Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിറ്റ് ലിസ്റ്റുണ്ടാക്കി തീർത്തത് ഏഴ് പാക് ഭീകര നേതാക്കളെ ; രക്തമുറയുന്ന തണുപ്പിലും ഒരടി പിന്മാറാതെ ദൃഢനിശ്ചയത്തോടെ പോരാടി ഇന്ത്യൻ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:21 pm IST
in India

ശ്രീനഗർ : ഇന്ത്യയെ ആക്രമിക്കാൻ തക്കം പാർത്ത് ജമ്മു കശ്മീരിലെ വനങ്ങളിലും പർവതങ്ങളിലും കഴിഞ്ഞ 7 പാകിസ്ഥാൻ ഭീകര നേതാക്കളെയാണ് 326 ദിവസങ്ങൾക്കുള്ളിൽ അക്കമിട്ട് ഇന്ത്യൻ സൈന്യം വധിച്ചത് . ഇന്ത്യൻ സൈന്യവും പോലീസ് യൂണിറ്റുകളും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സും (CRPF) ചേർന്ന്നടത്തിയ ഓപ്പറേഷൻ ട്രാഷി-1, ഇന്ത്യയുടെ സായുധ സേനയുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും തിളക്കമാർന്ന ഉദാഹരണമായി മാറുകയാണ്.

കിഷ്ത്വാർ കേന്ദ്രീകരിച്ചാണ് ഏഴ് പാകിസ്ഥാൻ ഭീകരരെയും വേട്ടയാടി ഇല്ലാതാക്കിയത് . പാകിസ്ഥാൻ സൈന്യത്തിൽ നിന്ന് പരിശീലനം നേടിയ ഭീകരർ ദുർഘടമായ ഭൂപ്രദേശങ്ങളും ഇടതൂർന്ന വനങ്ങളും മറയാക്കി ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങൾ നടത്തി വരികയായിരുന്നു. അടുത്തിടെ സൈനിക വാഹനവ്യൂഹം കടന്നു പോകുന്ന വഴിയിൽ നിന്ന്സ്ഫോടക വസ്തുക്കൾ ലഭിച്ചതോടെയാണ് സൈന്യം പരിശോധന ശക്തമാക്കിയത് . കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരനേതാവ് സൈഫുള്ള അടക്കം മൂന്ന് ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്.

ഒരു വർഷത്തോളം സുരക്ഷാ സേന പർവതപ്രദേശത്ത് ഓപ്പറേഷൻ തുടർന്നു. ഇടയ്‌ക്കിടെ ഏറ്റുമുട്ടലുകൾ ഉണ്ടായെങ്കിലും ഭീകരർ കാട്ടിലേക്ക് തിരിച്ചുപോകുമായിരുന്നു. പ്രദേശത്ത് തുറന്ന മൈതാനങ്ങളും റോഡുകളും ഉണ്ടായിരുന്നില്ല, ഇത് ഓപ്പറേഷനെ വെല്ലുവിളി നിറഞ്ഞതാക്കി.

ശീതകാലം വന്നപ്പോൾ, സുരക്ഷാ സേന കഠിനമായ തണുപ്പിനെ അതിജീവിച്ചു, എന്നിട്ടും ഓപ്പറേഷൻ അവസാനിപ്പിച്ചില്ല . അതികഠിനമായ തണുപ്പിനെ അതിജീവിച്ചും അവർ കുന്നിൻ മുകളിൽ തുടർന്നു. ഒടുവിൽ ഇന്ത്യൻ സൈന്യരുടെ ദൃഢനിശ്ചയം ഫലം കണ്ടു. പാക് സൈന്യം പരിശീലനം നൽകി അയച്ച ഏഴ് ഭീകരരെയും സൈന്യം അവസാനിപ്പിച്ചു,

2016 ൽ സുരക്ഷാ സേന വെടിവച്ചുകൊന്ന , ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയെപ്പോലെ, ജെയ്‌ഷെ മുഹമ്മദിന്റെ സൈഫുള്ളയും സുരക്ഷാ സേനയെ ബുദ്ധിമുട്ടിക്കാനും കശ്മീർ താഴ്‌വരയിൽ അസ്വസ്ഥത സൃഷ്ടിക്കാനും എല്ലാ തന്ത്രങ്ങളും പരീക്ഷിച്ച ഭീകരനായിരുന്നു . അയാളുടെ ഉന്മൂലനത്തോടെ ഭീകര ശൃംഖല തന്നെ തകർന്നു.

മഴയും, മഞ്ഞും വകവയ്‌ക്കാതെ ഏറെ ഉയരത്തിലുള്ള ഛത്രു മേഖലയിൽ നടത്തിയ ഓപ്പറേഷന് ഇന്ത്യൻ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സ് നേതൃത്വം നൽകി. സൈനികരുടെ ധീരതയ്‌ക്കും ദൃഢനിശ്ചയത്തിനും പുറമേ, പോലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി), സിആർ‌പി‌എഫ് എന്നിവ തമ്മിലുള്ള മികച്ച ഏകോപനവും ഓപ്പറേഷന്റെ വിജയത്തിന് കാരണമായി. പ്രദേശവാസികളുടെ പിന്തുണയും കൃത്യമായ സൈനിക ഇന്റലിജൻസും സഹായകമായി.

സുരക്ഷാ സേന ഫസ്റ്റ്-പേഴ്‌സൺ വ്യൂ (എഫ്‌പി‌വി) ഡ്രോണുകൾ, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് യുദ്ധോപകരണങ്ങളും ഇതിനായി ഉപയോഗിച്ചു . “ഭീകര ശൃംഖലയ്‌ക്ക് ഒരു വലിയ പ്രഹരം. ഞങ്ങൾ സേവിക്കുന്നു, സംരക്ഷിക്കുന്നു…” എന്നാണ് ഭീകരശൃംഖലയുടെ തകർച്ചയ്‌ക്ക് പിന്നാലെ വൈറ്റ് നൈറ്റ് കോർപ്സ് എക്‌സിൽ കുറിച്ചത്.

 

 

Tags: indian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.