Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പസംഗമം: ഉപകരാറുകാരും സിപിഎം ബിനാമികള്‍, പാര്‍ട്ടി ലക്ഷ്യമിട്ടത് മറ്റൊരു കൊള്ള, ബില്ലുകളെല്ലാം വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 06:27 am IST
in Kerala

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിലൂടെ ഇടതുസര്‍ക്കാര്‍ രാഷ്‌ട്രീയ ലാഭം ലക്ഷ്യമിട്ടപ്പോള്‍, ഊരാളുങ്കലിന്റെ ഉപസ്ഥാപനം ഐഐഐസി മറയാക്കി സിപിഎം കോടികളുടെ കൊള്ള നടത്താന്‍ ശ്രമിച്ചു. ഇതിനു പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുളള ദേവസ്വം ബോര്‍ഡിന്റെ പിന്തുണയും ലഭിച്ചു. അഞ്ചു കോടിയില്‍ താഴെ ചെലവു പ്രതീക്ഷിച്ച അയ്യപ്പ സംഗമത്തിന് 7.11 കോടി ചെലവായെന്ന ഐഐഐസി വാദം ഇത് ശരിവയ്‌ക്കുന്നു.

നിയമം മറികടന്നു ടെന്‍ഡറൊന്നുമില്ലാതെ ബോര്‍ഡ്, ഊരാളുങ്കല്‍ കമ്പനിക്കു കരാര്‍ നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ്. സംഗമത്തിനു മുമ്പ് പരിപാടിയുടെ എസ്റ്റിമേറ്റ് പോലും തയാറാക്കിയില്ല. ഇത് കൊള്ളയ്‌ക്കു വഴിയൊരുക്കാനായിരുന്നു.

സംഗമത്തിനു ബോര്‍ഡോ സര്‍ക്കാരോ പണം ചെലവഴിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം വന്നപ്പോള്‍ മുഴുവന്‍ തുകയും സ്‌പോണ്‍സര്‍ ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ പ്രാരംഭ ചെലവുകള്‍ക്കു പണം മുന്‍കൂറായി ദേവസ്വം ഫണ്ടില്‍ നിന്നെടുക്കാന്‍ കോടതി അനുമതിയേകിയതോടെ മൂന്നു കോടിയാണ് പ്രത്യേക ഹെഡില്‍ നിന്നു ബോര്‍ഡ് വകമാറ്റിയത്. ഇതു പരസ്യത്തിനു മാത്രം വിനിയോഗിച്ചത് സംശയകരമാണ്. പരസ്യത്തിനു ബോര്‍ഡ് ഐഐഐസിയോട് ആവശ്യപ്പെട്ടിട്ടില്ല. പരസ്യത്തിനായി പ്രത്യേക എസ്റ്റിമേറ്റുമെടുത്തിട്ടില്ല. അതിനാല്‍ അയ്യപ്പ സ്വാമിയുടെ ചിത്രത്തെക്കാള്‍ പ്രാധാന്യമേകി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വച്ച് പരസ്യം നല്‍കിയതിനു പിന്നില്‍ സര്‍ക്കാരാണെന്നു വ്യക്തം.

പരിപാടിക്കായി ബോര്‍ഡ് ഐഐഐസിയുമായി മാത്രമാണ് കരാറുണ്ടാക്കിയത്. ഭക്ഷണ വിതരണത്തിനടക്കം കമ്പനി ഉപകരാറുകള്‍ നല്‍കി. പക്ഷേ കമ്പനി 7.11 കോടിയുടെ ഒറ്റ ബില്‍ മാത്രമാണ് ബോര്‍ഡിന് സമര്‍പ്പിച്ചത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ഉപകരാറുകാര്‍ ഓരോ ഇനത്തിലും ചെലവാക്കിയ തുകയുടെ ബില്ലുകള്‍ പ്രത്യേകം സമര്‍പ്പിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകള്‍ പരിശോധിക്കാന്‍ ബോര്‍ഡ് നിയോഗിച്ച ഉപസമിതി ഇതു വ്യക്തമാക്കി കമ്പനിക്ക് നോട്ടീസയച്ചു. ചട്ടങ്ങള്‍ പാലിച്ച ബില്ലുകള്‍ മാത്രം പാസാക്കാനാണ് ബോര്‍ഡ് നിര്‍ദേശം. ബില്ലുകളുടെ പകര്‍പ്പു സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ബില്ലുകള്‍ സമര്‍പ്പിക്കണമെന്നും കമ്പനിയോട് നിര്‍ദേശിച്ചു.
ഉപകരാര്‍ ഏറ്റെടുത്ത കമ്പനികള്‍ ഏതൊക്കെയെന്ന് വ്യക്തമല്ല. പല ഉപകരാറുകാരും സിപിഎം ബിനാമികളാണെന്നാണ് സംശയം. കമ്പനി ഓഡിറ്റര്‍ക്കു നല്‍കിയ രേഖകള്‍ ബോര്‍ഡ് ഉപസമിതി പരിശോധിച്ചപ്പോള്‍ പലതും യഥാര്‍ത്ഥ ബില്ലല്ലെന്ന് വ്യക്തമായിട്ടുണ്ട്. സാമ്പത്തിക സുതാര്യത കരാര്‍ കമ്പനി പാലിച്ചില്ല. പല കണക്കുകളും ഊതിപ്പെരുപ്പിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സംശയിക്കുന്നു. അയ്യപ്പ സംഗമം മറയാക്കി വിശ്വാസികളുടെ കാണിക്കപ്പണം തട്ടിയെടുക്കാന്‍ സിപിഎം ആധിപത്യമുള്ള കരാര്‍ കമ്പനി നടത്തിയ കള്ളക്കളികളാണ് ഇതിനു പിന്നിലെന്നാണ് സംശയം.

Tags: Kerala GovernmentCPM Keralaആഗോള അയ്യപ്പ സംഗമംUralunkal Labour Contract Society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.