Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗാസയാണെങ്കിലും , ഗോധ്രയാണെങ്കിലും ആൾക്കാരെ കൊന്നിട്ട് ആഹ്ലാദവും ആർപ്പ് വിളിയും ; തിരിച്ചു കിട്ടുമ്പോൾ ഇരവാദം ഇതല്ലേ കാലങ്ങൾ ആയി ചെയ്യുന്നത്

ഗോധ്രയും, ഗാസയും, ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ഇന്ത്യക്കാർക്ക് അറിയാം ; അതിന്റെ പേരിൽ എത്ര മോങ്ങിയിട്ടും കാര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 11:15 pm IST
inKerala

കൊച്ചി : ഹിന്ദു ജനതയുടെ സഹിഷ്ണുതയാണ് ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവുമെന്ന് ജിതിൻ കെ ജേക്കബ് . ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കൈപറ്റി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും, പൗരാവകാശത്തിന്റെയും എല്ലാ സുഖങ്ങളും അനുഭവിച്ചു കൊണ്ട് ഒരു വിഭാഗം ഈ രാജ്യത്ത് കാട്ടി കൂട്ടുന്ന തോന്യവാസങ്ങളും, ഇന്ത്യാ വിരുദ്ധതയും ഒക്കെ കാണുമ്പോൾ ഇവിടുത്തെ ഭൂരിപക്ഷ ജനത എല്ലാ ദിവസവും ‘വന്ദേമാതരം’ ആലപിക്കേണ്ടി വരുമെന്നും ജിതിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇറാനിൽ മതഭ്രാന്തൻ ആയ നേതാവ് അവിടുത്തെ സാധാരണക്കാർക്ക് നേരെയും, സ്ത്രീകൾക്ക് നേരെയും നടത്തിയിട്ടുള്ള കൊടും ക്രൂരതകൾ ഇവർക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ അയാളുടെ മതം ഇന്നത് ആയത് കൊണ്ട് അയാൾക്ക് വേണ്ടി ഇവിടെ തെരുവിൽ കിടന്ന് കരയുകയാണ് . ഗാസയിൽ ആണെങ്കിലും ഗോധ്രയിൽ ആണെങ്കിലും സാധാരണക്കാരായ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിച്ചു കൊല്ലും. എന്നിട്ട് അതിന്റെ പേരിൽ ആഹ്ലാദവും ആർപ്പ് വിളിയും നടത്തും. തിരിച്ചു കിട്ടുമ്പോൾ ഇരവാദവും മോങ്ങലും. ഇതല്ലേ കാല കാലങ്ങൾ ആയി നിങ്ങൾ ചെയ്യുന്നതെന്നും ജിതിൻ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് FB പോസ്റ്റിൽ പറയുന്നു ‘ഇന്ത്യക്കാർക്ക് മതഭ്രാന്ത്’ കൂടുന്നു എന്ന്. അങ്ങനെ പറയാൻ ഉണ്ടായ ചേതോവികാരം, മുംബൈയിൽ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ്‌ മത്സരത്തിനിടയിൽ കാണികൾ വന്ദേമാതരം ആലപിച്ചതാണ്..!
പണ്ടൊക്കെ ക്രിക്കറ്റ് വേദികളിൽ ‘സച്ചിൻ.. സച്ചിൻ..’ വിളികൾ ആയിരുന്നു എങ്കിൽ ഇപ്പോൾ വന്ദേമാതരം, ‘മാ തുജ്ഹേ സലാം’ ഒക്കെ കാണികൾ ആലപിക്കുന്നത് കണ്ടാണ് സുഹൃത്തിന് അങ്ങനെ തോന്നിയത്..!
ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ആവേശം ആയിരുന്ന, നമ്മുടെ ദേശീയ ഗീതമായ ‘വന്ദേഭാരതം’ പാടിയാൽ അത് മതഭ്രാന്ത്‌ ആകുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കേരളത്തിന്റെ കാഴ്ചപ്പാടിൽ വന്ദേമാതരം പാടുന്നത് ഒരു വിഭാഗം മാത്രമാണ്, അപ്പോൾ എഴുതിയ കക്ഷി ആരെ ഉദ്ദേശിച്ചാണ് ‘മതഭ്രാന്ത്’ എന്ന് പറഞ്ഞത് എന്ന് പറയേണ്ടതില്ലല്ലോ…!
സത്യത്തിൽ ഈ ഇരവാദം ഇറക്കും മുൻപ് ഇവർ ചിന്തിക്കേണ്ടത് ഇവിടുത്തെ 80% വരുന്ന ഹിന്ദു ജനതയുടെ സഹിഷ്ണുതയെ കുറിച്ചാണ്. ഇന്ത്യയിൽ ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കൈപറ്റി ജീവിക്കുന്നവർ ഒരിക്കൽ എങ്കിലും ആലോചിച്ചിട്ടുണ്ടോ, ഇന്ത്യയിൽ ഭൂരിപക്ഷ ജനത ഹിന്ദുക്കൾ അല്ലായിരുന്നു എങ്കിൽ ഇവിടുത്തെ ന്യുനപക്ഷങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന കാര്യം..?
അവരുടെ സഹിഷ്ണുതയാണ് ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവും എല്ലാം. ഹിന്ദു ജനസംഖ്യ 80% എന്നത് ഒരു 60% ആയാൽ തീർന്നു..!
ആദ്യം പറഞ്ഞത് പോലെ ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കൈപറ്റി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും, പൗരാവകാശത്തിന്റെയും എല്ലാ സുഖങ്ങളും അനുഭവിച്ചു കൊണ്ട് ഒരു വിഭാഗം ഈ രാജ്യത്ത് കാട്ടി കൂട്ടുന്ന തോന്യവാസങ്ങളും, ഇന്ത്യാ വിരുദ്ധതയും ഒക്കെ കാണുമ്പോൾ ഇവിടുത്തെ ഭൂരിപക്ഷ ജനതഎല്ലാ ദിവസവും ‘വന്ദേമാതരം’ ആലപിക്കേണ്ടി വരും…!
ഏതെങ്കിലും വിദേശ രാജ്യത്ത് തീവ്രവാദികൾ സാധാരണ മനുഷ്യരെ ഭീകര ആക്രമണത്തിലൂടെ കൊല്ലുമ്പോൾ, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുമ്പോഴുമൊക്കെ ഇവിടെ ഒരു വിഭാഗം ആഹ്ലാദവും ആർപ്പ് വിളിയും നടത്തും. തിരിച്ചടി കിട്ടുമ്പോൾ ഇന്ത്യയിൽ തെരുവിൽ ഇറങ്ങി ഇരവാദവും, മോങ്ങലും..!
ഇറാനിൽ ചത്ത മത ഭ്രാന്തൻ ആയ നേതാവ് അവിടുത്തെ സാധാരണക്കാർക്ക് നേരെയും, സ്ത്രീകൾക്ക് നേരെയും നടത്തിയിട്ടുള്ള കൊടും ക്രൂരതകൾ ഇവർക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ അയാളുടെ മതം ഇന്നത് ആയത് കൊണ്ട് അയാൾക്ക് വേണ്ടി ഇവിടെ തെരുവിൽ കിടന്ന് മോങ്ങൽ ആണ്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്‌റാനിൽ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്, പ്രത്യേകിച്ച് സ്ത്രീകൾ, എന്ന് എല്ലാ അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു. അതിന്റെ വീഡിയോകളും നമ്മൾ കണ്ടു.
ഇറാനിൽ മത ഭ്രാന്തനും, സ്ത്രീകളെ അടിച്ചമർത്തിയവനുമായ ആൾ കൊല്ലപ്പെട്ടപ്പോൾ ലോകമെമ്പാടുമുള്ള ഇറാൻ ജനത ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ സുഖങ്ങൾ അനുഭവിച്ചു കഴിയുന്ന ഒരു വിഭാഗം തെരുവിൽ ഇറങ്ങി കരയുന്നു..!
ഇതെല്ലാം ഇവിടുത്തെ ഭൂരിപക്ഷ ജനത കാണുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്..?
ഗാസയിൽ ആണെങ്കിലും ഗോഡ്രയിൽ ആണെങ്കിലും സാധാരണക്കാരായ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിച്ചു കൊല്ലും. എന്നിട്ട് അതിന്റെ പേരിൽ ആഹ്ലാദവും ആർപ്പ് വിളിയും നടത്തും. തിരിച്ചു കിട്ടുമ്പോൾ ഇരവാദവും മോങ്ങലും. ഇതല്ലേ കാല കാലങ്ങൾ ആയി നിങ്ങൾ ചെയ്യുന്നത്..?
കെ കെ മുഹമ്മദിന്റെ ഞാൻ എന്ന ഭാരതീയൻ എന്ന ബുക്കിൽ പറയുന്നുണ്ട് ‘ ഇന്ത്യയിൽ നടന്നിട്ടുള്ള എല്ലാ വർഗീയ കലാപങ്ങളുടെയും കാരണം ഏകപക്ഷീയമായ ആക്രമണത്തിന്റെ തിരിച്ചടി’ ആയിരുന്നു എന്ന്. കൂടുതൽ വിശദീകരിക്കേണ്ടല്ലോ..!
ഒരു വശത്ത് തീവ്രവാദത്തെയും, തീവ്രവാദികളെയും, വെള്ള പൂശും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നതിനെ പോലും ന്യായീകരിക്കും..!
ഇന്ത്യയിൽ ഭീകര ആക്രമണം ഉണ്ടായാൽ അനങ്ങില്ല, വിദേശത്തുള്ള മത ഭ്രാന്തന്മാർ ചത്താൽ ഇവിടെ മോങ്ങലും, ബഹളവും.
ഇതൊക്കെ മനസിലാക്കാതിരിക്കാൻ ഇന്ത്യക്കാർ പൊട്ടന്മാർ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ..?
ഇതെല്ലാം കാണുന്ന ഇന്ത്യക്കാർക്ക് അറിയില്ലേ, നാളെ ഇത് തന്നെ ആയിരിക്കും ഇന്ത്യയിലും സംഭവിക്കുക എന്ന്..?
സ്വാഭാവികം ആയി പ്രതിരോധം ഉണ്ടാകും. അതിന് ഇങ്ങനെ മോങ്ങിയിട്ടോ, ഇരവാദം ഇറക്കിയിട്ടോ കാര്യമില്ല.
തിരിച്ചടി കിട്ടുമ്പോൾ ഇവർ വലിയ രീതിയിൽ മതേതരത്വം പ്രസംഗിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യും. ‘പൊങ്കാല’ സമയത്ത് പള്ളി കോമ്പൗണ്ട് തുറന്നു കൊടുത്തു എന്ന് പറഞ്ഞു വലിയ വാർത്ത ഉണ്ടാക്കി. അത് പുതിയ ഒരു വാർത്ത ഒന്നുമല്ല. പക്ഷെ ഇവിടെ അത് വലിയ പ്രചരണം ആക്കി. സത്യത്തിൽ അത് ഇവരുടെ ഗതികേട് ആണ്. ഇമ്മാതിരി ഊഡായിപ്പ് കൊണ്ടൊന്നും സമൂഹത്തെ പറ്റിക്കാൻ പറ്റില്ല.
ജനം ജാഗ്രത പാലിക്കുക തന്നെ ചെയ്യും. ‘വന്ദേമാതരം’ ആലപിക്കാൻ പോലും ഇന്ത്യക്കാർ ആരുടെയൊക്കെ അനുവാദം ചോദിക്കണം..?
ഒരു കാര്യം ഉറപ്പാണ്, ഇന്ത്യൻ ജനത എല്ലാം കാണുന്നുണ്ട്. ഗോഡ്രയും, ഗാസയും, ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ഇന്ത്യക്കാർക്ക് അറിയാം. അതിന്റെ പേരിൽ എത്ര മോങ്ങിയിട്ടും കാര്യമില്ല.
വിദേശത്തെ മത തീവ്രവാദികൾ ചാകുമ്പോൾ പോലും ഇന്ത്യയിൽ ഇരുന്ന് മോങ്ങുന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന തീവ്രവാദികളെ പോലും ഇന്ത്യയിൽ ഇരുന്ന് വെള്ള പൂശുന്ന, ഇന്ത്യയിൽ ഭീകര ആക്രണം ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്ന ആളുകൾക്ക് ഇന്ത്യക്കാർ ഇന്ത്യയുടെ ദേശീയ ഗീതം ആയ ‘വന്ദേമാതരം’ ആലപിക്കുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം.
മാറിയിരുന്നു മോങ്ങുക എന്ന് മാത്രമെ പറയാൻ ഉള്ളൂ.

Tags: Jithin K Jacob
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Marukara

ഗൾഫ് പ്രതിസന്ധി താൽക്കാലികം; പ്രവാസികൾക്ക് അതിജീവന ശേഷിയിൽ വിശ്വാസം വേണം

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.