Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു ഭ്രാന്തിവിള തള്ളേശന്‍, ദിലീപിനെ സഹായിച്ചതിന് ഉപകാരസ്മരണ, ജാമ്യം കിട്ടിയപ്പോൾ പാർട്ടിയും പിന്നെ ലക്ഷങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 10:24 am IST
in Entertainment

നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം നിന്നവർക്കൊക്കെ ഇപ്പോൾ പ്രത്യുപകാരങ്ങൾ ലഭിച്ച് തുടങ്ങിയെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ചാനലുകളിൽ ദിലീപിന് വേണ്ടി സംസാരിച്ചവർക്ക് വേണ്ടി വീട്ടിൽ പാർട്ടി നടത്തിയെന്നും ബൈജു കൊട്ടാരക്കര യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

 

കേസിന്റെ തുടക്കം മുതൽ ദിലീപിന് വേണ്ടി വാദിച്ച ശാന്തിവിള ദിനേശിന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിർഷയുടെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

 

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: ‘ നടിയെ ആക്രമിച്ച കേസിലെ വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ അപ്പീലിന് പോയിരിക്കുകയാണ്. സര്‍ക്കാരിന് വളരെ നിര്‍ണായകമായ ഒരു നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഈ കേസില്‍ വിധി പറയാന്‍ ജഡ്ജി യോഗ്യയല്ല എന്നാണ്. കാരണം മെമ്മറി കാര്‍ഡ് തന്റെ കോടതിയില്‍ നിന്ന് ആക്‌സസ് ചെയ്ത്ു എന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

 

അപ്പോഴാണ് അതിജീവിയെ അധിക്ഷേപിക്കണം എന്ന ഉദ്ദേശത്തോട് കൂടി ഇവരുടെ കൂടെ ഉളള ആളുകള്‍ പല കാര്യങ്ങളും ചെയ്യുന്നത്. ഒന്ന് വക്കീലായ ശ്രീജിത്ത് പെരുമനയാണ്. വിധിയുടെ മലയാളം തര്‍ജ്ജമ അയാളുടെ ഫേസ്ബുക്കില്‍ നല്‍കുമെന്ന് പറയുന്നു. ആയിരത്തിലധികം പേജുളള വിധിയുടെ മലയാളം പകര്‍പ്പില്‍ ഒരു ഭാഗത്ത് ഈ പെണ്‍കുട്ടി അനുഭവിച്ച വേദന, ഈ കാട്ടാളന്മാര്‍, അവര്‍ എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത് എന്നതിന്റെ വിവരണങ്ങള്‍ വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്. ഇത് പൊതുജനസമക്ഷം വന്നാല്‍ അത് അതിജീവിതയെ അധിക്ഷേപിക്കാന്‍ കാരണമാകും. പച്ചയ്‌ക്ക് ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തുന്നതിനും കഠിനമാണ് ഈ സംഗതികള്‍ പൊതുസമൂഹത്തില്‍ ഇങ്ങനെ അറിയിക്കുക എന്നത്.

 

ഇതിന്റെ ഉദ്ദേശം മറ്റൊന്നുമല്ല. ഈ കേസ് തുടങ്ങിയ കാലം മുതല്‍ ശ്രീജിത്ത് പെരുമന എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനലുകളില്‍ ഘോരഘോരം വാദിച്ചിരുന്ന ആളാണ്. ഒരു ഗ്രൂപ്പ് ആയിട്ടാണ് ആക്രമണം. പിആര്‍ വര്‍ക്കുകള്‍ അന്ന് മുതല്‍ തുടങ്ങിയതാണ്. ദിലീപിനൊപ്പം നിന്നവര്‍ക്കൊക്കെ ഉപകാരങ്ങള്‍ കിട്ടിത്തുടങ്ങി, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

 

ദിലീപ് ജാമ്യം കിട്ടി വീട്ടില്‍ എത്തിയ ദിവസം വീട്ടില്‍ വലിയൊരു പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് ചാനലുകളില്‍ വന്ന് ദിലീപിന് വേണ്ടി സംസാരിച്ചവര്‍ക്ക് വേണ്ടി പാര്‍ട്ടി കൊടുത്തുവെന്നും ലക്ഷങ്ങള്‍ പാരിതോഷികമായി കൊടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. തിരുവന്തപുരത്ത് ശാന്തിവിളയിലുളള ഒരു ഭ്രാന്തിവിള തള്ളേശന്‍ ഉണ്ട്. അന്നും ഇന്നും ബലാത്സംഗ വീരന്മാര്‍ക്കൊപ്പവും കൊട്ടേഷന്‍ ബലാത്സംഗക്കാര്‍ക്കുമൊപ്പം നില്‍ക്കുന്നയാളാണ്. അയാളും ഇതിന്റെ ഗുണഭോക്താവാണ് എന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

 

ഇപ്പോഴത് പരസ്യമായിക്കഴിഞ്ഞു. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയുടെ സിനിമയില്‍ അയാളെ അഭിനയിപ്പിക്കുന്നു. ഇന്നേവരെ ഒരു സിനിമയിലും മുഖം പോലും കാണിക്കാത്ത, ഒരു സിനിമ എടുത്തിട്ട് അത് എട്ട് നിലയില്‍ പൊട്ടി അതിന്റെ നിര്‍മ്മാതാവ് ഇതുവരെ ഓട്ടം നിര്‍ത്താത്ത, സിനിമാക്കാരെ മുഴുവന്‍ പച്ചയ്‌ക്ക് തെറി വിളിച്ചിട്ടുളള, കള്ളത്തരം മാത്രം വിളിച്ച് കൂവുന്ന ഇയാള്‍ക്കും ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം. കാരണം ഇപ്പോള്‍ കേസിന്റെ വിധി വന്നല്ലോ. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ.

 

തന്നെക്കുറിച്ചും ഇയാള്‍ പലതും പറഞ്ഞിട്ടുണ്ട്. അതിനുളള മറുപടികളും കൊടുത്തിട്ടുണ്ട്. അവര്‍ക്കൊക്കെ ഉപകാരങ്ങള്‍ കിട്ടിത്തുടങ്ങി. ഏതാണ് 150ഓളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി വരുന്നത് വ്യാജ വാര്‍ത്തകളാണ്. ഇവരൊക്കെ പറയുന്നത് അതിലൂടെ വരും. ദിലീപിന്റെ സിനിമ ഇറങ്ങിയാല്‍ പ്രമോഷന്‍ മുഴുവന്‍ ഇതിലൂടെയാണ്. ഇത്തരക്കാര്‍ക്കൊക്കെ തിരിച്ചടി ഉണ്ടാകും, യാതൊരു സംശയവും ഇല്ല.

Tags: Malayalam MovieActress assault caseActor DileepShanthivila DineshLatest newsBaiju kottarakkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.