Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കും; പലസ്തീനികള്‍ക്ക് ലഭിക്കുക പാതിയില്‍ താഴെ സ്ഥലം മാത്രം; കേരളത്തിലെ ഗാസവാദികള്‍ എന്ത് ചെയ്യും?

ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 05:33 pm IST
inWorld
ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍ (ഇടത്ത്)

ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍ (ഇടത്ത്)

ജെറുസലെം : ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.

അമേരിക്ക ഗാസയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയനുസരിച്ച് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. മാത്രമല്ല, ഗാസയിലേക്ക് ഇനി ഒരു ട്രക്ക് കടക്കണമെങ്കില്‍ ഇസ്രയേല്‍ പച്ചക്കൊടി വീശണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഇതോടെ ഹമാസ് എന്ന ഭീകരവാദികള്‍ കാരണം ഗാസയിലെ പലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ നരകതുല്ല്യമാകും.

യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴുള്ള ഗാസയെ രണ്ടാക്കി മുറിക്കും. റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെയാണ് ഗാസയെ മുറിക്കുക. ഇതില്‍ റെഡ് സോണ്‍ എന്ന് പേരിട്ട സ്ഥലമാണ് പലസ്തീനികള്‍ക്ക് ലഭിക്കുക. അത് ഇപ്പോഴുള്ള ഗാസയുടെ പാതിയില്‍ താഴെയുള്ള സ്ഥലം മാത്രമാണ്. ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍.

ഗ്രീന്‍ സോണ്‍ ഇസ്രയേലിന്റെ നിരിക്ഷണത്തിലായിരിക്കും. ഗാസയുടെ ഗ്രീന്‍ സോണ്‍ എന്ന പാതി സ്ഥലം ഇസ്രയേല്‍ കയ്യടക്കിവെയ്‌ക്കില്ലെങ്കിലും ഇസ്രയേലിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിരിക്കും ഈ സ്ഥലം. ഈ ഗ്രീന്‍ സോണിലൂടെ മാത്രമേ ഇനി റെഡ് സോണിലേക്ക് ഭക്ഷണമോ മരുന്നോ മറ്റെന്തും എത്തുകയുള്ളൂ. അതായത് ഇസ്രയേല്‍ സൈനികര്‍ സമ്മതിച്ചാല്‍ മാത്രമേ ഒരു വാഹനം ഇനി പലസ്തീനികള്‍ താമസിക്കാന്‍ പോകുന്ന ഗാസയിലെ റെഡ് സോണിലേക്ക് കടക്കുകയുള്ളൂ. ഇതിന് രണ്ടിനും ഇടയില്‍ യെല്ലോ സോണ്‍ എന്ന പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ അന്താരാഷ്‌ട്ര സേനയെ വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി എന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യെല്ലോ സോണില്‍ തുടക്കത്തില്‍ ആയിരം ഫ്ര‍ഞ്ച് സൈനികരെയും 1500 ബ്രിട്ടീഷ് സൈനികരെയും വിന്യസിക്കും. നെതര്‍ ലാന്‍റ്, നോര്‍ഡിക് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും എത്തും. എന്തായാലും സമഗ്രഗാസ പുനര്‍നിര്‍മ്മാണം ഉണ്ടാകില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ 20 ലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കിവരുന്നുണ്ട്. അതായത് യുദ്ധത്തില്‍ നഷ്ടം പലസ്തീനികള്‍ക്ക് തന്നെ. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. പകരം ആ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇനി ഗാസയിലേക്ക് ഭക്ഷണമായാലും മരുന്നായാലും ഇസ്രയേലിന്റെ സമ്മതത്തോടെ മാത്രമേ കടത്താന്‍ കഴിയൂ.

ഇതോടെ പലസ്തീന്‍കാരുടെ നേതൃത്വത്തില്‍ സ്വതന്ത്രഭരണകൂടം ഗാസയില്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാകില്ല. ചുരുക്കത്തില്‍ പലസ്തീന്‍കാരുടെ ജീവിതം ഹമാസ് എന്ന ഭീകരര്‍ കാരണം കൂടുതല്‍ നരകതുല്ല്യമായി എന്നേ പറയേണ്ടൂ. അതേ സമയം മധ്യസ്ഥതയില്‍ ഇടപെട്ട ഈജിപ്തിനും ഖത്തറിനും ഈ പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്ന് പറയുന്നു.

 

Tags: Gaze Red ZoneYellow zoneTrumpIsraelBenjamin NetanyahuHamasGazagreen zonePalenstine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.