Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരത്തെ രൂക്ഷമായ തെരുവുനായ ശല്യവും കുടിവെള്ള പ്രശ്‌നവും പരിഹരിക്കാന്‍ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 11:01 am IST
inThiruvananthapuram
കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി. വി. രാജേഷ് സംസാരിക്കുന്നു

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ വി. വി. രാജേഷ് സംസാരിക്കുന്നു

തിരുവനന്തപുരം: നഗരം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളായ തെരുവുനായ ശല്യവും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ നടപടി തുടങ്ങി. നഗരത്തിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു വൈകിട്ട് 3ന് വിളിക്കുമെന്ന് മേയര്‍ വി.വി രാജേഷ് അറിയിച്ചു.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടികൂടിയ തെരുവു നായകളെ പൂവാറിലുള്ള സ്വകാര്യ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചതായി മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തെരുവു നായ്‌ക്കളെ ഷെല്‍ട്ടര്‍ ചെയ്യുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് മേയര്‍ പറഞ്ഞു. വരും ദിവസങ്ങളിലും തെരുവു നായ്‌ക്കളെ പിടികൂടി ഷെല്‍ട്ടറിലാക്കുന്ന നടപടി തുടരും. കാട്ടായിക്കോണത്തെ ഒരു വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന തെരുവു നായ്‌ക്കളെ ഇന്നു മുതല്‍ അവിടെ നിന്നു മാറ്റിത്തുടങ്ങുമെന്നും മേയര്‍ അറിയിച്ചു.

വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ പാസ്സാക്കിയ അജണ്ടകള്‍ കൗണ്‍സില്‍ പാസ്സാക്കി. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസാക്കിയ അജണ്ടകള്‍ ഡെപ്യൂട്ടി മേയര്‍ ജി.എസ് ആശാനാഥും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍മാന്‍ കരമന അജിത്തും മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍ പേഴ്‌സണ്‍ മഞ്ജു ജി.എസും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പാസ്സാക്കിയ അജണ്ടകള്‍ ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണനും അവതരിപ്പിച്ചു.

കൗണ്‍സില്‍ യോഗത്തില്‍ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും കണ്ണമ്മൂല വാര്‍ഡ് കൗണ്‍സിലറുമായ പാറ്റൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച, നഗരസഭാ പരിധിയിലെ പൊതുനിരത്തുകളില്‍ അപകടകരമായ രീതിയില്‍ താഴ്ന്നു തൂങ്ങിക്കിടക്കുന്നതും ഉപയോഗശൂന്യവുമായ കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതും ക്രമീകരിക്കുന്നതും സംബന്ധിച്ചുള്ള പ്രത്യേക വാക്കാല്‍ പ്രമേയം കൗണ്‍സില്‍ ഏകകണ്ഠമായി പാസാക്കി.

മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അവതരിപ്പിച്ച അജണ്ടകളില്‍ ഓണ്‍ ഫണ്ടാണോ, പ്ലാന്‍ ഫണ്ടാണോ ചെലഴിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഇടത് കൗണ്‍സിലര്‍ രാഖി രവികുമാര്‍ അവശ്യപ്പെട്ടു. രാഖി രവികുമാറിന്റെ നിര്‍ദ്ദേശം നല്ലതാണെന്നും പക്ഷേ ഇക്കാര്യം ആറ് മാസം മുമ്പ് അവശ്യപ്പെടണമായിരുന്നുവെന്നും ഭരണപക്ഷ കൗണ്‍സിലര്‍ വി.ജി ഗിരികുമാര്‍ പറഞ്ഞു. കാരണം മുന്‍ ഭരണസമിതിയുടെ കാലത്തെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് ഈ അജണ്ടകള്‍ പാസ്സാക്കിയത്. പദ്ധതി അവതരിപ്പിച്ചത് പഴയ ഭരണസമിതിയും നടപ്പാക്കേണ്ടത് ഈ ഭരണ സമിതിയുമാണ്. നടപ്പാക്കേണ്ട ഘട്ടം വരുമ്പോള്‍ പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും ഗിരികുമാര്‍ പറഞ്ഞു. വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി അശുപത്രിയുടെ ചോര്‍ച്ച പരിഹരിക്കുന്നതിന് അനുവദിച്ച് തുക മാര്‍ച്ച് കഴിയുമ്പോള്‍ മാത്രമേ പഌന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. അതുവരെ കെട്ടിടം ചോര്‍ന്നൊലിക്കട്ടെ എന്നാണോ രാഖി രവികുമാര്‍ പറയുന്നതെന്നും ഗിരികുമാര്‍ ചോദിച്ചു.

കൗണ്‍സിലില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കാന്‍ പാടില്ലെന്നും, ഗിരികുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്ന ആളാണെന്ന രാഖി രവികുമാറിന്റെ അഭിപ്രായത്തെ പരാമര്‍ശിച്ച് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ പാപ്പനംകോട് സജി പറഞ്ഞു.
ജനറല്‍ വാര്‍ഡില്‍ വനിതകള്‍ക്കും മത്സരിക്കാമെന്നുള്ളതു കൊണ്ടാണ് രാഖി രവികുമാറിന് തുടര്‍ച്ചയായി ഒരു വാര്‍ഡില്‍ മത്സരിക്കാന്‍ കഴിയുന്നതെന്നും ഞങ്ങള്‍ക്ക് ആത് സാധിക്കാത്തതുകൊണ്ടാണ് വാര്‍ഡ് മാറി മത്സരിക്കേണ്ടി വരുന്നതെന്നു മേയര്‍ വി.വി രാജേഷ് ഓര്‍മ്മിപ്പിച്ചു.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ എസ്.പി ദീപക്ക്, വഞ്ചിയൂര്‍ ബാബു, യുഡിഎഫ് കൗണ്‍സിലര്‍മാരായ കെ.എസ് ശബരീനാഥന്‍, കെ.ഹരികുമാര്‍, മേരിപുഷ്പം, വലിയതുറ ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: corporationDrinking WaterThiruvananthapuramStray Dog
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.