Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു ; താലിബാന്റെ സൈനിക പോസ്റ്റുകൾ തകർത്തെന്ന് പാക് മാധ്യമങ്ങൾ ; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ

ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:45 am IST
in World

കറാച്ചി : പാകിസ്ഥാനും  താലിബാനും തമ്മിലുള്ള യുദ്ധം അതിർത്തിയിൽ തുടരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി വൈകിയും ഇന്ന് പുലർച്ചെയും പാകിസ്ഥാൻ സൈനികരും താലിബാൻ പോരാളികളും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. കുറാം ജില്ലയിലെ വിദൂര വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പാകിസ്ഥാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പിടിവി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കുറാമിൽ അഫ്ഗാൻ താലിബാനും ഫിറ്റ്ന അൽ-ഖവാരിജും പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയെന്നും പാകിസ്ഥാൻ സൈന്യം പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചുമെന്നുമാണ്. പാകിസ്ഥാൻ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടിച്ചടിയിൽ അഫ്ഗാൻ ടാങ്കുകളും സൈനിക പോസ്റ്റുകളും തകർന്നുവെന്നാണ്.

അതേ സമയം അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയുടെ ഡെപ്യൂട്ടി പോലീസ് വക്താവ് താഹിർ അഹ്‌റാർ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. നേരത്തെ ഈ ആഴ്ച ഇരുവിഭാഗവും തമ്മിൽ നിരവധി തവണ വെടിവയ്‌പ്പുകൾ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർത്ഥനകളെത്തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടലുകൾ അവസാനിച്ചിരുന്നുവെങ്കിലും പോരാട്ടം പുനരാരംഭിച്ചു. യുദ്ധ സാഹചര്യം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള എല്ലാ അതിർത്തികളും ഇപ്പോൾ അടച്ചിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി 2,500 കിലോമീറ്ററിലധികം നീളമുള്ളതാണ്. 1893 ൽ ബ്രിട്ടീഷ് ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ഇടയിലാണ് ഈ അതിർത്തി സ്ഥാപിതമായത്. ഇതൊരു വിവാദപരമായ പോയിന്റാണ്. ഡ്യൂറണ്ട് ലൈൻ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താമസിക്കുന്ന പഷ്തൂൺ ഗോത്രങ്ങളെ തമ്മിൽ വിഭജിക്കുന്നുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാൻ ഇത് നിയമാനുസൃതമായ അതിർത്തിയായി അംഗീകരിക്കുന്നില്ല.

ബ്രിട്ടീഷ് സമ്മർദ്ദത്തിലാണ് ഡ്യൂറണ്ട് കരാർ ഒപ്പിട്ടതെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു. കൂടാതെ കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഇതിനെ കണക്കാക്കുന്നത്.

Tags: afganistanConflictwarPakistan ArmypakistanTaliban
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

News

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.