Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Oct 8, 2025, 03:01 pm IST
in Kerala

പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം ശബരിമല ശ്രീകോവിലില്‍ നിന്ന് അപഹരിച്ചതായി സൂചന. വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത് ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് ഒന്നര കിലോയില്‍ കുറയാത്ത സ്വര്‍ണം നഷ്ടമായി എന്നാണ്. എന്നാല്‍ 1998-ല്‍ രണ്ട് ശില്‍പങ്ങളിലെയും പാളികളില്‍ ഉദ്ദേശം അഞ്ച് കിലോ സ്വര്‍ണമെങ്കിലും പൊതിഞ്ഞിരിക്കാമെന്നാണ് 1999-ല്‍ വിജയ് മല്യക്കു വേണ്ടി ശ്രീകോവിലില്‍ പരിശോധന നടത്തിയ സെന്തില്‍നാഥന്റെ നിഗമനം. കൂടാതെ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ കതകുകളും പാര്‍ശ്വഭിത്തികളിലെ രണ്ട് പാനലുകളും ഇളക്കിയതായാണ് കണ്ടെത്തല്‍. അഞ്ചുകിലോയില്‍ അധികം സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

1999-ല്‍ സ്വര്‍ണഭൂഷിതമായ ശ്രീകോവില്‍ ദേവന് സമര്‍പ്പിച്ച ശേഷം യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച രേഖ വിലയിരുത്തിയാണ് ദ്വാരപാലക ശില്‍പത്തില്‍ നിന്നും 1.5 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലന്‍സ് എത്തിയത്. ശ്രീകോവിലിന്റെ ഓരോ ഭാഗത്തും പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് തിരുവാഭരണ രജിസ്റ്ററില്‍ ഇല്ലാത്ത സ്ഥിതിക്ക് യുബി ഗ്രൂപ്പിന്റേത് എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള രേഖയുടെ ആധികാരികതയും വിശ്വാസ്യതയും ആദ്യം ഉറപ്പിക്കേണ്ടതുണ്ട്. രേഖ 1999ലേതു തന്നെയെങ്കില്‍ അതില്‍ കൃത്രിമം നടന്നിട്ടുണ്ടൊ എന്നതും പരിശോധിക്കണം.

തിരുവാഭരണ കമ്മിഷണര്‍ ഓഫീസ് നിലകൊള്ളുന്ന ആറന്മുള കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന നടന്നതെന്നും സൂചനയുണ്ട്. സ്വര്‍ണം ചെമ്പാക്കിയത് ചെന്നൈയിലേക്കുള്ള യാത്രാമധ്യേയാണെന്ന സംശയവും ബലപ്പെടുന്നു. ജന്മഭൂമിയുടെ റിപ്പോര്‍ട്ട് ശരിവയ്‌ക്കും വിധമാണ് ഇക്കാര്യത്തിലെ വിജിലന്‍സ് നിഗമനം എന്നതും ശ്രദ്ധേയം.

സന്നിധാനത്തുനിന്നും അഴിച്ചെടുത്ത പാളികള്‍ തന്നെയാണോ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചതെന്ന സംശയവും ഉയരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അധികൃതര്‍ പറയുന്നത് തങ്ങള്‍ക്ക് ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നാണ്. അഴിച്ചെടുത്ത ചെമ്പുപാളികളില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ണമായും സ്വര്‍ണം നീക്കാന്‍ കഴിയാത്തതിനാല്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനുള്ള സാധ്യത ഏറെയാണ്. ശബരിമല ദാരുശില്‍പങ്ങളില്‍ നിന്ന് അഴിച്ചെടുത്ത സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ ചെന്നൈയില്‍ എത്തിക്കാന്‍ ഒരു മാസത്തിലേറെ സമയം എടുത്തതും സംശയാസ്പദമാണ്. പഴയതിന്റെ അളവില്‍ പുതിയ ചെമ്പുപാളികള്‍ നിര്‍മിക്കാനെടുത്ത സമയമാകാം ഇതെന്നാണ് വിജിലന്‍സിന്റെയും നിഗമനം.

ചെമ്പുപാളികള്‍ സന്നിധാനത്തു നിന്ന് അഴിച്ചപ്പോള്‍ തൂക്കം 42.8 കിലോയും ചെന്നൈയില്‍ എത്തിച്ചപ്പോള്‍ 38.25 കിലോയുമായി. 4.55 കിലോയുടെ കുറവ് എങ്ങനെ വന്നു എന്നതിന് ഇനിയും തൃപ്തികരമായ വിശദീകരണമില്ല.

Tags: Devaswom vigilanceVijay Mallyagold theftDwarapalaka sculpturesSabarimala shrineHigh Court reportOne and a half kilos of gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.