Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ ഡി എഫും യു ഡി എഫും കേരള സമൂഹത്തെ പറ്റിച്ചവര്‍:ഇരുമുന്നണികളുടെയും ജമാഅത്തെ ഇസ്ലാമി ബന്ധം തുറന്നു കാട്ടാനായി- രാജീവ് ചന്ദ്രശേഖര്‍

നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകള്‍ നിയന്ത്രിക്കുന്നത് അപകടകരമായ കാര്യമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:03 pm IST
in Kerala

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സിപിഎമ്മിനും കോണ്‍ഗ്രസിനും രാഷ്‌ട്രീയ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമി അപകടകരമായ രാഷ്‌ട്രീയത്തിന്റെ പ്രതീകമാണ്. ഒരു ഇസ്ലാമിക രാഷ്‌ട്രം രൂപികരിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയോട് സഖ്യം ചേരുകയാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ ജനാധിപത്യ സംവിധാനത്തെ ഇത്തരം മത തീവ്രവാദ സംഘടനകള്‍ നിയന്ത്രിക്കുന്നത് അപകടകരമായ കാര്യമാണ്. നാടിന് അപകടമാണോ ജനങ്ങളെ ബാധിക്കുന്നതാണോ എന്നൊന്നും നോക്കാതെ രാഷ്‌ട്രീയ ലക്ഷ്യം മാത്രം നോക്കുകയാണ് ഇടതുവലത് മുന്നണികള്‍. ഈ അപകടകരമായ രാഷട്രീയത്തിന് വിരാമിടാന്‍ കേരളീയ പൊതു സമൂഹം എന്‍ഡിഎയ്‌ക്ക് വോട്ടുചെയ്യാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറായി മുഖ്യമന്ത്രിയും ചില കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ താല്‍പര്യം ആര് സംരക്ഷിക്കുമെന്നാണ്. മാറി മാറി ഭരിച്ച സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങള്‍ക്കായി എന്തു ചെയ്തു എന്ന ചോദ്യമാണ് ജനങ്ങള്‍ ചോദിക്കുന്നത്. അതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നത്. 2004 മുതല്‍ പത്ത് വര്‍ഷം സിപിഎമ്മിന്റെ പിന്തുണയോടെ യുപിഎ ഭരിച്ചപ്പോള്‍ എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ഈ നാടിനായി എന്തെങ്കിലും ചെയ്തോ. നാട്ടിലെ ചെറുപ്പക്കാര്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല. ഇന്ന് ഏറ്റവും വലിയ തൊഴിലില്ലായ്‌മയാണ് കേരളം നേരിടുന്നത്. കേരളത്തിലെ സാധാരണക്കാര്‍ നേരിടുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇരുമുന്നണികളും ഒന്നും ചെയ്തില്ല.

നാട്ടിലെ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കാനായി ഇരുമുന്നണികളും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ശബരിമലയില്‍ നിന്ന് നാലരക്കിലോ സ്വര്‍ണം കൊള്ളയടിക്കുകയും ചെയ്തു. കഴിഞ്ഞ 20 കൊല്ലമായി, ദേവസ്വം ബോര്‍ഡിനെ ദള്ളാള്‍മാരുടെ കേന്ദ്രമാക്കി മാറ്റിയതും ഈ രണ്ട് മുന്നണികള്‍ തന്നെയാണ്. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളെ നമ്മുടെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതും ഈ സിപിഎമ്മും കോണ്‍ഗ്രസും തന്നെയാണ്. വികസനമില്ലായ്‌മ, അഴിമതി കുറ്റകരമായ അനാസ്ഥ, കഴിവില്ലായ്‌മ ഇതൊക്കെയാണ് കാലങ്ങളായി മാറിമാറി വന്ന സര്‍ക്കാരുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

എത്രയോ തവണ ജനങ്ങള്‍ അവസരം കൊടുത്തിട്ടും ജനങ്ങള്‍ക്കായി ഒന്നും കൊടുത്തില്ല. ഈ നാട്ടിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദി സര്‍ക്കാര്‍ മാത്രമാണ്. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് ലഭിച്ചതിനേക്കാള്‍ സഹായങ്ങളാണ് നരേന്ദ്രേമോദി സര്‍ക്കാര്‍ കേരളത്തിനായി നല്‍കിയതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

 

Tags: narendramodibjpRajeev ChandrasekharsdpiJama Athe Islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാ\ ട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

News

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

Kerala

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

Kerala

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.