Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്‍ നേതാവ് അലി ഖൊമേനിയും റഷ്യയ്‌ക്ക് പോകുന്നു…എന്തിനാണ് അമേരിക്കയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നേതാക്കള്‍ റഷ്യയ്‌ക്ക് പോകുന്നത്?

എന്തിനാണ് ഇറാന്‍ നേതാവ് അലി ഖൊമേനി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് പറന്നതുപോലെ റഷ്യയ്‌ക്ക് പറക്കാന്‍ ഇഷ്ടപ്പെടുന്നത്? കാരണം അവിടെ എത്തിയാല്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നേതാക്കള്‍ക്കുള്ള ഉറപ്പ്. അവിടെ വന്ന് ഈ നേതാക്കളെ പിടിച്ചുകൊണ്ടുവരാന്‍ ഒരു ട്രംപും വരില്ലെന്ന ഉറപ്പാണ് റഷ്യയിലേക്ക് പോകാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 12:14 am IST
in India
അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)

ടെഹ്റാന്‍: എന്തിനാണ് ഇറാന്‍ നേതാവ് അലി ഖൊമേനി സിറിയയിലെ ബാഷര്‍ അല്‍ അസ്സാദ് പറന്നതുപോലെ റഷ്യയ്‌ക്ക് പറക്കാന്‍ ഇഷ്ടപ്പെടുന്നത്? കാരണം അവിടെ എത്തിയാല്‍ സുരക്ഷിതരായിരിക്കാം എന്നതാണ് നേതാക്കള്‍ക്കുള്ള ഉറപ്പ്. അവിടെ വന്ന് ഈ നേതാക്കളെ പിടിച്ചുകൊണ്ടുവരാന്‍ ഒരു ട്രംപും വരില്ലെന്ന ഉറപ്പാണ് റഷ്യയിലേക്ക് പോകാന്‍ ഈ നേതാക്കളെ പ്രേരിപ്പിക്കുന്നത്.

2024 നവമ്പറിലാണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയയുടെ ബാഷര്‍ അല്‍ അസ്സദ് റഷ്യയിലേക്ക് പറന്നത്. അവിടെ ആരും പിടിച്ചുകൊണ്ടുപോകില്ലെന്ന മനസ്സമാധാനത്തോടെ അല്‍ അസ്സദ് ജീവിക്കുകയാണ്. ഇറാന്റെ കലാപകാരികളെ അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഇറാനില്‍ കലാപം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കലാപകാരികള്‍ക്കെതിരെ പട്ടാളത്തെ ഇറക്കുന്നതിനേക്കാള്‍ നല്ലത് സുരക്ഷിതമായ റഷ്യയിലേക്ക് പോകുന്നതാണ് നല്ലതെന്ന് ഖൊമേനി കരുതുന്നു. കാരണം അമേരിക്കയ്‌ക്ക് തന്നെ പിടിച്ചുകൊണ്ടുപോകാന്‍ കഴിയില്ലെന്ന മനസ്സമാധാനം ഖൊമേനിക്കും ഉണ്ട്. ഇവിടേക്ക് അമേരിക്കയുടെ ഡെല്‍റ്റാ ഫോഴ്സ് വന്നാല്‍ പോലും വന്നത് മാത്രമേ ഓര്‍മ്മയുണ്ടാകു. ഒരിയ്‌ക്കലും സ്വന്തം രാജ്യത്തേക്ക് അവര്‍ക്ക് തിരിച്ച് പറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയ്‌ക്ക് ശക്തമാണ് റഷ്യയുടെ യുദ്ധക്കരുത്ത്. നാല് വര്‍ഷം ഉക്രൈന്‍ എന്ന രാജ്യത്തിന്റെ പിന്നില്‍ നിഴലായി നിന്ന് 27 നേറ്റോ രാജ്യങ്ങളും അമേരിക്കയും തന്ത്രങ്ങള്‍ എല്ലാം പയറ്റിയിട്ടും റഷ്യയെ ക്ഷീണിപ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.

മാത്രമല്ല, കരുത്തുറ്റ ആണവശേഷിയും റഷ്യയുടെ പക്കലുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കില്‍ ജയിച്ചില്ലെങ്കിലും ശത്രുവിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ റഷ്യയ്‌ക്കാവും. അതുകൊണ്ട് തന്നെയാണ് റഷ്യയെ നേര്ക്ക് നേര്‍ വെല്ലവിളിക്കാന്‍ അമേരിക്കയോ നേറ്റോ രാജ്യങ്ങളോ മുതിരാത്തത്. പകരം ഉപരോധം ഉള്‍പ്പെടെയുള്ള ചതിതന്ത്രങ്ങളിലൂടെയാണ് റഷ്യയുടെ കരുത്ത് അവര്‍ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നത്.

Tags: PUtinMoscowAli KhameneiBashar al-AssadRussia US warRussian protection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.