Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

പ്രത്യേക ലേഖകന്‍byപ്രത്യേക ലേഖകന്‍
Oct 8, 2025, 03:01 pm IST
inKerala

പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം ശബരിമല ശ്രീകോവിലില്‍ നിന്ന് അപഹരിച്ചതായി സൂചന. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് ഒന്നര കിലോയില്‍ കുറയാത്ത സ്വര്‍ണം നഷ്ടമായി എന്നാണ്. എന്നാല്‍ 1998-ല്‍ രണ്ട് ശില്‍പങ്ങളിലെയും പാളികളില്‍ ഉദ്ദേശം അഞ്ച് കിലോ സ്വര്‍ണമെങ്കിലും പൊതിഞ്ഞിരിക്കാമെന്നാണ് 1999-ല്‍ വിജയ് മല്യക്കു വേണ്ടി ശ്രീകോവിലില്‍ പരിശോധന നടത്തിയ സെന്തില്‍നാഥന്റെ നിഗമനം. കൂടാതെ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ കതകുകളും പാര്‍ശ്വഭിത്തികളിലെ രണ്ട് പാനലുകളും ഇളക്കിയതായാണ് കണ്ടെത്തല്‍. അഞ്ചുകിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

1999-ല്‍ സ്വര്‍ണഭൂഷിതമായ ശ്രീകോവില്‍ ദേവന് സമര്‍പ്പിച്ച ശേഷം യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച രേഖ വിലയിരുത്തിയാണ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും 1.5 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയത്. ശ്രീകോവിലിന്റെ ഓരോ ഭാഗത്തും പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് തിരുവാഭരണ രജിസ്റ്ററില്‍ ഇല്ലാത്ത സ്ഥിതിക്ക് യുബി ഗ്രൂപ്പിന്റേത് എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള രേഖയുടെ ആധികാരികതയും വിശ്വാസ്യതയും ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. രേഖ 1999ലേതു തന്നെയെങ്കില്‍ അതില്‍ കൃത്രിമം നടന്നിട്ടുണ്ടൊ എന്നതും പരിശോധിക്കണം.

തിരുവാഭരണ കമ്മിഷണര്‍ ഓഫീസ് നിലകൊള്ളുന്ന ആറന്മുള കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന നടന്നതെന്നും സൂചനയുണ്ട്. സ്വര്‍ണം ചെമ്പാക്കിയത് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണെന്ന സംശയവും ബലപ്പെടുന്നു. ജന്മഭൂമിയുടെ റിപ്പോര്‍ട്ട് ശരിവയ്‌ക്കും വിധമാണ് ഇക്കാര്യത്തിലെ വിജിലന്‍സ് നിഗമനം എന്നതും ശ്രദ്ധേയം.

സന്നിധാനത്തുനിന്നും അഴിച്ചെടുത്ത പാളികള്‍ തന്നെയാണോ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതെന്ന സംശയവും ഉയരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ പറയുന്നത് തങ്ങള്‍ക്ക് ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നാണ്. അഴിച്ചെടുത്ത ചെമ്പുപാളികളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണമായും സ്വര്‍ണം നീക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനുള്ള സാധ്യത ഏറെയാണ്. ശബരിമല ദാരുശില്‍പങ്ങളില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ ഒരു മാസത്തിലേറെ സമയം എടുത്തതും സംശയാസ്പദമാണ്. പഴയതിന്റെ അളവില്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനെടുത്ത സമയമാകാം ഇതെന്നാണ് വിജിലന്‍സിന്റെയും നിഗമനം.

ചെമ്പുപാളികള്‍ സന്നിധാനത്തു നിന്ന് അഴിച്ചപ്പോള്‍ തൂക്കം 42.8 കിലോയും ചെന്നൈയില്‍ എത്തിച്ചപ്പോള്‍ 38.25 കിലോയുമായി. 4.55 കിലോയുടെ കുറവ് എങ്ങനെ വന്നു എന്നതിന് ഇനിയും തൃപ്തികരമായ വിശദീകരണമില്ല.

Tags: Devaswom vigilanceVijay Mallyagold theftDwarapalaka sculpturesSabarimala shrineHigh Court reportOne and a half kilos of gold
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.