Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു ; താലിബാന്റെ സൈനിക പോസ്റ്റുകൾ തകർത്തെന്ന് പാക് മാധ്യമങ്ങൾ ; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാൻ

ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 11:45 am IST
in World

കറാച്ചി : പാകിസ്ഥാനും  താലിബാനും തമ്മിലുള്ള യുദ്ധം അതിർത്തിയിൽ തുടരുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി വൈകിയും ഇന്ന് പുലർച്ചെയും പാകിസ്ഥാൻ സൈനികരും താലിബാൻ പോരാളികളും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. കുറാം ജില്ലയിലെ വിദൂര വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പാകിസ്ഥാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ പിടിവി ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം കുറാമിൽ അഫ്ഗാൻ താലിബാനും ഫിറ്റ്ന അൽ-ഖവാരിജും പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയെന്നും പാകിസ്ഥാൻ സൈന്യം പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചുമെന്നുമാണ്. പാകിസ്ഥാൻ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടിച്ചടിയിൽ അഫ്ഗാൻ ടാങ്കുകളും സൈനിക പോസ്റ്റുകളും തകർന്നുവെന്നാണ്.

അതേ സമയം അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയുടെ ഡെപ്യൂട്ടി പോലീസ് വക്താവ് താഹിർ അഹ്‌റാർ ഏറ്റുമുട്ടൽ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകിയില്ല. നേരത്തെ ഈ ആഴ്ച ഇരുവിഭാഗവും തമ്മിൽ നിരവധി തവണ വെടിവയ്‌പ്പുകൾ ഉണ്ടായിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും ഇരുവിഭാഗവും നിരവധി അതിർത്തി പ്രദേശങ്ങളിൽ ഏറ്റുമുട്ടി ഇരുവശത്തും ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടിരുന്നു.

പിന്നീട് സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർത്ഥനകളെത്തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടലുകൾ അവസാനിച്ചിരുന്നുവെങ്കിലും പോരാട്ടം പുനരാരംഭിച്ചു. യുദ്ധ സാഹചര്യം കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള എല്ലാ അതിർത്തികളും ഇപ്പോൾ അടച്ചിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമസേന വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശന വേളയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു.

ഡ്യൂറണ്ട് ലൈൻ എന്നറിയപ്പെടുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി 2,500 കിലോമീറ്ററിലധികം നീളമുള്ളതാണ്. 1893 ൽ ബ്രിട്ടീഷ് ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ഇടയിലാണ് ഈ അതിർത്തി സ്ഥാപിതമായത്. ഇതൊരു വിവാദപരമായ പോയിന്റാണ്. ഡ്യൂറണ്ട് ലൈൻ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താമസിക്കുന്ന പഷ്തൂൺ ഗോത്രങ്ങളെ തമ്മിൽ വിഭജിക്കുന്നുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാൻ ഇത് നിയമാനുസൃതമായ അതിർത്തിയായി അംഗീകരിക്കുന്നില്ല.

ബ്രിട്ടീഷ് സമ്മർദ്ദത്തിലാണ് ഡ്യൂറണ്ട് കരാർ ഒപ്പിട്ടതെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെടുന്നു. കൂടാതെ കൊളോണിയൽ ഭരണത്തിന്റെ അവശിഷ്ടമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഇതിനെ കണക്കാക്കുന്നത്.

Tags: pakistanTalibanafganistanConflictwarPakistan Army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

India

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.