Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൂത്താട്ടുകുളം പൈനാപ്പിള്‍ ദുബായ്‌യിലേക്ക്; കപ്പൽ മാർഗം ഇത് ആദ്യം, നേതൃത്വം നൽകിയത് കേന്ദ്ര കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

സുനീഷ് മണ്ണത്തൂര്‍byസുനീഷ് മണ്ണത്തൂര്‍
Nov 5, 2025, 03:48 pm IST
inBusiness

കൂത്താട്ടുകുളം: മണ്ണത്തൂരില്‍ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് പൈനാപ്പിള്‍ സംഭരിച്ച് ദുബായ്‌യിലേക്ക് കയറ്റുമതി ചെയ്യുന്നു. രാജ്യത്ത് നിന്ന് ആദ്യമായാണ് കപ്പലില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്. ആദ്യലോഡ് ഇന്നലെ മണ്ണത്തൂരില്‍ നിന്ന് കേന്ദ്ര കൊമഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വകുപ്പിന്റെ കീഴില്‍ വരുന്ന അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസിങ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റി (എപിഇഡിഎ)യുടെ നേതൃത്വത്തില്‍ പുറപ്പെട്ടു.

വിമാനത്തില്‍ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത് ഏറെ ചെലവേറിയ പ്രക്രിയയാണ്. കൂടുതല്‍ അളവില്‍ കൊണ്ടുപോകാനും സാധിക്കില്ല. കപ്പലുകളില്‍ കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന അളവില്‍ വിദേശങ്ങളിലേക്ക് പൈനാപ്പിളെത്തിക്കാന്‍ സാധിക്കും. ദീര്‍ഘസമയത്തെ യാത്രയുള്ളതുകൊണ്ട് 125 ദിവസം വളര്‍ച്ചയെത്തിയ പൈനാപ്പിളാണ് വെട്ടിയെടുത്ത് കയറ്റുമതി ചെയ്യുന്നത്.

ഇവ തൂക്കി പ്രത്യേക രീതിയില്‍ പായ്‌ക്ക് ചെയ്ത് സുരക്ഷയ്‌ക്കായി കട്ടിക്കൂടൂകളില്‍ പ്രത്യേകം അറക്കുള്ളിലാക്കിയാണ് കയറ്റുമതി. എപിഇഡിഎയിലേയും വാഴക്കുളത്തെ പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തിലേയും ഉദ്യോഗസ്ഥരായ സിനി ഉണ്ണികൃഷ്ണന്‍, ഡോ. ടി. മായ, ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് കയറ്റുമതിക്കുള്ള തയാറെടുപ്പുകള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെത്തി മണ്ണത്തൂര്‍ ഓലിപ്പാടുള്ള 800 ഏക്കറോളം വരുന്ന പൈനാപ്പിള്‍ കൃഷിയിടത്തില്‍ നിന്ന് നേരിട്ടാണ് പാക്കിങ് നടപടികള്‍ നടത്തിയത്.

20 ടണ്‍ ആണ് ആദ്യഘട്ടമായി കയറ്റുമതി ചെയ്തത്. പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഈ തോട്ടത്തില്‍ ഗവേഷണവും നടത്തിവരികയാണ്. മണ്ണ് പരിശോധന, കൃഷിസ്ഥലമൊരുക്കല്‍, വളപ്രയോഗം ഉള്‍പ്പെടെ എല്ലാം ഗവേഷണസംഘം നിര്‍ദേശിച്ച രീതിയിലായിരുന്നു.

പുഷ്പിക്കുന്നതിനു വേണ്ടി എത്തിലിന്‍ പ്രയോഗവും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തി. രണ്ട് മാസത്തിനു ശേഷം കാത്സ്യവും പിന്നീട് പൊട്ടാഷും സ്‌പ്രേയായി ചെടികള്‍ക്ക് നല്‍കി. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പൈനാപ്പിള്‍ കൃഷിയെ പരിപോക്ഷിപ്പിക്കുവാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. നേരത്തെ നേന്ത്രക്കായ കയറ്റുമതി ചെയ്തത് വിജയകരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൈനാപ്പിളും കയറ്റുമതി ചെയ്യുന്നത്.

Tags: pineapplesProcurement from farmsMannathurExport to DubaiFirst load shippedAPEDAUnion Department of Commerce and Industry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പൈനാപ്പിളിന് ക്ഷാമമില്ല; കീശവീര്‍പ്പിച്ച് കച്ചവടക്കാര്‍;  വിലയില്‍ ഇരട്ടി വര്‍ധന, നേട്ടമില്ലാതെ കര്‍ഷകര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.