Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാസുവിനെ കുടുക്കിയത് ആശ്രിതവത്സലനായ ക്ലാര്‍ക്ക്; എ. പദ്മകുമാറിനെ ഇന്നു ചോദ്യം ചെയ്‌തേക്കും

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Nov 6, 2025, 10:59 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൈ കഴുകാന്‍ ശ്രമിച്ച ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ കുടുക്കിയത് ഓഫീസിലെ പ്രധാന ചുമതലക്കാരനായ ക്ലാര്‍ക്ക് ശ്യാംപ്രകാശ്. വാസു, ദേവസ്വം കമ്മിഷണറായിരുന്ന 2018-19ല്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ശ്യാം. അന്നത്തെ ദേവസ്വം എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ ‘സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍’ എന്നെഴുതിയത് തിരുത്തി ‘ചെമ്പുപാളികള്‍’ എന്നാക്കിയത് ശ്യാമായിരുന്നു.

ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഉപകാര സ്മരണയായി ശ്യാമിനെ ദേവസ്വം അസി. കമ്മിഷണറായി നിയമിക്കാന്‍ നിര്‍ദേശിച്ചതും വാസുവാണെന്നു വ്യക്തമായിട്ടുണ്ട്. ഭാവിയില്‍ സ്വര്‍ണക്കൊള്ള സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള അന്വേഷണം വന്നാല്‍ അതു വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ ശ്യാമിനെ പിന്നീട് ദേവസ്വം വിജിലന്‍സില്‍ നിയമിച്ചു. ഹൈക്കോടതി അറിവോടെ നിയമിതനാകുന്ന എസ്പി, രണ്ട് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍, അസി. കമ്മിഷണര്‍ റാങ്കിലുള്ള മൂന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്നതാണ് ദേവസ്വം വിജിലന്‍സ്.

സ്വര്‍ണക്കൊള്ള സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ, താനാണ് ദേവസ്വം കമ്മിഷണര്‍ക്കായി സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്നത് വെറും ചെമ്പുപാളികള്‍ എന്നു തിരുത്തിയതെന്ന് ശ്യാം തുറന്നു പറഞ്ഞു. കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റി വശം പാളികള്‍ കൊടുത്തുവിടാവുന്നതാണെന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ നോട്ടിനെ സാധൂകരിക്കുന്ന വിധത്തില്‍ ശിപാര്‍ശ ചെയ്തതും കമ്മിഷണര്‍ക്കായി താനായിരുന്നെന്നു ശ്യാം എസ്പി സുനില്‍ കുമാറിനോടു വ്യക്തമാക്കിയതായാണ് വിവരം. തുടര്‍ന്ന് എസ്പി നിര്‍ദേശ പ്രകാരം അവധിയില്‍ പ്രവേശിച്ച ശ്യാമിനെ രണ്ടു ദിവസം മുമ്പ് എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍. നടന്ന കാര്യങ്ങള്‍ കൃത്യമായി വെളിപ്പെടുത്തി. ഇതോടെ അന്വേഷണം വാസുവിലേക്കു തിരിഞ്ഞു. ഇതിനുശേഷമാണ് വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തത്. അയ്യപ്പസ്വാമിയുടെ മുതല്‍ കൊള്ളയടിക്കാന്‍ കൂട്ടുനിന്ന വാസു ഒടുവില്‍ താന്‍ കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു.

ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ദേവസ്വം അസി. എന്‍ജിനീയര്‍ സുനില്‍ കുമാറിനെയും 2018-19ലെ ദേവസ്വം അംഗം വിജയകുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തതായാണ് വിവരം. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറും ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവും പല കാര്യത്തിലും അഭിപ്രായ ഭിന്നതയിലായിന്നു. ഈ ശീതസമരത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു പദ്മകുമാര്‍ പക്ഷത്തും എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ വാസു പക്ഷത്തുമായിരുന്നു. എന്തിന്റെ പേരിലായിരുന്നു അഭിപ്രായ ഭിന്നതയെന്നതും എസ്‌ഐടി അന്വേഷിക്കും.

സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പദ്മകുമാറിനെ ഇന്നു ചോദ്യം ചെയ്‌തേക്കും. പദ്മകുമാര്‍ പറഞ്ഞിട്ടാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം കൊടുത്തുവിട്ടതെന്നു നേരത്തേ മുന്‍ എക്‌സി. ഓഫീസര്‍ സുധീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Tags: Devaswom CommissionerSabarimala gold lootFormer Devaswom Commissioner N. Vasuchief clerk Shyam PrakashD. Sudheesh Kumargold-plated copper plateschanged to ‘copper plates’
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഗോവര്‍ദ്ധന്‍ സമര്‍പ്പിച്ച മാല മഹസറില്‍ ചേര്‍ത്തില്ല

Kerala

ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി, പ്രായം-ആരോഗ്യസ്ഥിതി വാദങ്ങൾ കോടതി പരിഗണിച്ചില്ല

Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം മുഖ്യമന്ത്രിയുടെ വാതില്‍പ്പടിയിലെത്തും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കു കളമൊരുക്കാന്‍ എന്‍. വാസുവിന്റെ ദേവസ്വം കമ്മിഷണര്‍ കാലാവധി നീട്ടി

Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.