Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുർഗാപുർ കൂട്ടബലാത്സംഗം: സഹപാഠി വസീഫ് അലിയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് എംബിബിഎസ് വിദ്യാർത്ഥിനിയുടെ മൊഴി

പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ വിശദമായ മൊഴിയിൽ മറ്റ് രണ്ട് പേർ നോക്കിനിൽക്കെ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 10:20 am IST
in India

കൊൽക്കത്ത : സഹപാഠി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും തുടർന്ന് മറ്റുള്ളവർ തന്നെ ആക്രമിക്കുന്നതിന് മുമ്പ് അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും പോലീസിന് മൊഴി നൽകി ദുർഗാപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ എംബിബിഎസ് വിദ്യാർത്ഥിനി. ദേശീയ മാധ്യമ റിപ്പോർട്ട് പ്രകാരം 23 കാരിയായ പെൺകുട്ടി പരാതിയിൽ പറയുന്നതനുസരിച്ച് സഹപാഠിയായ വസീഫ് അലി താൻ അക്രമികളെ നേരിടാൻ ശ്രമിക്കുന്നതിനിടെ തന്നെ കടന്ന് പിടിക്കുകയും തുടർന്ന് രക്ഷപ്പെട്ടുവെന്നുമാണ്.

ഇതിനു പുറമെ ആറ് പ്രതികളിൽ രണ്ട് പേരായ എസ്‌കെ റിയാസുദ്ദീൻ, എസ്‌കെ സഫിഖ് എന്നിവർ ഒക്ടോബർ 10 ന് നടന്ന കുറ്റകൃത്യത്തിൽ തങ്ങളുടെ പങ്ക് സമ്മതിക്കാൻ അനുമതി തേടി പ്രാദേശിക കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി ഈ അപേക്ഷ സ്വീകരിച്ചാൽ വിചാരണ സമയത്ത് ഇരുവരെയും മാപ്പുസാക്ഷികളായി കണക്കാക്കാമെന്ന് പോലീസ് പറഞ്ഞു.

അലിക്കൊപ്പം അത്താഴത്തിന് കാമ്പസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് ആരോപണം. പ്രതികളായ റിയാസുദ്ദീൻ, സഫിഖ്, നസിറുദ്ദീൻ എസ്‌കെ, അപു ബൗരി, ഫിർദൗസ് എസ്‌കെ, അലി എന്നിവർ കസ്റ്റഡിയിലാണ്. മെഡിക്കൽ കോളേജിലെ മുൻ ഗാർഡ് റിയാസുദ്ദീനെയും ഫാക്ടറി തൊഴിലാളിയായ സഫീഖിനെയും കുറ്റസമ്മതം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 21 ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.

പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ വിശദമായ മൊഴിയിൽ മറ്റ് രണ്ട് പേർ നോക്കിനിൽക്കെ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. പിന്നീട് റിയാസുദ്ദീനും സഫീഖും എത്തി, സഹായിക്കുന്നതിനുപകരം, അക്രമികളെ തിരികെ വിളിച്ച് വിദ്യാർത്ഥിനിയിൽ നിന്ന് 3,000 രൂപ ആവശ്യപ്പെട്ടു. അവർ 200 രൂപയും ഫോണും എടുത്തുവെന്നും പരാതിയിൽ പറയുന്നു.

അതേ സമയം ഒരു തിരിച്ചറിയൽ പരേഡ് വേഗത്തിൽ നടത്തണമെന്ന് അപ്പീൽ നൽകിയിട്ടുണ്ട് എന്ന് അതിജീവിതയെ പ്രതിനിധീകരിച്ച അഭിഭാഷക പാർത്ഥ ഘോഷ് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പരമാവധി ശിക്ഷ 20 വർഷം തടവും, പണം തട്ടിയെടുക്കുന്നതിന് ഏഴ് വർഷം തടവും ലഭിക്കും.

Tags: policeVictimCrime confessionDurgapur gangrapeVictim statement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.