Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

‘ എനിക്ക് അഡ്മിഷൻ തരാൻ പറ്റില്ലെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു , എന്റെ അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ‘ ; നൊമ്പരം തുറന്ന് പറഞ്ഞ് ഗിന്നസ് പക്രു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2026, 05:21 pm IST
in Mollywood

ഒരിടവേളയ്‌ക്കുശേഷം യുട്യൂബ് ചാനലുമായി ആക്ടീവാകുകയാണ് നടൻ ​ഗിന്നസ് പക്രു. പുതിയ വീഡിയോയിൽ സ്കൂൾ കാലത്തെ മധുരമുള്ളതും കയ്‌പേറിയതുമായ അനുഭവങ്ങളാണ് താരം പങ്കുവെച്ചത്. നടന്റെ കരിയറിലെ ആദ്യ സിനിമ സംഭവിച്ചതും സ്കൂൾ കാലത്താണ്.

‘ കുട്ടിക്കാലത്ത് ഞാൻ വീട്ടിൽ അടങ്ങി ഇരിക്കാറില്ലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും. രൂപത്തിൽ ചെറുതായതുകൊണ്ട് തന്നെ റിസ്ക്ക് പിടിച്ച കളികളിൽ ഒന്നും ഏർപ്പെട്ടിരുന്നില്ല. പകരം ഒപ്പം നിന്ന് പ്രോത്സാഹിപ്പിക്കും. എന്നെ മാറ്റി നിർത്താതെ അവർ എപ്പോഴും ചേർത്ത് നിർത്തിയിരുന്നു.

സ്കൂളിൽ ചേർന്നപ്പോഴാണ് ജീവിതത്തിലെ ടേണിങ് പോയിന്റ് ഉണ്ടായത്. ടീച്ചേഴ്സ് എനിക്ക് പ്രത്യേക പരി​ഗണന തന്നിരുന്നു. ഞാൻ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അമ്മയ്‌ക്ക് ടെൻഷനായിരുന്നു. മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിടുമോ, അപകടം പറ്റുമോ എന്നൊക്കെയുള്ള പേടിയായിരുന്നു. മകനെപ്പോലെ നോക്കികോളാമെന്ന് ടീച്ചേഴ്സ് അമ്മയ്‌ക്ക് ഉറപ്പ് നൽകി. അത് അവർ പാലിക്കുകയും ചെയ്തു. പ്രേത്യക പരി​ഗണനയും ഉണ്ടായിരുന്നു.

ആദ്യമായി കണ്ട താരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജ​ഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണ്. ഇവർക്കൊപ്പമായിരുന്നു ആദ്യ സിനിമ. അത്ഭുത‍ദ്വീപിൽ രാജ​ഗുരുവായി അഭിനയിച്ച വെട്ടൂർ പുരുഷൻ ചേട്ടനും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശിഷ്യൻ റോളായിരുന്നു എനിക്ക്. ആ സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി.

ഞാൻ ഷൂട്ടിങ്ങിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്. പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക് എന്നും പോയിരുന്നത്. സിനിമ ക്രൂവിട്ട കാറായിരുന്നു അത്. ആ കാർ യാത്രയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ആ സിനിമ റിലീസിന് വന്നപ്പോൾ എന്റെ ഭാ​ഗം അതിലുണ്ടായിരുന്നില്ല. അവർ കട്ട് ചെയ്ത് കളഞ്ഞിരുന്നു. അന്ന് ഞാൻ തകർന്ന് പോയി.

സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു എന്റെ സങ്കടം. ആ സിനിമയ്‌ക്ക് വേണ്ടി മുടി മൊട്ടയടിക്കുകയും ഫൈറ്റ് ചെയ്യുകയുമെല്ലാം ഞാൻ ചെയ്തിരുന്നു. അഞ്ചാം ക്ലാസായപ്പോൾ ഞാൻ സിഎംഎസ് ഹൈസ്കൂൾ ചുങ്കത്ത് അഡ്മിഷൻ എടുക്കാനായി ചെന്നു. എന്നെ കണ്ടതും പ്രധാന അധ്യാപകൻ പറഞ്ഞു ഈ കുട്ടിക്ക് അഡ്മിഷൻ തരാൻ കഴിയില്ല. കാരണം വലിയ കുട്ടികൾ തട്ടിയിട്ട് വല്ലതും പറ്റിപ്പോയാൽ എനിക്ക് ഉത്തരം പറയാൻ പറ്റില്ലെന്ന്.

ഒരുപാട് പടികൾ ഉള്ള സ്കൂളാണ് ഇതെന്ന് പറഞ്ഞു. എനിക്ക് അത് കേട്ട് ഒന്നും തോന്നിയില്ല. പക്ഷെ അമ്മയുടെ കണ്ണ് നിറഞ്ഞ്. ഒരു തുള്ളി എന്റെ കയ്യിൽ വീണു. അങ്ങനെ ടൗണിലെ എന്റെ പഠനം അവസാനിച്ചു. പിന്നീട് ​ഗ്രാമത്തിലുള്ള ഒരു സ്കൂളിലാണ് പഠിച്ചത് അനുഭവം പങ്കുവെച്ച് നടൻ പറഞ്ഞു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

പുതിയ വാര്‍ത്തകള്‍

നസീര്‍ അഹമ്മദ് (ഇടത്ത്) കെ അബ്ദുള്‍ ജബ്ബാര്‍ (നടുവില്‍) സിദ്ദരാമയ്യയും ഡി.കെ. ശിവകുമാറും (വലത്ത്)

കേരളത്തില്‍ കോണ്‍ഗ്രസ് അധികാരം സ്വപ്നം കാണുമ്പോള്‍, കര്‍ണ്ണാടകയില്‍ പൊരിഞ്ഞ ഉള്‍പ്പോര്, രാജിക്ക് പിന്നാലെ രാജി…നേതൃമാറ്റം കീറാമുട്ടി

വാഴ 2 സംവിധായകന്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

വിഷു കൈനീട്ടവുമായി നടൻ അലൻസിയറിനോടൊപ്പം

സാദത്ത് സൈനുദ്ദീൻ സംവിധായകൻ എം.എ നിഷാദിന്റെ തിരക്കഥ ജെറി അമൽദേവിന്റെ സംഗീതം

അംബേദ്കറും തൊഴിൽ നിയമങ്ങളും: പ്രഭാഷണവും പുസ്തക പ്രകാശനവും 16 ന്

പാൻ അപേക്ഷ ഇനി വേഗത്തില്‍; നാല് പുതിയ ഫോമുകൾ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്

ഗാർഹിക എൽപിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎൽ

ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; സ്‌പോട്ട് അഡ്മിഷന്‍ 24ന്

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.