Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: കട്ടിളപ്പാളിക്കേസ് രേഖകള്‍ മുക്കി

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Dec 18, 2025, 07:15 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതിലുകളുടെ കട്ടിളപ്പടികള്‍ 2019ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ സന്നിധാനത്തെ ഓഫീസ് ഫയലില്‍ നിന്ന് അപ്രത്യക്ഷമായി. കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതായി വ്യക്തമാക്കുന്ന രേഖകളൊന്നുമില്ലെന്ന് കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വാദിച്ചതിലും രേഖകള്‍ അപ്രത്യക്ഷമായതിലും ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിയുന്നതില്‍ പങ്കാളികളായവരുടെ മൊഴികള്‍ നിരത്തി വാസുവിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും രേഖകള്‍ ഹാജരാക്കേണ്ട സന്ദര്‍ഭം വന്നാല്‍ കുടുങ്ങും.

കഴിഞ്ഞ സപ്തംബര്‍ ഏഴിന് സന്നിധാനത്തു നിന്ന് നിറം മങ്ങിയ ദ്വാരപാലക പാളികള്‍ കടത്തിയതിനെ തുടര്‍ന്നാണ് സ്വര്‍ണക്കൊള്ള പുറത്തായത്. ഇതിനു ശേഷമാണ് കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകള്‍ അപ്രത്യക്ഷമായതെന്നാണ് സൂചന. ഇതിനു പിന്നില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനു പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി നീക്കമാരംഭിച്ചത്.

രേഖകള്‍ മാറ്റിയത് റിമാന്‍ഡിലുള്ള വാസു എങ്ങനെയറിഞ്ഞെന്നതും ദുരൂഹമാണ്. ദേവസ്വം കമ്മിഷണര്‍ എന്ന നിലയില്‍ കട്ടിളപ്പാളികള്‍ കടത്താനുള്ള ഉത്തരവില്‍ ഒപ്പിട്ട ശേഷമാണ് 2019 മാര്‍ച്ച് 31ന് വാസു പടിയിറങ്ങുന്നത്. വാസുവിനെ കേസില്‍ നിന്ന് മുക്തനാക്കാന്‍ ഉന്നതങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് രേഖകള്‍ മാറ്റാന്‍ കാരണമെന്നും സംശയമുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്‌ഐടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരുന്നു.
കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും ഇളക്കി സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിടാനുള്ള പേപ്പറുകള്‍ തയാറാക്കിയത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ആയിരുന്നെങ്കിലും പാളികള്‍ കൊണ്ടുപോയപ്പോള്‍ ശ്രീകുമാറിനായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചുമതല.

സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നതാണ് ശ്രീകുമാറിന്റെ പേരിലെ പ്രധാന കുറ്റം. 2019 ജൂലൈ അഞ്ചിലെ ദേവസ്വം ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്ന് ദ്വാരപാലക ശില്‍പ പാളികളും ശ്രീകോവിലിന്റെ തെക്കു വടക്കു മൂലകളിലുള്ള സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളും ജൂലൈ 19, 20 തീയതികളില്‍ ഇളക്കിമാറ്റുമ്പോള്‍ മഹസറുകള്‍ തയാറാക്കിയത് എക്‌സി. ഓഫീസറായിരുന്ന സുധീഷ് കുമാറായിരുന്നു. എസ്. ശ്രീകുമാറും അവിടെയുണ്ടായിരുന്നു. സ്വര്‍ണ സാന്നിധ്യം പാളികളിലുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്ന ശ്രീകുമാറും അസി. എന്‍ജിനീയര്‍ സുനില്‍കുമാറും സ്വര്‍ണം പൊതിഞ്ഞ പാളികളെ ‘ചെമ്പ്’ എന്ന് വിശേഷിപ്പിച്ചു തയാറാക്കിയ മഹസറില്‍ ഒപ്പിട്ടു. ശ്രീകുമാറും കൊള്ളയ്‌ക്കു കൂട്ടുനിന്നതായാണ് എസ്‌ഐടി കണക്കാക്കുന്നത്. സുനില്‍കുമാറും അറസ്റ്റിലായേക്കും.

Tags: Sabarimala gold theftശബരിമല സ്വര്‍ണ്ണക്കൊള്ളKattilapalli caseകട്ടിളപ്പാളിക്കേസ്മുരാരി ബാബുഎസ്. ശ്രീകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2025 ലെ സ്വർണ്ണം പൂശൽ: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; കുറ്റപത്രം ഉടൻ

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.