Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

നോയിഡയിലെ തൊഴിലാളികള്‍ സമരത്തിലൂടെ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം. വിറച്ചത് യോഗിയല്ല, ജയിലിലായ സിഐടിയു നേതാക്കളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 06:26 pm IST
inIndia
യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

തിരുവനന്തപുരം: നോയിഡയിലെ തൊഴിലാളികള്‍ സമരത്തിലൂടെ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം. വിറച്ചത് യോഗിയല്ല, ജയിലിലായ സിഐടിയു നേതാക്കളാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം.

സിഐടിയു നേതാക്കള്‍ ഉള്‍പ്പെടെ 400ഓളം പേര്‍ ജയിലില്‍ കിടക്കുകയാണ്. നോയിഡയിലെ ഗൗതംബുദ്ധ നഗറിലെ ജില്ലാ സെക്രട്ടറി റാം സ്വാരത്തും ജയിലിലാണ്. ദല്‍ഹി സ്റ്റേറ്റ് സെക്രട്ടറി അനിയന്‍ പി.വി. പ്രസിഡന്‍റ് വീരേന്ദര്‍ ഗൗര്‍ എന്നിവരും തടങ്കലിലാണ്. നോയിഡയിലെ സിഐടിയു നേതാക്കളായ ഗംഗേശ്വര്‍ ദത്തിനെയും റാം സാഗറിനെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സിഐടിയുവിന്റെ നോയിഡ ഓഫീസ് യുപി പൊലീസ് വളയുകയായിരുന്നു. ഇതെല്ലാം യോഗി ആദിത്യനാഥ് വിറച്ചുപോയത് കൊണ്ട് ചെയ്തതാണല്ലോ എന്നാണ് മാധ്യമം ദിനപത്രത്തിനോട് ഉയരുന്ന പ്രതികരണം.

വിറച്ചത് യോഗിയല്ല, സമരക്കാര്‍

എന്തായാലും ഈ സമരത്തിന് പിന്നില്‍ വിദേശകരങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. ഡീപ് സ്റ്റേറ്റ് ഇടപെടലുണ്ടെന്നും സംശയിക്കുന്നു. മോദിയെ വീഴ്‌ത്തുക, യോഗിയെ വീഴ്‌ത്തുക, അതുവഴി ബിജെപി സര്‍ക്കാരിനെ ദുര്‍ബലമാക്കുക എന്നത് ഡീപ് സ്റ്റേറ്റിന്റെ ആപ്തവാക്യമാണ്.  ഈ സമരത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഇന്ത്യയിലെ ലക്ഷണക്കണക്കിന് സമൂഹമാധ്യമപേജുകള്‍ കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് സംശയം വര്‍ധിപ്പിക്കുന്നു.

പൊലീസുകാര്‍ സമരക്കാരെ ആക്രമിച്ചു എന്ന രീതിയില്‍ ശക്തമായ പ്രചാരണം സോഷ്യല്‍ മീഡിയ പേജുകളില്‍ നടന്നതായി പറയുന്നു. ആളുകളെ അക്രമാസക്തരാക്കാന്‍ വാട്സാപും ഉപയോഗപ്പെടുത്തിയിരുന്നു. കൂടുതല്‍ ആളുകളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ ക്യൂആര്‍ കോഡും ഉപയോഗിച്ചിരുന്നു. ഷാള്‍ കൊണ്ട് മുഖം മറച്ചവരും സമരത്തില്‍ ഉണ്ടായിരുന്നു. ഇത് സമരത്തെ അനുകൂലിച്ച് കൂടുതല്‍ പേര്‍ ഇറങ്ങുന്നതിനും അക്രമം നടത്തുന്നതിനും കാരണമായി. യോഗിയുടെ പൊലീസ് ആയതുകൊണ്ടാണ് സമരത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്. അതല്ലെങ്കില്‍ അത് ഒരു കലാപമായി മാറുമായിരുന്നു. തുടര്‍ച്ചയായി പൊലീസും അര്‍ധസൈനികരു നടത്തിയ ഫ്ലാഗ് മാര്‍ച്ചില്‍ അക്രമികള്‍ ഭയന്ന് പിന്‍വലിയുകയായിരുന്നു. ഈ സമരത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണ്. അത് കഴിഞ്ഞാല്‍ കൃത്യമായി ആ അക്രമികളെ പൊക്കിയിരിക്കും.

പാകിസ്ഥാന്‍ ഗ്രൂപ്പുകള്‍, അര്‍ബന്‍ നക്സലുകള്‍, ജിഹാദിസ്റ്റുകള്‍…

കൂലിവര്‍ധനയ്‌ക്ക് വേണ്ടി സമരം ചെയ്തവര്‍ ഇത്രയ്‌ക്ക് അക്രമാസക്തരാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. തീവെപ്പ് നടത്തിയതിന്റെ പേരില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത 45 പേരും നോഡിയ ഫാക്ടറികളില്‍ ജോലി ചെയ്യുന്നവരല്ല എന്നാണ് അറിയുന്നു. പ്രധാനഅക്രമികളെ തിരിച്ചറിഞ്ഞാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായ ഈ സമരം ആസൂത്രിതമാണെന്നും പാകിസ്ഥാനില്‍ നിന്നുള്ളവര്‍ വരെ ഈ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിവരം. കാരണം സമരം തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ വലിയതോതില്‍ അക്രമികള്‍ അഴിഞ്ഞാടി. അര്‍ബന്‍ നക്സലുകളും ജിഹാദി ഗ്രൂപ്പുകളും ഈ സമരത്തില്‍ ഉണ്ടെന്നും സൂചനകളുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ജിഹാദിസ്റ്റുകളുടെ സാന്നിധ്യവും സമരത്തില്‍ ഉള്ളതായി സംശയിക്കുന്നു. കേരളത്തില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ ആളുകള്‍ വരെ നുഴഞ്ഞുകയറിയാതായാണ് വിവരം. പൊടുന്നനെ യാതൊരു പ്രകോപനവുമില്ലാതെ അക്രമത്തിലേക്ക് തിരഞ്ഞതില്‍ നിന്നാണ് ആസൂത്രിതപരിപാടിയാണെന്ന നിഗമനത്തിലേക്ക് അതിവേഗം പൊലീസ് എത്തിയത്. ഇവര്‍  കെട്ടിടങ്ങള്‍ അടിച്ചുതകര്‍ത്തു. അക്രമസമരം ചെയ്ത് പൊതുമുതല്‍ നശിപ്പിച്ച തീവ്രവാദികളെ കൂലിവര്‍ധനവിന് വേണ്ടി സമരം ചെയ്യുന്ന വിപ്ലവകാരികള്‍ എന്നാണ് മാധ്യമവും കൈരളി ചാനലും മീഡിയവണ്ണും വിശേഷിപ്പിച്ചത്.

Tags: Noida agitationyogiUrban NaxalsYogi AdityanathjihadistsDeep stateLatest newsNoida strike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.