Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ ഫണ്ടിംഗ് എവിടെനിന്ന് എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം; ഭീകരവാദത്തിന്റെ കേന്ദ്രമായ കോളെജിന് എന്‍ഒസി ഇല്ല

ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായ ഡോക്ടര്‍മാരുടെ കേന്ദ്രമായ അല്‍ ഫലാ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 09:33 pm IST
in India

ന്യൂദല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളായ ഡോക്ടര്‍മാരുടെ കേന്ദ്രമായ അല്‍ ഫലാ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്ന ഫണ്ടിംഗിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. വിദേശരാജ്യങ്ങളിലെ ഭീകരവാദവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവിടെ ഫണ്ട് നല്‍കുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.

സംശയത്തിന്റെ നിഴലില്‍ അല്‍ ഫലാ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ജവാദ് അഹമ്മദ് സിദ്ദീഖി

അല്‍ ഫലാ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ജവാദ് അഹമ്മദ് സിദ്ദീഖിയും സംശയത്തിന്റെ നിഴലിലാണ്. ഇദ്ദേഹത്തിന്റെ പേരില്‍ 15 കമ്പനികളുണ്ടെങ്കിലും മിക്കതിലും ഡയറക്ടര്‍മാര്‍ അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ ആളുകള്‍തന്നെയാണ് എന്നത് സംശയമുണര്‍ത്തുന്നു. മിക്ക കമ്പനികളുടെയും മേല്‍വിലാസവും ഏതാണ്ട് ഒരേ മേല്‍ വിലാസമാണ്. വിദ്യാഭ്യാസം, ഐടി, അഗ്രി ബിസിനസ് എന്നിങ്ങനെ വിവിധ മേഖലകളിലായി ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അവകാശവാദം. ഇദ്ദേഹത്തിന്റെ കയറ്റുമതി, ഇറക്കുമതി ബിസിനസും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കും.

ഈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏഴ് ഡോക്ടര്‍മാരാണ് പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദ് എന്ന ഭീകരസംഘടനയുമായി ചേര്‍ന്ന് ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തത്. ജമ്മു കശ്മീരില്‍ നിന്നും തീവ്രവാദ ബന്ധം ആരോപിച്ച് അവിടുത്തെ അഡ്മിനിസ്ട്രേഷന്‍ പുറത്താക്കിയ പ്രൊഫസര്‍ക്ക് വരെ അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ഇസ്ലാമിക ഭീകരവാദികള്‍ക്ക്, പ്രത്യേകിച്ചും ജെയ്ഷ് എ മുഹമ്മദ് എന്ന പാക് തീവ്രവാദസംഘത്തിന്റെ പിണിയാളുകള്‍ക്ക് ജോലി നല്‍കുന്ന കേന്ദ്രമാണോ അല്‍ ഫലാ യൂണിവേഴ്സിറ്റി എന്നും കരുതപ്പെടുന്നു.

സര്‍വ്വകലാശാലയും ജമ്മു കശ്മീരിലെ ഭീകരവാദവും തമ്മിലുള്ള ബന്ധം ശക്തം

മാത്രമല്ല, ഈ സര്‍വ്വകലാശാലയും ജമ്മു കശ്മീരിലെ ഭീകരവാദവും തമ്മിലുള്ള ബന്ധമാണ് മറ്റൊരു ആശങ്ക. ജമ്മു കശ്മീരില്‍ ഭീകരവാദവുമായും ജെയ്ഷ് എ മുഹമ്മദുമായും ബന്ധമുള്ള ഡോക്ടര്‍മാരാണ് മുസമ്മിലും ഉമര്‍ നബിയും വനിതാഡോക്ടറായ ഷെഹീന്‍ ഷഹീദും. ഇതില്‍ മുസമ്മിലും ഉമര്‍നബിയും ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിന്നുള്ളവരാണ്. ജെയ്ഷ് എ മുഹമ്മദിന്റെ കേന്ദ്രമാണ് പഹല്‍ഗാം. ഇവര്‍ എങ്ങിനെ ഈ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കാന്‍ എത്തുന്നു എന്നതിലും ആശങ്കയുണ്ട്. ഇവരെ അവിടെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തക്കതായ ഒരു ശൃംഖല രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.

എന്‍ഒസി ഇല്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല

അല്‍ഫലാ സര്‍വ്വകലാശാല എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അല്‍ഫലാ സര്‍വ്വകലാശാല എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ യൂണിവേഴ്സിറ്റികള്‍ നിയമപരമായി പ്രവര്‍ത്തിക്കണമെങ്കില്‍ നാക് (നാഷണല്‍ അസെസ്മെന്‍റ് ആന്‍റ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമുണ്ട്. ഇത് അല്‍ ഫലാ യൂണിവേഴ്സിറ്റിയുടെ അക്രഡിറ്റേഷന്‍ കാലഹരണപ്പെട്ടതിന് ശേഷം പുതുക്കിയിട്ടില്ല. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ ഈ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്ക് അപ് ലോഡ് ചെയ്യേണ്ടതുണ്ട്. അല്‍ ഫലാ യൂണിവേഴ്സിറ്റി ഇത് ചെയ്തിട്ടില്ല. ഇതിന്റെ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് നാക് അല്‍ ഫലാ സര്‍വ്വകലാശാലയ്‌ക്ക് ഷോ കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്..

ഈ സര്‍വ്വകലാശാല ഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പുറത്താരുമറിയാതെ ഇവിടുത്തെ മുറികളില്‍ ജെയ് ഷ് എ മുഹമ്മദിന്റെ നേതാക്കളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തില്‍ പോലും ചര്‍ച്ചകള്‍ നടന്നു. ഡോക്ടര്‍മാര്‍ താമസിക്കുന്ന മുറികളില്‍ വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും സൂക്ഷിക്കപ്പെട്ടു.

 

Tags: Dr. Umar NabiTerrorist hubterroristsTerror FundingJaish e MohammadDr Shaheen ShahidAl Falah University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

India

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.