Saturday, June 13, 2026
.Janmabhumi.
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
.Janmabhumi.
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വാധീനിക്കാന്‍ പറ്റുന്ന ബെഞ്ചില്‍ ഉമര്‍ഖാലിദിന്റെ കേസെത്തിക്കാന്‍ നോക്കി, മംദാനിയെയും യുഎസ് അംഗങ്ങളെയും ഇറക്കി, എന്നിട്ടും കപില്‍ സിബല്‍ തോറ്റു ..

ഫയല്‍ ചെയ്ത കേസ് അതേ അഭിഭാഷകന്‍ തന്നെ പിന്‍വലിക്കുക എന്നത് അസാധാരണമായ നടപടിയാണ്. ഇത് അന്ന് കപില്‍ സിബലിന്റെ തന്ത്രമായാണ്  കണക്കാക്കപ്പെട്ടിരുന്നത്. കേസ് വിജയിക്കുമെന്ന് ആത്മവിശ്വാസം തോന്നിക്കുന്ന ഒരു ബെഞ്ചിലേക്ക് കേസെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 11:50 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ കുത്തകയായിരുന്നു ഒരു കാലത്ത് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഏത് ബെഞ്ചിനെയും സ്വാധീനിക്കാന്‍ പി.ചിദംബരം, കപില്‍ സിബല്‍, അഭിഷേക് മനുസിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ് കുടങ്ങി കോണ്‍ഗ്രസ് അഭിഭാഷകരുടെ ഒരു നീണ്ട നിരയ്‌ക്ക് കഴിയുമായിരുന്നു എന്ന ദല്‍ഹിയിലെ സ്വകാര്യ രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന അടക്കം പറച്ചിലായിരുന്നു.

പല രീതികള്‍ അനുവര്‍ത്തിച്ചാണ് ഇവര്‍ കേസ് വിജയിക്കുന്നതെന്നും പറഞ്ഞുകേട്ടിരുന്നു. ഇവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ബെഞ്ചുകളിലേക്ക് കേസെത്തിക്കലാണ് അതില്‍ ഒരു തന്ത്രമെന്ന് പൊതുവേ ഇവര്‍ക്കെതിരെ പറഞ്ഞുകേട്ടിരുന്ന ആരോപണമായിരുന്നു. മാത്രമല്ല, ദീര്‍ഘകാലം കേന്ദ്രത്തില്‍ ഭരണം നടത്തിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ എന്ന നിലയില്‍ അധികാരത്തിന്റെ തണല്‍ നല്കുന്ന പവറും ഇവരെ പല രീതികളില്‍ കേസ് നടത്തിപ്പില്‍ സഹായിച്ചതായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്.

എന്തായാലും ഉമര്‍ഖാലിദിന്റെ കേസിലും ഇത് തന്നെ സംഭവിച്ചു. പല തവണ കേസില്‍ ജാമ്യപേക്ഷ ഫയല്‍ ചെയ്യുന്നത് നീട്ടി നീട്ടിക്കൊണ്ടുപോയിരുന്നു കപില്‍ സിബല്‍. ഒരു തവണ, അതായത് 2024 ഫെബ്രുവരി 24ന് കേസിന്റെ സാഹചര്യങ്ങള്‍ മാറി എന്ന കാരണം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷ പിന്‍വലിക്കുക പോലും ചെയ്തിരുന്നു. ഫയല്‍ ചെയ്ത കേസ് അതേ അഭിഭാഷകന്‍ തന്നെ പിന്‍വലിക്കുക എന്നത് അസാധാരണമായ നടപടിയാണ്. ഇത് അന്ന് കപില്‍ സിബലിന്റെ തന്ത്രമായാണ്  കണക്കാക്കപ്പെട്ടിരുന്നത്. കേസ് വിജയിക്കുമെന്ന് ആത്മവിശ്വാസം തോന്നിക്കുന്ന ഒരു ബെഞ്ചിലേക്ക് കേസെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്ന് ജാമ്യാപേക്ഷ പിന്‍വലിച്ച തന്ത്രമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പിന്നീട് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോയെങ്കിലും സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പേയി കപില്‍ സിബലിന്റെ കേസ് തള്ളി. ഇതുവരെ കേസ് സുപ്രീംകോടതിയില്‍ നീട്ടി നീട്ടിക്കൊണ്ടുപോയത് കപില്‍ സിബലിന്റെ കുറ്റമാണെന്നായിരുന്നു ജഡ്ജി അന്ന് പറഞ്ഞത്. 2024 ഡിസംബറില്‍ കൂടുംബവീട്ടില്‍ വിവാഹമെന്ന് പറഞ്ഞ് എട്ട് ദിവസത്തെ ഇടക്കാല ജാമ്യം ഉമര്‍ ഖാലിദിന് വാങ്ങിക്കൊടുത്തു. 2025 ഡിസംബറിലും സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞ് വീണ്ടും ഇടക്കാല ജാമ്യം കപില്‍ സിബല്‍ സംഘടിപ്പിച്ച് കൊടുത്തു. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജഡ്ജിമാരെ സ്വാധീനിക്കാന്‍ ന്യൂയോര്‍ക്ക് മേയറായ സൊഹ്റാന്‍ മംദാനി ഉമര്‍ ഖാലിദിന് അനുകൂലമായി പറഞ്ഞ കുറിപ്പ് വൈറലാക്കി. അതിന് പിന്നാലെ യുഎസില്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളെക്കൊണ്ട് ഉമര്‍ഖാലിദിന് ജാമ്യം നല്കണമെന്ന പ്രസ്താവന ഇറക്കുകയും അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.

പക്ഷെ ഇതൊന്നും സുപ്രീംകോടതി ബെഞ്ചിന് മുന്‍പില്‍ ഇത്തവണ ഫലിച്ചില്ല. ദല്‍ഹികലാപസമയത്ത് ഉമര്‍ ഖാലിദ് ദല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന വാദമുയര്‍ത്തിയായിരുന്നു ജാമ്യം സംഘടിപ്പിച്ച് കൊടുക്കാന്‍ കപില്‍ സിബല്‍ ശ്രമിച്ചത്. പക്ഷെ ഇതിനെതിരെ ഉമര്‍ ഖാലിദിന് 63 പേര്‍ കൊല്ലപ്പെട്ട ദല്‍ ഹി കലാപത്തില്‍ പങ്കുണ്ടായിരുന്നു എന്നതിന് തെളിവുകള്‍ സഹിയം ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉമര്‍ഖാലിദിനെതിരെ വാദിച്ച തുഷാര്‍ മേത്തയും എസ് വി രാജുവും ഉമര്‍ഖാലിദ് പലയിടങ്ങളിലായി ഈ കലാപനാളില്‍ നടത്തിയ പ്രസംഗങ്ങളും അതിന്റെ സ്ഫോടനാത്മകമായ ഉള്ളടക്കങ്ങളും തുറന്നുകാണിച്ചു. എത്ര വലിയ രാജ്യദ്രോഹപ്രവര്‍ത്തനമാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ചെയ്തത് എന്ന കാര്യം സുപ്രീംകോടതിയ്‌ക്ക് ബോധ്യമായി. അതാണ് അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നതിന് സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.

Tags: umar-khalidSupreme CourtbailTushar MehtaKapil sibalShajeel ImamSV Raju
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

India

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

India

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

Kerala

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

Kerala

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.