Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പസംഗമം; ക്ഷണിതാക്കള്‍ ആരൊക്കെ?, കൂട്ടീട്ടും കൂടുന്നില്ല, കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Feb 25, 2026, 02:24 pm IST
inKerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ചെലവായ തുക എത്രയെന്നതില്‍ ഇനിയും വ്യക്തത വരുത്താനാവാത്തതിനാല്‍ കണക്ക് സമര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടും. ഈ മാസം 27ന് യഥാര്‍ത്ഥ കണക്ക് സമര്‍പ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. കരാര്‍ കമ്പനിയായ ഐഐഐസി സമര്‍പ്പിച്ച കണക്കുകളില്‍ പെരുത്തക്കേടുകള്‍ നിരവധിയാണ്. കമ്പനി ഉപകരാര്‍ നല്‍കിയ സ്ഥാപനങ്ങള്‍ നിലവിലുണ്ടോ എന്നതും വ്യക്തമല്ല.

4100 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയെന്നാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ ഇത്രയുംപേരേ ക്ഷണിച്ചിരുന്നോ എന്നതും സംശയം. ക്ഷണിച്ചവരുടെ ലിസ്റ്റുമില്ല. സപ്തംബര്‍ 20ലെ സംഗമത്തിന് എത്തിയത് 600ല്‍ താഴെയാളുകള്‍. പന്തലില്‍ ഉണ്ടായിരുന്നവരും 600ല്‍ താഴെ. ഇത്രയും പേര്‍ക്ക് മൂന്ന് നേരവും പ്ലേറ്റ് ഒന്നിന് 300 രൂപ പ്രകാരം ഭക്ഷണം നല്‍കിയാലും ആറ് ലക്ഷത്തില്‍ താഴെയേ ചെലവ് വരൂ. അധികം വന്ന ഭക്ഷണം എന്തു ചെയ്തു എന്നതിനും ഉത്തരമില്ല.

ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സ്ഥാപനമായ ഐഐഐസിയും തമ്മിലുള്ള കരാര്‍ ഇനിയും പുറത്തുവന്നിട്ടില്ല. പരിപാടിയുടേത് എത്ര കോടിയുടെ എസ്റ്റിമേറ്റാണെന്നും വ്യക്തമല്ല. പരസ്യം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിരുന്നില്ല എന്നാണ് വിവരം. അതിഥികളെ കുമരകത്തും മൂന്നാറിലുമുള്ള മുന്തിയ റിസോര്‍ട്ടുകളിലാണ് പാര്‍പ്പിച്ചത്. ഓരോ ഇടത്തേയും ചെലവ് വ്യത്യസ്തമാണ്. ഇക്കാര്യത്തിലും മുന്‍ ധാരണ ഉണ്ടായില്ല. എല്ലാം കമ്പനിയുടെ ഇഷ്ടത്തിന് ചെയ്യാന്‍ ദേവസ്വം മൗനാനുവാദം നല്‍കി. ഈ ബില്ലുകള്‍ കമ്പനിയുടെ കണക്കില്‍ ഉണ്ടായിരുന്നില്ല.

അതിഥികള്‍ക്ക് പമ്പയില്‍ വിശ്രമിക്കാന്‍ വാങ്ങിയ 150 കിടക്കകളില്‍ 50ഉം കാണാനില്ല. മുഖ്യമന്ത്രിക്കുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടില്‍ എന്തിന് വാങ്ങി എന്നതിന് മറുപടിയില്ല. ആകെ 7.11 കോടി ചെലവായതായി കമ്പനി പറയുന്നു. ഈ തുക അധികമായതിനാല്‍ കമ്പനിയുമായി ചര്‍ച്ച നടത്തി 5.99 കോടിയായി ചെലവ് കുറയ്‌ക്കാനാണ് ദേവസ്വം ശ്രമം. എന്നാല്‍ കമ്പനി ഇതിന് തയാറല്ല. രണ്ട്‌കോടി നഷ്ടം സഹിച്ച് ഒത്തുതീര്‍പ്പിന് വഴങ്ങിയാല്‍ തങ്ങള്‍ സമൂഹത്തില്‍ കള്ളക്കണക്കുകാരായി മുദ്രയടിക്കപ്പെടും എന്നാണ് അവര്‍ പറയുന്നത്.
അതേസമയം കമ്പനി ചെലവ് പെരുപ്പിച്ചത് ചില സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണെന്നും സൂചനയുണ്ട്. അയ്യപ്പ സംഗമത്തിന്റെ മറവില്‍ രണ്ട് കോടിയുടെ വെട്ടിപ്പിനുള്ള നീക്കമായിരുന്നു പാര്‍ട്ടിയുടേതെന്നാണ് അറിവ്.

 

Tags: Global Ayyappa conferenceHighcourtDevaswom Board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.