Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുരുകമലയെ സിക്കന്ദര്‍ മലയാക്കാനുള്ള ഡിഎംകെ ഗൂഢാലോചന പൊളിയുമെന്നുറപ്പായി

തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകമല വിവാദഭൂമിയാവുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തെ മുസ്ലിങ്ങളുടെ സിക്കന്തര്‍ മല ആക്കി മാറ്റാനുള്ള ശ്രമത്തിന് ഡിഎംകെ പിന്തുണ നല്‍കുന്നതാണ് പ്രശ്നത്തെ ആളിക്കത്തിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Dec 8, 2025, 12:38 am IST
in News

മധുര: തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകമല വിവാദഭൂമിയാവുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തെ മുസ്ലിങ്ങളുടെ സിക്കന്തര്‍ മല ആക്കി മാറ്റാനുള്ള ശ്രമത്തിന് ഡിഎംകെ പിന്തുണ നല്‍കുന്നതാണ് പ്രശ്നത്തെ ആളിക്കത്തിച്ചത്. ഇവിടുടെ സനാതനധര്‍മ്മപ്രവര്‍ത്തനങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ് ഡിഎംകെ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.

2024 ഡിസംബറില്‍ മുരുകന്റെ മലകളില്‍ ഒന്നായി അറിയപ്പെടുന്ന തിരുപ്പുറകുണ്ഡ്രത്തിലേക്ക് രാജാപാളയത്തില്‍ നിന്ന് കുടുംബസമേതം എത്തിയ ഒരു മുസ്ലിം ആടിനെയും രണ്ട് കോഴികളെയും ബലിയായി അറുക്കാന്‍ ശ്രമിച്ചിരുന്നിടത്ത് നിന്നാണ് പ്രശ്നം തുടങ്ങിയത്. അന്ന് അതിനെ അപ്പോള്‍ തന്നെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു.

ഇതോടെയാണ് മുരുകമലയെ സിക്കന്തര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിന് പിന്നില്‍ ഡിഎംകെയുടെ കരങ്ങള്‍ ഉണ്ടെന്ന് ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മുരുകന്റെ മലയെ സിക്കന്ദര്‍ എന്ന ഒരു മുസ്ലിം സന്യാസിയുടെ മലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ബലികര്‍മ്മം. ഇവിടെ ഒരു ദര്‍ഗയും സ്ഥാപിച്ചിട്ടുണ്ട്. ഈ ദര്‍ഗയുടെ ഭാഗം ഒഴിച്ച് ബാക്കി സ്ഥലമെല്ലാം മുരുകക്ഷേത്രത്തിന്‍റേതാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും മുരുകമല അപഹരിക്കാന്‍ ശ്രമം നടക്കുന്നു എന്ന മനസ്സിലാക്കിയ ഹിന്ദുമുന്നണി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവിടെ വലിയ പ്രതിഷേധ പ്രകടനം നടത്തി. ആ പ്രകടനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വരെ ഞെട്ടി.

തൊട്ടുപിന്നാലെ ഇവിടെ ഒരു വലിയ അന്താരാഷ്‌ട്ര മരുകമഹാസംഗമം സംഘടിപ്പിച്ചു. ലോകമെമ്പാടുനിന്നും എട്ട് ലക്ഷത്തോളം മുരുകഭക്തരാണ് അവിടെ എത്തിച്ചേര്‍ന്നത്. ഇത് സിക്കന്തറിന്റെ മലയല്ലെന്നും മരുകന്റെ മലയാണെന്നും മുരുകന്റെ മല ആരെയും പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ഉള്ള ഉഗ്രപ്രഖ്യാപനമായിരുന്നു ആ മുരുകസമ്മേളനത്തില്‍ നടന്നത്. സ്റ്റാലിന്റെ ദ്രാവിഡ ക്കോട്ടകള്‍ ഞെട്ടിവിറച്ച മഹാസംഗമമായിരുന്നു നടന്നത്.

അതിന് ശേഷമാണ് തിരുപ്പുറക്കുണ്ഡ്രം മലയ്‌ക്ക് മുകളിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം കത്തിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹിന്ദു ഭക്തന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അതിന് അനുവാദം നല്‍കി. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രസംരക്ഷണത്തിനുള്ള വകുപ്പായ എച്ച് ആര്‍ ആന്‍റ് സിഇ രംഗത്തെത്തി. ഇതിനടുത്ത് സിക്കന്തര്‍ ബാദുഷ ദര്‍ഗ ഉണ്ടെന്നും അതിനാല്‍ കാര്‍ത്തികൈ ദീപം ഇവിടെ കത്തിക്കരുതെന്നും ആയിരുന്നു ഡിഎംകെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ കോടതിയോട് ആവശ്യപ്പെട്ടത്. വാസ്തവത്തില്‍ ദീപത്തൂണ്‍ ദര്‍ഗയില്‍ നിന്നും 50 മീറ്റര്‍ ദൂരെയായതിനാല്‍ ദര്‍ഗയ്‌ക്ക് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല.

1923ല്‍ വന്ന കോടതി ഉത്തരവ് പ്രകാരം മുരുകമലയിലെ മുഴുവന്‍ സ്ഥലവും മുരുകക്ഷേത്രത്തിന്‍റേതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ക്ഷേത്രം ഉടമകള്‍ അതിര്‍ത്തി കെട്ടി സ്വത്ത് സംരക്ഷിക്കാത്തതിനാല്‍ ദര്‍ഗയിലുള്ളവര്‍ ഭൂമി കയ്യേറ്റത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ഇനിയെങ്കിലും ഇത് സംരക്ഷിക്കാനും കോടതി സുബ്രഹ്മണ്യക്ഷേത്രഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ദീപത്തൂണില്‍ വിളക്ക് കൊളുത്താമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിച്ചതോടെ സ്റ്റാലിന്‍ സര്‍ക്കാര്‍ കുടുഹ്ങി. ഇതോടെ മുഖം ലക്ഷിയ്‌ക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Tags: MK StalinDMK GovernmentThiruppurakkundramMuruga malaiSubramanyaswami templeSikander dargaMuruga sammelanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

India

നിവേദനവുമായി വരുന്ന സ്ത്രീയെ തള്ളിമാറ്റുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ധാര്‍ഷ്ട്യം…ഡിഎംകെയ്‌ക്ക് ക്ഷീണമായി വൈറല്‍ വീഡിയോ

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.