Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയയുടെ അതിര്‍ത്തി കാക്കുന്ന പിനാക മിസൈല്‍ വാഹിനികള്‍…എല്ലാം നേരില്‍ കണ്ട് അനില്‍ ചൗഹാന്‍

തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 11, 2026, 11:56 pm IST
inIndia, World, Defence
അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

അര്‍മീനിയയുടെ അതിര്‍ത്തിയില്‍ നിരത്തിവെച്ചിരിക്കുന്ന ഇന്ത്യയുടെ പിനാക മിസൈല്‍ വാഹിനികള്‍ (ഇടത്ത്) എല്ലാം നേരിട്ട് നോക്കിക്കണ്ട് ഇന്ത്യയുടെ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

യെരെവാന്‍: തുര്‍ക്കിയുടെ ബദ്ധശത്രുവായ അര്‍മേനിയ സന്ദര്‍ശിച്ച് ഇന്ത്യയുടെ സംയുക്ത സേനാമേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ) യായ ജനറല്‍ അനില്‍ ചൗഹാന്‍. ഈയിടെ അര്‍മേനിയ ഉപയോഗിക്കുന്ന പിനാക മിസൈല്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വിതച്ച സംഭവം അന്താരാഷ്‌ട്ര വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് അനില്‍ ചൗഹാന്റെ അര്‍മേനിയ സന്ദര്‍ശനം.

നേരത്തെ അസര്‍ബൈജാന്‍ ഉപയോഗിക്കുന്ന റഷ്യ നല്‍കിയ ടി-72 എന്ന കരുത്തിന്റെ പര്യായമായ യുദ്ധടാങ്കിനെയാണ് അര്‍മേനിയ അയച്ച ഇന്ത്യയുടെ പിനാക മിസൈല്‍ തവിടുപൊടിയാക്കിയത്. പിനാക മിസൈലിന്റെ കൃത്യതയും സംഹാരശക്തിയുമാണ് അന്താരാഷ്‌ട്ര വിദഗ്ധര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായത്.

അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അര്‍മേനിയ ഇന്ത്യന്‍ ആയുധങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. അര്‍മേനിയ ഇന്ത്യയില്‍ നിന്നും നേരത്തെ വാങ്ങിയ ആയുധങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതോടെ ഇന്ത്യ വിദേശരാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്ന രാജ്യമായി മാറുകയാണ്. നേരത്തെ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയിരുന്ന അര്‍മേനിയയ്‌ക്ക് റഷ്യന്‍ ആയുധങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതി വന്നപ്പോഴാണ് അവര്‍ മറ്റൊരു ആയുധപങ്കാളിയെ തിരഞ്ഞത്. ഇന്ത്യ അര്‍മേനിയയുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റാന്‍ കഴിയുന്ന പങ്കാളിയായി എന്ന് മാത്രമല്ല, ഇന്ത്യ നല്‍കിയ ആയുധങ്ങള്‍ അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതിനാല്‍ അര്‍മേനിയ സംതൃപ്തരാണ്.

അസര്‍ബൈജാന് നേരത്തെ മുതലേ ആയുധങ്ങള്‍ നല്‍കിയിരുന്ന പാകിസ്ഥാനും തുര്‍ക്കിയുമാണ്. തുര്‍ക്കിയുടെ ബൈരക്തര്‍ ഉള്‍പ്പെടെയുള്ള ഡ്രോണുകള്‍ അപകടകാരികളാണ്. അസര്‍ബൈജാന്‍ ഈ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അര്‍മേനിയ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആയുധങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ അര്‍മേനിയയ്‌ക്ക് ശക്തമായ തിരിച്ചടികൊടുക്കാന്‍ സാധിക്കുന്നുണ്ട്. നഗോര്‍ണോ കരാബാക് പ്രദേശത്തെച്ചൊല്ലിയാണ് അര്‍മേനയയും അസര്‍ബൈജാനും തമ്മില്‍ യുദ്ധം നടക്കുന്നത്.

അര്‍മേനിയയില്‍ അനില്‍ ചൗഹാന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്നത് അര്‍മേനിയയുടെ ഇന്ത്യയോടുള്ള പ്രതിപത്തിയും ആദരവുമാണ് കാണിക്കുന്നത്. പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റാണ് ഇതില്‍ ഒന്ന്. 90 കിലോമീറ്ററിനപ്പുറം ഉഗ്രസ്ഫോടനം കൃത്യമാായ സ്പോട്ടില്‍ നടത്താന്‍ കഴിയുന്നതാണ് പിനാക റോക്കറ്റ് സംവിധാനം. എംഎആര്‍ജി 155 എംഎം വീല്‍ഡ് ഹൊവിസ്റ്റസര്‍ ആര്‍ട്ടിലറി ഗണ്ണുകള്‍ക്ക് 50 കിലോമീറ്ററിനപ്പുറം വരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. ഈ ദീര്‍ഘദൂര ആക്രമണശേഷമൂലം അസര്‍ബൈജാനുമായുള്ള യുദ്ധത്തില്‍ അര്‍മേനിയയ്‌ക്ക് ഏറെ ദൂരം മുന്നേറാന്‍ സാധിച്ചു. പ്രത്യേകിച്ചും മലമടക്കുകളുള്ള ഭൂമിശാസ്ത്രമായതിനാല്‍ ഈ ദീര്‍ഘദൂര ആക്രമണശേഷി യുദ്ധത്തില്‍ വലിയ മുന്‍തൂക്കം നല്‍കും. ഇന്ത്യയുടെ ആകാശ് വ്യോമപ്രതിരോധസംവിധാനം വന്നതോടെ തുര്‍ക്കിയുടെ ഡ്രോണുകള്‍ നല്ലതുപോലെ അടിച്ചിടുന്നുണ്ട്. 45 കിലോമീറ്റര്‍ വരെ അകലേയ്‌ക്ക് മിസൈലുകള്‍ അയയ്‌ക്കാന്‍ ആകാശ് സംവിധാനത്തിന് കഴിവുണ്ട്. ഡ്രോണുകള്‍ മാത്രമല്ല, മിസൈലുകളും യുദ്ധവിമാനങ്ങളും വരെ തകര്‍ക്കാന്‍ ആകാശിന് സാധിക്കും.

2020ല്‍ അസര്‍ബൈജാന് തുര്‍ക്കി മാത്രമല്ല, ഇസ്രയേലും ഡ്രോണുകള്‍ നല്‍കിയിരുന്നു. ഈ ഡ്രോണ്‍ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പ്രതിരോധം തകര്‍ന്നിരുന്നു. എന്നാല്‍ 2026ല്‍ മറ്റൊരു കഥയാണ് കേള്‍ക്കുന്നത്. ഇന്ത്യന്‍ ആയുധങ്ങളുടെ സഹായത്തോടെ അര്‍മേനിയ ഇപ്പോള്‍ കോക്കസ് മേഖലയില്‍ അസര്‍ബൈജാന്റെ പ്രതിരോധമാണ് തകര്‍ക്കുന്നത്.തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച സ്ട്രൈക്കര്‍, ഹാരൊപ് എന്നീ ചാവേര്‍ ഡ്രോണുകളും ഇന്ത്യ അര്‍മേനിയയ്‌ക്ക് നല്‍കിയിട്ടുണ്ട്. ഇത് അസര്‍ബൈജാനെ വല്ലാതെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആന്‍റി ഡ്രോണ്‍ സംവിധാനവും പ്രശസ്തമാണ്.

എന്തായാലും അനില്‍ ചൗഹാന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Tags: Latest newsTurkeyArmeniaanil chauhanCDSChief of Defence Staff
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)
India

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.