Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും വിദേശമണ്ണില്‍ ഇന്ത്യയെ നാറ്റിച്ച് രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ്

സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 06:52 pm IST
in India

ന്യൂദല്‍ഹി: സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി എന്നും രാഹുല്‍ ഗാന്ധി പറയുന്നു. ലഡാക്കില്‍ നേപ്പാള്‍ രീതിയില്‍ ജെന്‍ സീ കലാപമുണ്ടാക്കിയ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനായി അക്രമസമരം നടത്തിയ സോനം വാങ്ചൂകിനെ അറസ്റ്റ് ചെയ്തതിനെയാണ് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയായി രാഹുല്‍ ഗാന്ധി വ്യാഖ്യാനം ചെയ്യുന്നത്. വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവല്ല, വ്യാജപ്രചാരണത്തിന്റെ നേതാവാണെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.

ഏറ്റവുമധികം ഇന്ത്യ വളര്‍ച്ച നേടുന്ന മേഖലകളായ വിദ്യാഭ്യാസത്തെയും ആരോഗ്യരംഗത്തെയും വരെ രാഹുല്‍ വെറുതെ വിട്ടില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് സ്വകാര്യവല്‍ക്കരണം സാധ്യമാവില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഒരു വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി തന്നെയാണ് ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്തതെന്ന ചരിത്രം മറന്നുകൊണ്ടായിരുന്നു യുവ കോണ്‍ഗ്രസ് നേതാവിന്റെ ഈ പ്രസംഗം.

ഉടനീളം മണ്ടത്തരങ്ങള്‍ വാരിവിതറിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും അധികാരവികേന്ദ്രീകരണം ശരിയായ രീതിയില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നു. അധികാരവികേന്ദ്രീകരണമില്ലെന്ന വിമര്‍ശനം ഒരു ബൈക്കിനോട് ഇന്ത്യയെ താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇലക്ട്രിക് മോട്ടോറുകളില്‍ ഊര്‍ജ്ജം എല്ലാഭാഗത്തും ഒരു പോലെ വിതരണം ചെയ്യപ്പെട്ടതുകൊണ്ടാണ് അത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതെന്നതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ ഒരു മണ്ടത്തരം. ഇലക്ട്രിക് മോട്ടറും അധികാരവികേന്ദ്രീകരണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നിരിക്കെ എങ്ങിനെയാണ് രാജ്യത്തിന്റെ അധികാരവികേന്ദ്രീകരണത്തെ ഇലക്ട്രിക് മോട്ടോറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെന്ന പരിഹാസം ഉയരുന്നു.

അതുപോലെ കാറിനെയും ബൈക്കിനെയും തമ്മില്‍ താരതമ്യം ചെയ്ത് മറ്റൊരു ആനമണ്ടത്തരവും രാഹുല്‍ ഗാന്ധി കൊളംബിയസര്‍വ്വകലാശാലയിലെ പ്രസംഗത്തില്‍ നടത്തി. കാറിന് 3000 കിലോഗ്രാം ഭാരമുണ്ടെന്നും എന്നാല്‍ ഒരു ബൈക്കിന് 100 കിലോഗ്രാം മാത്രമേ ഭാരമുള്ളൂവെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഒരു കാറിന് ഒരാളെ വഹിക്കണമെങ്കില്‍ 3000 കിലോഗ്രാം വേണമെന്നും എന്നാല്‍ ഒരു ബൈക്കിന് രണ്ടാളെ വഹിക്കാന്‍ 100 കിലോഗ്രാമേ വേണ്ടൂ എന്നും രാഹുല്‍ പറയുന്നു. ഇതിലും രാഹുല്‍ മണ്ടത്തരം തന്നെയാണ് പറഞ്ഞത്. കാര്‍ നിര്‍മ്മിച്ചത് ഒരാളെ കൊണ്ടുപോകാനല്ലെന്ന കാര്യം രാഹുല്‍ മറന്നുപോയി.

ഇത്രയധികം മണ്ടത്തരങ്ങള്‍ ഒരൊറ്റ പ്രസംഗത്തില്‍ പറഞ്ഞ ഒരു നേതാവിനെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ബിജെപിയുടെ ഐടി സെല്‍ വക്താവ് അമിത് മാളവ്യ പരിഹസിച്ചത്.

Tags: Rahul GandhiDemocracyHealthcareColumbia EIA UniversityPower decentralisationAmit Malaviya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

പുതിയ വാര്‍ത്തകള്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.