Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ നിർമ്മിച്ച വീട് പള്ളിയാക്കി മാറ്റി ; വനവാസികളെ മതം മാറ്റിയിരുന്നത് വാഗ്ദാനങ്ങൾ നൽകി ; ഒടുവിൽ വീട് പൂട്ടി സീൽ ചെയ്തു

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയുടെ വിവര ബോർഡ് മായ്ച്ചുകളയുകയും അതിൽ പള്ളി എന്ന് എഴുതുകയും ചെയ്തതായും അതിനുശേഷം പ്രാർത്ഥനാ യോഗങ്ങൾ പതിവായി നടന്നിരുന്നതായും ഗ്രാമവാസികൾ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 12:34 pm IST
in India

ഭുവനേശ്വർ: ഒഡീഷയിലെ വനവാസി ആധിപത്യമുള്ള കിയോഞ്ജർ ജില്ലയിൽ നടന്നുകൊണ്ടിരുന്ന നിർബന്ധിത മതപരിവർത്തനത്തിന് കടിഞ്ഞാണിട്ട് ഭരണകൂടം. ജില്ലയിലെ ചമ്പുവ ബ്ലോക്കിന് കീഴിലുള്ള ബാലഭദ്രപുർ ഗ്രാമത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം സർക്കാർ ഭൂമിയിൽ നിർമ്മിച്ച ഒരു വീട് ക്രിസ്തുമത പ്രചാരണത്തിനും മതപരിവർത്തനത്തിനുമായി ഉപയോഗിച്ച് വന്നിരുന്നു. ക്രിസ്ത്യൻ മിഷനറിമാർ പതിവായി ഗ്രാമം സന്ദർശിക്കുകയും പാവപ്പെട്ട തദ്ദേശ വനവാസികളെ വശീകരിച്ച് മതപരിവർത്തനം നടത്തുകയും ചെയ്തു. ഈ നീച പ്രവർത്തികൾക്കാണ് അറുതി വരുത്തിയത്.

നിർബന്ധിത മതംമാറ്റം ഗ്രാമത്തിലെ സാമൂഹിക ഐക്യം തകർക്കുന്നതായി പലപ്പോഴായി പരാതികൾ ഉയർന്നിരുന്നു. പ്രദേശവാസികൾ ഇതിനെതിരെ നിരവധി തവണ പ്രതിഷേധിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് ചമ്പുവ ഭരണകൂടം പ്രസ്തുത വീട് ഇപ്പോൾ സീൽ ചെയ്തിരിക്കുയാണ്.

ലഭിച്ച വിവരങ്ങൾ അനുസരിച്ച് പ്രദേശവാസിയായ മക്രു മുണ്ടയുടെ ഭാര്യ ജെമാമണി മുണ്ടയുടെ പേരിൽ ബലഭദ്രപൂർ ഗ്രാമത്തിലെ അക്കൗണ്ട് നമ്പർ 64, പ്ലോട്ട് നമ്പർ 413 ൽ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ഒരു വീട് നിർമ്മിച്ചു. ഈ വീട് നിർമ്മിച്ചതിനുശേഷം ക്രമേണ ഈ വീട് ഒരു പള്ളിയുടെ രൂപമെടുത്തു. ഞായറാഴ്ചകളിൽ പ്രാർത്ഥനാ യോഗങ്ങൾക്കും പ്രസംഗിക്കുന്നതിനും മതപരിവർത്തന ശ്രമങ്ങൾക്കുമായി പുറത്തുനിന്നുള്ള ക്രിസ്ത്യൻ പ്രസംഗകർ ഇത് ഉപയോഗിച്ചു. വനവാസി സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങളെ ആകർഷിക്കാനും അവരെ മതപരിവർത്തനത്തിന് വശീകരിക്കാനും ഈ യോഗങ്ങളിൽ ശ്രമം നടന്നതായും പ്രദേശവാസികൾ ആരോപിച്ചു.

ഈ പ്രവർത്തനത്തിനെതിരെ ഗ്രാമവാസികൾ നിരവധി തവണ പ്രതിഷേധിക്കുകയും ഭരണകൂടത്തിൽ നിന്ന് നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഗ്രാമവാസികളും ക്രിസ്ത്യൻ മിഷനറിമാരും തമ്മിൽ നിരവധി തവണ ഏറ്റുമുട്ടൽ സാഹചര്യങ്ങൾ ഉണ്ടായി. കഴിഞ്ഞ മാസങ്ങളിലും പോലീസിന് സ്ഥലത്തെത്തി ഇരു കക്ഷികളെയും സമാധാനിപ്പിക്കേണ്ടി വന്നു.

അടുത്തിടെ തർക്കം വീണ്ടും പൊട്ടിപ്പുറപ്പെടുകയും വിഷയം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഇതിനുശേഷം ഭരണകൂടം നടപടിയെടുക്കുകയും ചെയ്തു. കേസ് നമ്പർ 409/2025 പ്രകാരം ചമ്പുവ തഹസിൽദാർ സജത് മാർക്കെ, പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് രമാകാന്ത് മുദുലി, അഡീഷണൽ തഹസിൽദാർ പ്രതീക്ഷ പ്രിയദർശിനി എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട വീട് ഇരുമ്പ് പൂട്ട് ഉപയോഗിച്ച് സീൽ ചെയ്യുകയായിരുന്നു. വീട്ടിൽ അനധികൃത പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പ്രവേശനം നിരോധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഭവന പദ്ധതിയുടെ വിവര ബോർഡ് മായ്ച്ച് പള്ളിയാക്കി

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയുടെ വിവര ബോർഡ് മായ്ച്ചുകളയുകയും അതിൽ പള്ളി എന്ന് എഴുതുകയും ചെയ്തതായും അതിനുശേഷം പ്രാർത്ഥനാ യോഗങ്ങൾ പതിവായി നടന്നിരുന്നതായും ഗ്രാമവാസികൾ പറയുന്നു. പുറത്തുനിന്നുള്ള മിഷനറിമാരുടെ വരവ് ഗ്രാമത്തിന്റെ സാമൂഹിക ഘടനയെ നശിപ്പിക്കുകയായിരുന്നു, ഇത് പ്രാദേശിക ഗോത്രവർഗക്കാർക്കിടയിൽ നീരസത്തിന് കാരണമായി.

ഭരണകൂടം യഥാസമയം നടപടിയെടുക്കുന്നില്ലെന്നും അതുകൊണ്ടാണ് ചില ആളുകൾക്ക് ഇത്തരം പ്രവർത്തനങ്ങളോടുള്ള ധൈര്യം വർദ്ധിച്ചുവരുന്നതെന്നും ഗ്രാമവാസികൾ ആരോപിക്കുന്നുണ്ട്.

Tags: Forced Religious Conversionchristian missionariestribal peoplePradhanmantri awas YojanaindiapoliceOdisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

Ernakulam

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

Kerala

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

India

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.