമാര്‍ നടത്തിയ അഭിമുഖം

Kerala

ശ്രീ പത്മനാഭനെ വണങ്ങി, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എന്‍ ഡി എ അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.