Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറില്‍ കുടിവെള്ളം കൊണ്ടുവന്നുവെന്ന മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ചടുക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്റെ മുന്നില്‍ വെച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 08:48 pm IST
in Kerala
അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

കോഴിക്കോട്: ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറില്‍ കുടിവെള്ളം കൊണ്ടുവന്നുവെന്ന മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ചടുക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്റെ മുന്നില്‍ വെച്ചാണ്. പ്രകാശ് ബാബുവിനോടൊപ്പം ജനങ്ങള്‍ കൂടി അണിചേര്‍ന്നതോടെ മുഹമ്മദ് റിയാസിനെ വാനോളം പുകഴ്‌ത്താന്‍ വന്ന റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് കണ്ടം വഴി ഓടേണ്ടി വന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. BJP സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറിലെ വികസനമില്ലായ്‌മ ചൂണ്ടിക്കാണിച്ചപ്പോള്‍, അത് കയ്യോടെ പൊളിക്കാനിറങ്ങിയതാണ് ഇടതുപക്ഷത്തെ ഊണിലും ഉറക്കത്തിലുംപിന്തുണയ്‌ക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍.

പ്രകാശ് ബാബു: നിങ്ങള്‍ നോക്കൂ. ബേപ്പൂര്‍ ഹാര്‍ബറിലെ മാലിന്യം ..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: അത് മീന്‍ പിടിച്ചുകൊണ്ട് വരുമ്പോള്‍ സ്വാഭാവികമാണ് ( പ്രകാശ് ബാബുവിനെ തേച്ചുവിട്ട സന്തോഷം മുഖത്ത് )
പ്രകാശ് ബാബു: ഓകെ, എന്നാല്‍ ഈ മിന്‍പിടിക്കുന്ന ഇവര്‍ക്കൊരു കുടിവെളള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ വെള്ളമേയില്ല. അപ്പോഴോ?
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: എന്നാല്‍ അങ്ങോട്ട് പോകാം ( വീണ്ടും പ്രകാശ് ബാബുവിലെ തേക്കാന്‍ പോകുന്നതിന്റെ ആവേശം ലേഖകന്റെ മുഖത്ത്)
പ്രകാശ് ബാബു : അതെ അങ്ങോട്ട് പോണം, ആ കുടിവെളള പൈപ്പ് കണ്ടാല്‍ താങ്കള്‍ക്ക് (ലേഖകന്) ബേപ്പൂരില്‍ മുഹമ്മദ് റീയാസിന്റെ വികസനം വെറും ജലകുമിളായാണന്നും, അത് പൊട്ടി പ്പോകുന്നതാണെന്നും മനസിലാകും.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: അതെന്താ വെളളം കിട്ടുന്നില്ലേ
പ്രകാശ് ബാബു: വെളളം കിട്ടുന്നില്ലന്ന് മാത്രമല്ല, കുടിവെളളത്തിന് 600 രൂപ കൊടുക്കണം. ഇനി താങ്കള്‍ പോയി അത് തുറന്നാല്‍ ശൂന്യതയാണ് കാണുക. വെളളമില്ല.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: : നേരത്തെ വെളളം വന്നുകൊണ്ടിരുന്നതല്ലേ
പ്രകാശ് ബാബു: വെളളം വരും , പക്ഷെ ഡെയിലി ഉണ്ടാവില്ല. പിന്നെന്ത് പ്രയോജനം 600 രൂപ കൊടുക്കുന്നതില്‍..
(റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:പ്രകാശ് ബാബു പറഞ്ഞത് ശരിയാണോയെന്ന് അറിയാന്‍ മത്സ്യത്തൊഴിലാളികളോട് ചോദിക്കുന്നു )
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:: വെളളം കിട്ടുന്നില്ലന്ന് പറഞ്ഞത് ശരിയാണോ ?
മത്സ്യ തൊഴിലാളി 1 : വെളളം കിട്ടില്ല സാറേ, പത്ത് മുന്നൂറ്റമ്പത് ബോട്ടുകളുണ്ട്, ബോട്ടിലൊക്കെ മാര്‍ച്ച് കഴിഞ്ഞതോടെ ഒരുതുളളി വെളളമില്ല. പുറത്തുനിന്ന് വലിയ പൈസ കൊടുത്ത് കൊണ്ടുവരികയാണ് വെളളം. അതിനെന്തെങ്കിലും ചെയ്യണം..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:: ഒരു ബോട്ടിന് എത്ര വെള്ളം ആവശ്യമായി വരും.
മത്സ്യത്തൊഴിലാളി 1: പത്ത് ദിവസത്തേക്ക് 12000 ലിറ്റര്‍ വെളളം വേണം ഒരു ബോട്ടിലേക്ക്..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : എത്രരൂപയാകും
മത്സ്യത്തൊഴിലാളി1: 5000-6000 രൂപയാകും.
മൊട്ട : 600 രൂപയല്ല 5000 ആകും
പ്രകാശ് ബാബു: 600 രൂപ അടച്ചിട്ടാണ് ഇവര് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് 5000 കൊടുത്ത് വെളളം വാങ്ങുന്നത്. ഇവിടെ എന്ത് വികസനമാണ് കൊണ്ടുവന്നത്..
മത്സ്യത്തൊഴിലാളി 2: ഒറ്റ പൈപ്പ് ലൈനേയുളളു, 5 വര്‍ഷം മുന്‍പ് മുഹമ്മദ് റിയാസ് ഇവിടെവന്ന് ശരിയാക്കാം എന്നുപറഞ്ഞ് പോയതാണ്, പിന്നിങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : ഒരു മാറ്റവും ഉണ്ടായില്ലാ?
മത്സ്യത്തൊഴിലാളി 2 : കുടിക്കാനുളള വെളളം, കൈ കഴുകാനുളള വെളളം, വാഷ് ചെയ്യാനുളള വെളളം ഒന്നുമില്ല.. വല്ലപ്പോഴുമേ വെളളം വരൂ..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : അതാണ് അവസ്ഥ
മുഹമ്മദ് റീയാസ് ബേപ്പൂരിലെ ഹാര്‍ബറിനായി ഒന്നും ചെയ്തിട്ടില്ലന്ന് റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് മനസിലായതോടെ ആ മുഖത്തെ പ്രസരിപ്പൊക്കെ ഇല്ലാതായി. മത്സ്യത്തൊഴിലാളികള്‍ കള്ളം പൊളിച്ചതുകൊണ്ട് മറ്റൊന്നും പറയാനാകാതെ റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ കണ്ടം വഴി വിട്ടു. എന്‍ഡിഎയെ ജയിപ്പിച്ചാല്‍ ബേപ്പൂരിന്റെ മുഖച്ഛായമാറ്റുമെന്നും മാറാത്തത് പലതും മാറ്റാനാവുമെന്നുമാണ് കെ. പ്രകാശ് ബാബു മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉറപ്പ്.

അതിവേഗം ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന നേതാവ്എന്നതാണ് അഡ്വ. പ്രകാശ് ബാബുവിന്റെ മെയിന്‍. ഇതെങ്ങിനെ സാധിക്കുന്നു എന്ന റിപ്പോര്‍ട്ടര്‍ ലേഖകന്റെ ചോദ്യത്തിന്റെ പ്രകാശ് ബാബുവിന്റെ മറുപടി:” ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുക, ജനങ്ങള്‍ക്ക് വേണ്ടി മരിക്കുക…ഇതാണ് എന്റെ രാഷ്‌ട്രീയം കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ അവകാശനിഷേധം എവിടെയുണ്ടായാലും നിവര്‍ന്ന് നിന്ന് പ്രതികരിയ്‌ക്കും. ”

 

Tags: Mohammed RiyasLatest newsbeyporeKerala Assembly elections 2026election 2026Adv PrakashbabuBeypore assembly seat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.