Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

നോയിഡയിലെ തൊഴിലാളികള്‍ സമരത്തിലൂടെ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം. വിറച്ചത് യോഗിയല്ല, ജയിലിലായ സിഐടിയു നേതാക്കളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 06:26 pm IST
in India
യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

തിരുവനന്തപുരം: നോയിഡയിലെ തൊഴിലാളികള്‍ സമരത്തിലൂടെ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം. വിറച്ചത് യോഗിയല്ല, ജയിലിലായ സിഐടിയു നേതാക്കളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.

സിഐടിയു നേതാക്കള്‍ ഉള്‍പ്പെടെ 400ഓളം പേര്‍ ജയിലില്‍ കിടക്കുകയാണ്. നോയിഡയിലെ ഗൗതംബുദ്ധ നഗറിലെ ജില്ലാ സെക്രട്ടറി റാം സ്വാരത്തും ജയിലിലാണ്. ദല്‍ഹി സ്റ്റേറ്റ് സെക്രട്ടറി അനിയന്‍ പി.വി. പ്രസിഡന്‍റ് വീരേന്ദര്‍ ഗൗര്‍ എന്നിവരും തടങ്കലിലാണ്. നോയിഡയിലെ സിഐടിയു നേതാക്കളായ ഗംഗേശ്വര്‍ ദത്തിനെയും റാം സാഗറിനെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സിഐടിയുവിന്റെ നോയിഡ ഓഫീസ് യുപി പൊലീസ് വളയുകയായിരുന്നു. ഇതെല്ലാം യോഗി ആദിത്യനാഥ് വിറച്ചുപോയത് കൊണ്ട് ചെയ്തതാണല്ലോ എന്നാണ് മാധ്യമം ദിനപത്രത്തിനോട് ഉയരുന്ന പ്രതികരണം.

വിറച്ചത് യോഗിയല്ല, സമരക്കാര്‍

എന്തായാലും ഈ സമരത്തിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. ഡീപ് സ്റ്റേറ്റ് ഇടപെടലുണ്ടെന്നും സംശയിക്കുന്നു. മോദിയെ വീഴ്‌ത്തുക, യോഗിയെ വീഴ്‌ത്തുക, അതുവഴി ബിജെപി സര്‍ക്കാരിനെ ദുര്‍ബലമാക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ ആപ്തവാക്യമാണ്.  ഈ സമരത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഇന്ത്യയിലെ ലക്ഷണക്കണക്കിന് സമൂഹമാധ്യമപേജുകള്‍ കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് സംശയം വര്‍ധിപ്പിക്കുന്നു.

പൊലീസുകാര്‍ സമരക്കാരെ ആക്രമിച്ചു എന്ന രീതിയില്‍ ശക്തമായ പ്രചാരണം സോഷ്യല്‍ മീഡിയ പേജുകളില്‍ നടന്നതായി പറയുന്നു. ആളുകളെ അക്രമാസക്തരാക്കാന്‍ വാട്സാപും ഉപയോഗപ്പെടുത്തിയിരുന്നു. കൂടുതല്‍ ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ക്യൂആര്‍ കോഡും ഉപയോഗിച്ചിരുന്നു. ഷാള്‍ കൊണ്ട് മുഖം മറച്ചവരും സമരത്തില്‍ ഉണ്ടായിരുന്നു. ഇത് സമരത്തെ അനുകൂലിച്ച് കൂടുതല്‍ പേര്‍ ഇറങ്ങുന്നതിനും അക്രമം നടത്തുന്നതിനും കാരണമായി. യോഗിയുടെ പൊലീസ് ആയതുകൊണ്ടാണ് സമരത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്. അതല്ലെങ്കില്‍ അത് ഒരു കലാപമായി മാറുമായിരുന്നു. തുടര്‍ച്ചയായി പൊലീസും അര്‍ധസൈനികരു നടത്തിയ ഫ്ലാഗ് മാര്‍ച്ചില്‍ അക്രമികള്‍ ഭയന്ന് പിന്‍വലിയുകയായിരുന്നു. ഈ സമരത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണ്. അത് കഴിഞ്ഞാല്‍ കൃത്യമായി ആ അക്രമികളെ പൊക്കിയിരിക്കും.

പാകിസ്ഥാന്‍ ഗ്രൂപ്പുകള്‍, അര്‍ബന്‍ നക്സലുകള്‍, ജിഹാദിസ്റ്റുകള്‍…

കൂലിവര്‍ധനയ്‌ക്ക് വേണ്ടി സമരം ചെയ്തവര്‍ ഇത്രയ്‌ക്ക് അക്രമാസക്തരാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തീവെപ്പ് നടത്തിയതിന്റെ പേരില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത 45 പേരും നോഡിയ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരല്ല എന്നാണ് അറിയുന്നു. പ്രധാനഅക്രമികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായ ഈ സമരം ആസൂത്രിതമാണെന്നും പാകിസ്ഥാനില്‍ നിന്നുള്ളവര്‍ വരെ ഈ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിവരം. കാരണം സമരം തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ വലിയതോതില്‍ അക്രമികള്‍ അഴിഞ്ഞാടി. അര്‍ബന്‍ നക്സലുകളും ജിഹാദി ഗ്രൂപ്പുകളും ഈ സമരത്തില്‍ ഉണ്ടെന്നും സൂചനകളുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ജിഹാദിസ്റ്റുകളുടെ സാന്നിധ്യവും സമരത്തില്‍ ഉള്ളതായി സംശയിക്കുന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ ആളുകള്‍ വരെ നുഴഞ്ഞുകയറിയാതായാണ് വിവരം. പൊടുന്നനെ യാതൊരു പ്രകോപനവുമില്ലാതെ അക്രമത്തിലേക്ക് തിരഞ്ഞതില്‍ നിന്നാണ് ആസൂത്രിതപരിപാടിയാണെന്ന നിഗമനത്തിലേക്ക് അതിവേഗം പൊലീസ് എത്തിയത്. ഇവര്‍  കെട്ടിടങ്ങള്‍ അടിച്ചുതകര്‍ത്തു. അക്രമസമരം ചെയ്ത് പൊതുമുതല്‍ നശിപ്പിച്ച തീവ്രവാദികളെ കൂലിവര്‍ധനവിന് വേണ്ടി സമരം ചെയ്യുന്ന വിപ്ലവകാരികള്‍ എന്നാണ് മാധ്യമവും കൈരളി ചാനലും മീഡിയവണ്ണും വിശേഷിപ്പിച്ചത്.

Tags: Noida agitationyogiUrban NaxalsYogi AdityanathjihadistsDeep stateLatest newsNoida strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

World

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)
Kerala

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.