Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നു;നെഹ്‌റുവിന്റെ 26,000 കത്തുകൾ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിന് മടക്കിനൽകണമെന്ന് കേന്ദ്രമന്ത്രി

57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകളുടെ പേരില്‍ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 11:02 pm IST
in India

ന്യൂദൽഹി: 57 പെട്ടികളിലായി സോണിയാഗാന്ധി 2008ല്‍ പഴയ നെഹ്രു മ്യൂസിയത്തില്‍ നിന്നും എടുത്തുമാറ്റിയ നെഹ്രുവിന്റെ സ്വകാര്യകത്തുകള്‍ ഉള്‍പ്പെടെയുള്ള 26000 രേഖകള്‍ തിരിച്ചേല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പടുന്നതോടെ സോണിയാഗാന്ധിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ കത്തെഴുതിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇപ്പോഴിതാ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് ഈ രേഖകള്‍ മടക്കി നല്‍കാന്‍ നേരിട്ട് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ 26000 കത്തുകളുള്‍പ്പെടെയുള്ള രേഖകള്‍ പ്രധാനമന്ത്രിയുടെ മ്യൂസിയത്തിനും ലൈബ്രറിക്കും മടക്കി നൽകണമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വാര്‍ത്താസമ്മേളനത്തിലാണ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടത്. .

ഏകദേശം 57 പെട്ടികളിലായാണ് ഈ കത്തുകള്‍ ഉണ്ടായിരുന്നത്. മ്യൂസിയത്തില്‍ നിന്നും സോണിയാഗാന്ധി പിന്നീട് അവ എടുത്തുമാറ്റുകയായിരുന്നു. അവ ആരുടെയും സ്വകാര്യസ്വത്തല്ലെന്നും രാജ്യത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “സോണിയ ഇതേക്കുറിച്ച് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ സോണിയയ്‌ക്ക് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. എന്തായാലും ഈ കത്തുകളുള്‍പ്പെടെയുള്ള 26,000 രേഖകള്‍ മടക്കിത്തന്നേ പറ്റൂ”.- ശെഖാവത്ത് പറ‍ഞ്ഞു.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം 2008ല്‍ അവരുടെ പ്രതിനിധിയായ എം.വി. രാജനാണ് നെഹ്രുവിന്റെ സ്വകാര്യ കത്തുകളും രേഖകളും എടുത്തുമാറ്റുകയാണെന്ന് എഴുതിയത്.

“1970 മുതൽ 1990 വരെയുള്ള 20 വർഷത്തിനിടയിൽ, നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാ അനൗദ്യോഗിക രേഖകളും നെഹ്രു മ്യൂസിയത്തിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിൽ നെഹ്‌റു ആളുകൾക്ക് എഴുതിയ വ്യക്തിപരമായ കത്തുകൾ, അതിന് ലഭിച്ച മറുപടികൾ, അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ, കുറിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിന് സമാനമായ മറ്റ് പ്രധാനമന്ത്രിമാരുടെ എല്ലാ കത്തുകളും രേഖകളും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ലൈബ്രറിയില്‍ ഉണ്ട്.”.-ശെഖാവത്ത് പറഞ്ഞു.

“1964ല്‍ നെഹ്രു മരിച്ച ശേഷം 1966ല്‍ ആണ് നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സ്ഥാപിക്കപ്പെട്ടത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മരണപ്പെട്ടശേഷം അദ്ദേഹത്തിന്റെ മ്യൂസിയം കൈകാര്യം ചെയ്യുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍ ആ സൊസൈറ്റി ശരിയായി പ്രവർത്തിച്ചില്ല 2023ലാണ് ഇതിന്റെ പേര് രാജ്യത്തെ എല്ലാ പ്രധാനമന്ത്രിമാരെയും ആദരിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ)എന്ന് പുനർനാമകരണം ചെയ്തത്”- ശെഖാവത്ത് ചൂണ്ടിക്കാട്ടി.

Tags: PM Museum and LibraryNehru Personal documentsSonia GandhiGajendra Singh ShekhawatPMMLNehru lettersShekhawatCongress leader Sonia GandhiNehru museum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

India

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.