Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടി തന്നെ ഒരു ദിവസം സ്കൂളിലേക്ക് ഹിജാബ് ധരിച്ചു വന്നു, പെണ്‍കുട്ടി തന്നെ ഇനി സ്കൂളിലേക്കില്ലെന്ന് പ്രസ്താവിക്കുന്നു…പിന്നില്‍ ആര്?

യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:11 pm IST
in India

കൊച്ചി: യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തി എന്നായിരുന്നു അന്ന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതാണ് പെണ്‍കുട്ടിയുടെ പിതാവിനെയും എസ് ഡിപിഐ സംഘത്തേയും പ്രകോപിതരാക്കിയത്. അവര്‍ സ്കൂളിലെ സെക്യൂരിറ്റിയോടും മറ്റ് സ്റ്റാഫുകളോടും കയര്‍ത്തു സംസാരിച്ചത് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ചതിന് ശേഷം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നല്‍കിയ മൊഴിയും പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി എന്നതായിരുന്നു. സ്കൂള്‍ അധികൃതരുടെ വിശദീകരണത്തിന് ചെവികൊടുക്കാത്ത വിദ്യാഭ്യാസമന്ത്രി ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. പിന്നീട് സ്കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ശക്തമായി രംഗത്ത് വന്നു. കുട്ടിയുടെ മൊഴിയില്‍ തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഹിജാബ് ധരിച്ചുവന്നതുകൊണ്ട് കുട്ടിയെ പുറത്തുനിര്‍ത്തിയില്ലെന്ന് തെളിവ് സഹിതമാണ് സ്കൂള്‍ അധികൃതര്‍ തെളിയിച്ചത്. അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇതോടെ അടുത്ത ദിവസം മുതല്‍ സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടിയെ പറഞ്ഞയക്കാമെന്ന് പിതാവ് സമ്മതിച്ചതാണ്. പൊടുന്നനെയാണ് പെണ്‍കുട്ടി ഇനി സ്കൂളില്‍ വരുന്നില്ലെന്ന വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്. വേദനയുണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം.

അനാവശ്യവിവാദത്തിന്റെ പേരില്‍ ഒരു കുട്ടിയുടെ സ്വസ്ഥമായി പഠിക്കാനുള്ള മാനസികാന്തരീക്ഷമാണ് ഇല്ലാതായത്. ഇപ്പോള്‍ കുട്ടിതന്നെ മനോവിഷമം കാരണം സ്കൂളിലേക്ക് വരുന്നില്ലെന്നും ഈ സ്കൂളിലെ പഠനം നിര്‍ത്തുകയാണെന്നും ഉള്ള പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. ആരാണ് ഈ കുട്ടിയെ ഒരു ദിവസം പൊടുന്ന ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പറഞ്ഞയച്ചത്? ഇപ്പോള്‍ കൂട്ടിയെ സ്കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് തീരുമാനിച്ചത് ആരാണ് ? അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ശക്തികളെ തുറന്നുകാണിച്ചാലേ ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ.

 

 

Tags: Minister Sivan KuttySt.Rita'sHijab rowPalluruthy St Ritas schoolHijabKerala High court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Kerala

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

ജുഡീഷ്യല്‍ പ്രഖ്യാപനങ്ങളില്‍ മിതത്വം വേണം,സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.