Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും വിദേശമണ്ണില്‍ ഇന്ത്യയെ നാറ്റിച്ച് രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ്

സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 06:52 pm IST
in India

ന്യൂദല്‍ഹി: സ്വന്തം മാതൃരാജ്യമായ ഇന്ത്യയെ വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി എന്നും രാഹുല്‍ ഗാന്ധി പറയുന്നു. ലഡാക്കില്‍ നേപ്പാള്‍ രീതിയില്‍ ജെന്‍ സീ കലാപമുണ്ടാക്കിയ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനായി അക്രമസമരം നടത്തിയ സോനം വാങ്ചൂകിനെ അറസ്റ്റ് ചെയ്തതിനെയാണ് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയായി രാഹുല്‍ ഗാന്ധി വ്യാഖ്യാനം ചെയ്യുന്നത്. വീണ്ടും വിദേശമണ്ണില്‍ നിന്നുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവല്ല, വ്യാജപ്രചാരണത്തിന്റെ നേതാവാണെന്നാണ് ബിജെപി വിമര്‍ശിക്കുന്നത്.

ഏറ്റവുമധികം ഇന്ത്യ വളര്‍ച്ച നേടുന്ന മേഖലകളായ വിദ്യാഭ്യാസത്തെയും ആരോഗ്യരംഗത്തെയും വരെ രാഹുല്‍ വെറുതെ വിട്ടില്ല. ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് സ്വകാര്യവല്‍ക്കരണം സാധ്യമാവില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഒരു വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധി തന്നെയാണ് ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്തതെന്ന ചരിത്രം മറന്നുകൊണ്ടായിരുന്നു യുവ കോണ്‍ഗ്രസ് നേതാവിന്റെ ഈ പ്രസംഗം.

ഉടനീളം മണ്ടത്തരങ്ങള്‍ വാരിവിതറിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും അധികാരവികേന്ദ്രീകരണം ശരിയായ രീതിയില്‍ ഇല്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നു. അധികാരവികേന്ദ്രീകരണമില്ലെന്ന വിമര്‍ശനം ഒരു ബൈക്കിനോട് ഇന്ത്യയെ താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇലക്ട്രിക് മോട്ടോറുകളില്‍ ഊര്‍ജ്ജം എല്ലാഭാഗത്തും ഒരു പോലെ വിതരണം ചെയ്യപ്പെട്ടതുകൊണ്ടാണ് അത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതെന്നതാണ് രാഹുല്‍ ഗാന്ധി പറഞ്ഞ ഒരു മണ്ടത്തരം. ഇലക്ട്രിക് മോട്ടറും അധികാരവികേന്ദ്രീകരണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നിരിക്കെ എങ്ങിനെയാണ് രാജ്യത്തിന്റെ അധികാരവികേന്ദ്രീകരണത്തെ ഇലക്ട്രിക് മോട്ടോറുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതെന്ന പരിഹാസം ഉയരുന്നു.

അതുപോലെ കാറിനെയും ബൈക്കിനെയും തമ്മില്‍ താരതമ്യം ചെയ്ത് മറ്റൊരു ആനമണ്ടത്തരവും രാഹുല്‍ ഗാന്ധി കൊളംബിയസര്‍വ്വകലാശാലയിലെ പ്രസംഗത്തില്‍ നടത്തി. കാറിന് 3000 കിലോഗ്രാം ഭാരമുണ്ടെന്നും എന്നാല്‍ ഒരു ബൈക്കിന് 100 കിലോഗ്രാം മാത്രമേ ഭാരമുള്ളൂവെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഒരു കാറിന് ഒരാളെ വഹിക്കണമെങ്കില്‍ 3000 കിലോഗ്രാം വേണമെന്നും എന്നാല്‍ ഒരു ബൈക്കിന് രണ്ടാളെ വഹിക്കാന്‍ 100 കിലോഗ്രാമേ വേണ്ടൂ എന്നും രാഹുല്‍ പറയുന്നു. ഇതിലും രാഹുല്‍ മണ്ടത്തരം തന്നെയാണ് പറഞ്ഞത്. കാര്‍ നിര്‍മ്മിച്ചത് ഒരാളെ കൊണ്ടുപോകാനല്ലെന്ന കാര്യം രാഹുല്‍ മറന്നുപോയി.

ഇത്രയധികം മണ്ടത്തരങ്ങള്‍ ഒരൊറ്റ പ്രസംഗത്തില്‍ പറഞ്ഞ ഒരു നേതാവിനെ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ബിജെപിയുടെ ഐടി സെല്‍ വക്താവ് അമിത് മാളവ്യ പരിഹസിച്ചത്.

Tags: Columbia EIA UniversityPower decentralisationAmit MalaviyaRahul GandhiDemocracyHealthcare
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

India

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.