Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹാളണ്ട് ലോകകപ്പിന്; 28 വര്‍ഷത്തിന് ശേഷം നോര്‍വേ, ഇറ്റലി വീണ്ടുംപ്ലേ ഓഫ് പരീക്ഷണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 12:59 pm IST
inFootball
ലോകകപ്പ് യോഗ്യത നേടിയ നോര്‍വേ ടീം ആഹ്ലാദത്തില്‍

ലോകകപ്പ് യോഗ്യത നേടിയ നോര്‍വേ ടീം ആഹ്ലാദത്തില്‍

മിലാന്‍: ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തില്‍ 4-1ന് മുട്ടുകുത്തിച്ച് നോര്‍വേ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത നേടി. പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഗോളുകളടിച്ചുകൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന നോര്‍വേ നായകന്‍ എര്‍ലിങ് ഹാളണ്ടിന്റെ പ്രകടനം വരുന്ന ലോകകപ്പിനും ആവേശം പകരുമെന്നുറപ്പായി. യൂറോപ്യന്‍ യോഗ്യതയില്‍ മുന്‍ ജേതാക്കളായ ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പ് ഐയില്‍ ജേതാക്കളായാണ് നോര്‍വേ ലോകകപ്പിന് യോഗ്യത നേടിയത്.

ഇറ്റലിയെ അവരുടെ സ്വന്തം തട്ടകത്തിലാണ് നോര്‍വേ തോല്‍പ്പിച്ചത്. വിഖ്യാതമായ സാന്‍ സിറോ മൈതാനത്ത് ലോക ഫുട്‌ബോളിന്റെ അസൂറിപ്പട മികവോടെ പൊരുതി മികച്ച മുന്നേറ്റങ്ങളും അവസരങ്ങളും എല്ലാം സൃഷ്ടിച്ചു. പക്ഷെ ഗോളുകളുടെ കണക്കില്‍ ജയിച്ചുകയറാന്‍ നിയോഗം നോര്‍വേയ്‌ക്കായിരുന്നു. നാല് തവണ ലോകകിരീടം നേടിയ ഇറ്റലിക്ക് ഇനി മാര്‍ച്ചിലെ പ്ലേഓഫ് മത്സരം വരെ കാത്തിരിക്കണം. അതില്‍ ജയിച്ചെങ്കില്‍ മാത്രമേ അടുത്തവര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ കാളിക്കാന്‍ സാധിക്കൂ.

യൂറോപ്യന്‍ യോഗ്യതയില്‍ ഇറ്റലിയും നോര്‍വേയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഐയിലെ ജേതാക്കളെ നിര്‍ണയിക്കാനുള്ള ഫൈനലിന് സമാനമായ പോരാട്ടമാണ് ഇന്നലെ പുലര്‍ച്ചെ സാന്‍ സിറോയില്‍ നടന്നത്. നോര്‍വേ തീര്‍ത്ത പഴുതടച്ച പ്രതിരോധത്തെ സമര്‍ത്ഥമായി ഭേദിച്ച് ഇറ്റലിയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. 11-ാം മിനിറ്റില്‍ പിയോ എസ്‌പോസിറ്റോ സ്‌കോര്‍ ചെയ്തു. ഏകപക്ഷീയമായ ഈ ഒരൊറ്റ ഗോളില്‍ അസൂറികള്‍ ആദ്യ പകുതി ലീഡ് ചെയ്തു.

രണ്ടാം പുകതിയില്‍ നോര്‍വേ ആക്രമണത്തിന് ഒരല്‍പ്പം മൂര്‍ച്ഛ കൂട്ടി. ഒപ്പം കൗണ്ടര്‍ അറ്റാക്കുകളില്‍ നിന്ന് അതിവേഗം അവസരം തുറന്നെടുക്കാനുള്ള ശ്രമവും നടത്തി. ഇത് രണ്ടും ഫലപ്രദമായി നടപ്പാക്കിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ നോര്‍വേയുടെ നേര്‍ക്ക് വേഗത്തില്‍ സംഖ്യകള്‍ മിന്നിമാറിക്കൊണ്ടിരുന്നു. 63-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ആന്റോണിയോ ന്യൂസ ഇറ്റലിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 15 മിനിറ്റുകള്‍ക്ക് ശേഷം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഹാളണ്ടിന്റെ ഇരട്ട ഗോള്‍(നോര്‍വേ 3-1ന് മുന്നില്‍). ഇറ്റാലിയന്‍ പ്രതീക്ഷകള്‍ തകര്‍ന്നു. പിന്നെയൊരു തിരിച്ചുവരവിനുള്ള ഊര്‍ജ്ജം അസൂറികള്‍ക്കുണ്ടായില്ല. ഒടുവില്‍ സ്റ്റോപ്പേജ് സമയത്ത് യോര്‍ഗെന്‍ ലാര്‍സെനിലൂടെ നോര്‍വേ ഒരു ഗോള്‍ കൂടി നേടി.

Tags: footballItalyNorwayFIFA World Cup qualifying roundHolland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.