Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്‍ നേതാവ് അലി ഖൊമേനിയും റഷ്യയ്‌ക്ക് പോകുന്നു…എന്തിനാണ് അമേരിക്കയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നേതാക്കള്‍ റഷ്യയ്‌ക്ക് പോകുന്നത്?

എന്തിനാണ് ഇറാന്‍ നേതാവ് അലി ഖൊമേനി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് പറന്നതുപോലെ റഷ്യയ്‌ക്ക് പറക്കാന്‍ ഇഷ്ടപ്പെടുന്നത്? കാരണം അവിടെ എത്തിയാല്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നേതാക്കള്‍ക്കുള്ള ഉറപ്പ്. അവിടെ വന്ന് ഈ നേതാക്കളെ പിടിച്ചുകൊണ്ടുവരാന്‍ ഒരു ട്രംപും വരില്ലെന്ന ഉറപ്പാണ് റഷ്യയിലേക്ക് പോകാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:14 am IST
in India
അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)

ടെഹ്റാന്‍: എന്തിനാണ് ഇറാന്‍ നേതാവ് അലി ഖൊമേനി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് പറന്നതുപോലെ റഷ്യയ്‌ക്ക് പറക്കാന്‍ ഇഷ്ടപ്പെടുന്നത്? കാരണം അവിടെ എത്തിയാല്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നേതാക്കള്‍ക്കുള്ള ഉറപ്പ്. അവിടെ വന്ന് ഈ നേതാക്കളെ പിടിച്ചുകൊണ്ടുവരാന്‍ ഒരു ട്രംപും വരില്ലെന്ന ഉറപ്പാണ് റഷ്യയിലേക്ക് പോകാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

2024 നവമ്പറിലാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയയുടെ ബാഷര്‍ അല്‍ അസ്സദ് റഷ്യയിലേക്ക് പറന്നത്. അവിടെ ആരും പിടിച്ചുകൊണ്ടുപോകില്ലെന്ന മനസ്സമാധാനത്തോടെ അല്‍ അസ്സദ് ജീവിക്കുകയാണ്. ഇറാന്റെ കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഇറാനില്‍ കലാപം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കലാപകാരികള്‍ക്കെതിരെ പട്ടാളത്തെ ഇറക്കുന്നതിനേക്കാള്‍ നല്ലത് സുരക്ഷിതമായ റഷ്യയിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഖൊമേനി കരുതുന്നു. കാരണം അമേരിക്കയ്‌ക്ക് തന്നെ പിടിച്ചുകൊണ്ടുപോകാന്‍ കഴിയില്ലെന്ന മനസ്സമാധാനം ഖൊമേനിക്കും ഉണ്ട്. ഇവിടേക്ക് അമേരിക്കയുടെ ഡെല്‍റ്റാ ഫോഴ്സ് വന്നാല്‍ പോലും വന്നത് മാത്രമേ ഓര്‍മ്മയുണ്ടാകു. ഒരിയ്‌ക്കലും സ്വന്തം രാജ്യത്തേക്ക് അവര്‍ക്ക് തിരിച്ച് പറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്ക് ശക്തമാണ് റഷ്യയുടെ യുദ്ധക്കരുത്ത്. നാല് വര്‍ഷം ഉക്രൈന്‍ എന്ന രാജ്യത്തിന്റെ പിന്നില്‍ നിഴലായി നിന്ന് 27 നേറ്റോ രാജ്യങ്ങളും അമേരിക്കയും തന്ത്രങ്ങള്‍ എല്ലാം പയറ്റിയിട്ടും റഷ്യയെ ക്ഷീണിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

മാത്രമല്ല, കരുത്തുറ്റ ആണവശേഷിയും റഷ്യയുടെ പക്കലുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കില്‍ ജയിച്ചില്ലെങ്കിലും ശത്രുവിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ റഷ്യയ്‌ക്കാവും. അതുകൊണ്ട് തന്നെയാണ് റഷ്യയെ നേര്ക്ക് നേര്‍ വെല്ലവിളിക്കാന്‍ അമേരിക്കയോ നേറ്റോ രാജ്യങ്ങളോ മുതിരാത്തത്. പകരം ഉപരോധം ഉള്‍പ്പെടെയുള്ള ചതിതന്ത്രങ്ങളിലൂടെയാണ് റഷ്യയുടെ കരുത്ത് അവര്‍ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നത്.

Tags: PUtinMoscowAli KhameneiBashar al-AssadRussia US warRussian protection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.