Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

മ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2026, 10:35 pm IST
in India

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണെന്ന കൊണ്ടുപിടിച്ച പ്രചാരണം അഴിച്ചുവിടുകയാണ് മീഡിയ വണ്‍ ചാനല്‍, മാധ്യമം ദിനപത്രം, ദേശാഭിമാനി എന്നീ മാധ്യമങ്ങള്‍. എന്നാല്‍ ഈ പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. കാരണം ഈ മെഡിക്കല്‍ കോളെജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതി തുടര്‍ച്ചയായി വരികയും പരിശോധനയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെയ്തതിനാലാണ് ഈ മെഡിക്കല്‍ കോളെജിനുള്ള അംഗീകാരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റദ്ദാക്കിയത്.

മാത്രമല്ല, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റില്‍ ഇവിടെ പ്രവേശനം നേടിയ കുട്ടികളെ ഇന്ത്യയിലെ മറ്റ് മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം നല്‍കുമെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആരുടെയും എംബിബിഎസ് പഠനം മുടങ്ങില്ല.

എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന് എന്തുകൊണ്ട് നമ്മുടെ മാധ്യമങ്ങൾ അന്വേഷിക്കുന്നില്ല? മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ഭക്തര്‍ നല്കിയ സംഭാവനകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ മെഡിക്കല്‍ കോളെജ് ആയിരുന്നു ഇത്. ഇതില്‍ ആകെയുള്ള 50 സീറ്റുകളില്‍ 42 സീറ്റുകളിലും പ്രവേശനം ലഭിച്ചത് കശ്മീരിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് റാങ്ക് അടിസ്ഥാനത്തിലാണ് പ്രവേശനം നല‍്കിയത്.

ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു എന്നത് ശരിയാണ്. കാരണം ഹരിയാനയിലെ അല്‍ഫല മെഡിക്കല്‍ കോളെജില്‍ പഠിപ്പിക്കുന്ന ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറും കൂട്ടുകാരായ മറ്റ് മുസ്ലിം ഡോക്ടര്‍മാരും ചേര്‍ന്ന് ഇസ്ലാമിക ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടിരുന്നു. ഇതില്‍ ജമ്മുകശ്മീരില്‍ നിന്നുള്ള ഡോക്ടറായ ഉമര്‍ നബി ആണ് ദല്‍ഹിയില്‍ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. അതിനാല്‍ കശ്മീരില്‍ നിന്നുള്ള 42 വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് ഒരിടത്ത് പഠിക്കാനെത്തിയാല്‍ ഇവിടെയും ഹരിയാനയിലെ അല്‍ഫല യൂണിവേഴ്സിറ്റിയില്‍ സംഭവിച്ചതുപോലെ ഭീകരവാദം തലപൊക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ നീറ്റ് പരീക്ഷ പ്രകാരം അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുകയും ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷം മൂന്ന് മാസത്തിന് ശേഷമാണ് കോളെജ് അടച്ചത്. അതിന് പിന്നില്‍ കോളെജിന് അടിസ്ഥാനസൗകര്യമില്ലെന്ന പരാതി ചില വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടിക്കടി ഉന്നയിച്ചതാണ് പ്രശ്നമായത്. പരാതികള്‍ ആവര്‍ത്തിച്ചതോടെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) നേരിട്ട് കോളെജില്‍ അന്വേഷണം നടത്തുകയായിരുന്നു. സൗകര്യങ്ങളില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ എംബിബിഎസ് കോഴ്സ് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മാതാ വൈഷ്ണോേദേവി മെഡിക്കല്‍ കോളെജിലെ എംബിബിഎസ് കോഴ്സ് റദ്ദാക്കിയത്. അല്ലാതെ മുസ്ലിങ്ങള്‍ കൂടുതല്‍ പ്രവേശനം നേടിയതുകൊണ്ടല്ല.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അങ്ങിനെ പ്രചരിപ്പിക്കുകയാണ് മീഡിയ വണ്ണും ദേശാഭിമാനിയും മാധ്യമം ദിനപത്രവും.

ഇനി ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമുള്ളവര്‍ക്ക് ശ്രീജിത് പണിക്കരുടെ ഈ വീഡിയോ കാണാം:

ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് അവിടെ അഡ്മിഷൻ നേടിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീങ്ങൾ ആയതുകൊണ്ടാണ് എന്ന പ്രചാരണം അവാസ്തവവും ദുരുദ്ദേശപരവുമാണ്. എന്താണ് ആ മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണങ്ങൾ എന്ന്…

— Sreejith Panickar (@PanickarS) January 10, 2026

Tags: Media OneNational Medical CommissionMadhyamamKatraVaishnodevi templeShri Mata Vaishnodevi Institute of Medical excellenceMBBS studyJammu Kashmir studentsdeshabhimani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

India

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.