Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന ബജറ്റ് നാളെ; കഴിഞ്ഞ ബജറ്റിലെ കോടികളുടെ നിര്‍ദേശങ്ങള്‍ പാഴ്‌വാക്കായി

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 28, 2026, 04:12 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ ബജറ്റിലെ കോടികളുടെ പദ്ധതികളും നിര്‍ദേശങ്ങളും പാഴ്‌വാക്കായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമന്ന ആവശ്യവും ഡിഎ പൂര്‍ണമായും അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കാന്‍ സാധ്യതയില്ല.

ഓരോ വിഭാഗത്തിനും കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. ഇതില്‍ പണം ഇല്ലാത്തതിനാല്‍ 40 ശതമാനം പോലും നടപ്പിലാക്കാന്‍ സാധിച്ചില്ല. സര്‍ക്കാരിന്റെ ഗ്ലാമര്‍ പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ലൈഫ് പദ്ധതിക്കായി കഴിഞ്ഞ തവണ 1160 കോടി രൂപ നീക്കിവെച്ചെങ്കിലും പണം ഇല്ലാത്തതിനാല്‍ അറുപത് ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ഇനിയും ഒരു ലക്ഷത്തോളം വീടുകള്‍ നിര്‍മിച്ചുനല്‍കാനുണ്ട്.

പട്ടികജാതി വികസനത്തിന് 3236.85 കോടി രൂപയാണ് നീക്കി വച്ചത്. വെറും പേപ്പറില്‍ ഒതുങ്ങിയ നീക്കിവെപ്പായിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിഹിതം തിരിച്ച് അനുവദിച്ചെങ്കിലും പണം മാത്രം നല്‍കിയില്ല. പട്ടികവര്‍ഗ വിഭാഗത്തിനും 1044.44 കോടിരൂപ വകയിരുത്തിയെങ്കിലും തുക വിതരണം ചെയ്തില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പട്ടിജാതി പട്ടിക വിഭാഗത്തിന് നല്‍കിയ കോടിക്കണക്കിന് രൂപ സംസ്ഥാന വിഹിതം കൂടി നല്‍കി ചെലവഴിക്കാത്തതിനാല്‍ തുക ലഭിക്കാതാവുകയും ചെയ്തു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് വിഹിതം ഉയര്‍ത്തി. നിര്‍ത്തലാക്കുമെന്ന് പറഞ്ഞ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതുമില്ല. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2400 കോടി ചെലവഴിച്ച് മറൈന്‍ എക്കോ സിറ്റി പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം തുടങ്ങാന്‍ പോലുമായില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജലജീവന്‍ പദ്ധതി സംസ്ഥാന വിഹിതമായ 560 കോടി നല്‍കാത്തതിനാല്‍ നിലച്ചു. എന്നാല്‍ ടാപ്പുകള്‍ കാണിച്ച് കേന്ദ്രവിഹിതത്തിന്റെ 70 ശതമാനം വാങ്ങുകയും ചെയ്തു. പൊതുജനാരോഗ്യ മേഖലക്കായി 2915.46 കോടി വകയിരുത്തി. വാങ്ങിയ മരുന്നിന്റെ പണം നല്‍കാത്തിനാല്‍ വിതരണം നിര്‍ത്തിവെക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. കേരള സര്‍വ്വകലാശാലയില്‍ സിന്തറ്റിക് ട്രാക്ക് പുതുക്കി പണിയുമെന്ന വാഗ്ദാനവും നടപ്പിലായില്ല.

പണം ഇല്ലാതെ വട്ടംകറങ്ങുകയാണ് വിദ്യാഭ്യാസ മേഖല. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയ്‌ക്ക് 1038.32 കോടി മാറ്റിവച്ചു. യഥാസമയം പണം നല്‍കാന്‍ സാധിച്ചില്ല. കേന്ദ്രം നല്‍കാമെന്ന് പറഞ്ഞ പിഎം ശ്രീ രാഷ്‌ട്രീയ വിരോധത്താല്‍ വാങ്ങിയതുമില്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് യാത്രാക്കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന ബജറ്റ് വാഗ്ദാനം വെള്ളത്തിലായി. സംസ്ഥാനത്ത് പത്ത് ഹെലിപ്പാഡുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ ഒരു വര്‍ഷമായി ‘എയറില്‍’ തന്നെ നില്‍ക്കുന്നു. അന്തരിച്ച സാഹിത്യപ്രതിഭ എം.ടി. വാസുദേവന്‍ നായരെയും സര്‍ക്കാര്‍ പറ്റിച്ചു. തിരൂരിനടുത്ത് അദ്ദേഹത്തിനായി സ്മാരകം പണിയാന്‍ തുക മാറ്റിവച്ചതല്ലാതെ തറക്കല്ലിടാന്‍ പോലും സാധിച്ചില്ല. കാര്‍ഷിക മേഖല, വന്യജീവി സംരക്ഷണം തുടങ്ങിയവക്കെല്ലാം പണം നീക്കിവെച്ചതല്ലാതെ യഥാസമയം നല്‍കിയില്ല.

Tags: keralamPinarayi Governmentbudjet 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.