Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുവെന്ന വ്യാജേന വിവാഹാലോചന നടത്തിയ ഷറഫ് റിസ്വി അറസ്റ്റില്‍, 12 യുവതികളെ മതം മാറ്റി, യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, ലൈംഗിക ചൂഷണവും

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 11:24 pm IST
in India

വാരണാസി : സ്വന്തം പേരും വിലാസവും മാറ്റി പറഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 12 യുവതികളെ വിവാഹം കഴിച്ച ഷറഫ് റിസ്വി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ യുവതികളെ ഹിന്ദുവാണെന്ന് പറഞ്ഞ് വിവാഹം കഴിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുളളത്.

ഫാറൂഖാബാദ് സ്വദേശിയായ ഷറഫ് റിസ്വിക്ക് നിരവധി ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പകളിലൂടെ ഇയാള്‍ക്ക് ഫണ്ട് ലഭിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്. ഫേസ്ബുക്കിലൂടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി സൗഹൃദാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കൂടുതലും നിരസിക്കപ്പെട്ടെന്ന് ഷറഫ് റിസ്വി പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന് സമ്രാട്ട് സിംഗ് എന്ന പേരില്‍ പുതിയ പ്രൊഫൈല്‍ സൃഷ്ടിച്ചു. ഇതോടെ യുവതികള്‍ സൗഹൃദാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ തുടങ്ങി. പിന്നാലെ അജയ് കുമാര്‍, വിജയ് കുമാര്‍ എന്നിങ്ങനെ രണ്ട് വ്യാജ ഐഡികള്‍ കൂടി സൃഷ്ടിച്ചു.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടു.പെണ്‍കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ഫോണില്‍ സംസാരിച്ചു. കയറ്റുമതിയാണ് തൊഴിലെന്ന് ഇയാള്‍ അവരോട് പറഞ്ഞു. പല നഗരങ്ങളിലും സ്വത്തുക്കളുണ്ടെന്നും വിശ്വസിപ്പിച്ചു.

സ്വന്തം കുടുംബത്തെക്കുറിച്ച് ഷറഫ് റിസ്വി ആരോടും പറഞ്ഞില്ല. ഇടയ്‌ക്കിടെ, ചില സുഹൃത്തുക്കളെ ബന്ധുക്കളെന്ന വ്യാജേന യുവതികളോട് സംസാരിപ്പിച്ചു. വിദൂര സ്ഥലത്താണ് താമസിക്കുന്നതെന്ന് പെണ്‍കുട്ടികളുമായും വീട്ടുകാരുമായും വീഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ പറയും. തുടര്‍ന്ന് അവരെ കാണാന്‍ അവരുടെ വീട്ടിലെത്തി. വിലയേറിയ കാര്‍ വാടകയ്‌ക്കെടുത്താകും പെണ്‍കുട്ടികളുടെ വീട്ടില്‍ പോകുക.

വിവാഹം കഴിക്കാന്‍ താതപര്യമുളളതിനാല്‍ ചില പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കുറച്ച് ദിവസം അവിടെ താമസിക്കാന്‍ സമ്മതം മൂളും. ഇതിനിടെ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധവും ഷറഫ് റിസ്വി സ്ഥാപിക്കും.ഇതിനുശേഷം, വിവാഹ ഒരുക്കങ്ങള്‍ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം മുങ്ങും. പിന്നീട് പെണ്‍വീട്ടുകാര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കും.

ചില വീട്ടുകാര്‍ കല്യാണം നടത്തിയേ പറ്റൂ എന്ന നിര്‍ബന്ധവുമായി പിന്നാലെ കൂടും. അങ്ങനെ ഉളളവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയ ശേഷം പിന്നീട് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി മുങ്ങും. ഇതോടെ പെണ്‍കുട്ടിയുടെ പണവും മാനവും പോയ സ്ഥിതിയാകും.

ഇതിനുശേഷവും വിവാഹത്തിനായി ആരെങ്കിലും വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാല്‍, തന്റെ യഥാര്‍ത്ഥ പേരും വിലാസവും ഷറഫ് റിസ്വി വെളിപ്പെടുത്തും.വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഇതോടെ മിക്കവാറും എല്ലാ പെണ്‍കുട്ടികളും വിസമ്മതിക്കും. പണം തിരികെ ചോദിച്ചാല്‍ ഭീഷണിപ്പെടുത്തും.

എന്നാല്‍ 12 പെണ്‍കുട്ടികള്‍ മതം മാറി വിവാഹം കഴിക്കാന്‍ തയാറായി.ഈ പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ബന്ധപ്പെടാനുളള ശ്രമത്തിലാണ് പൊലീസ്. ഇയാള്‍ വഞ്ചിച്ച വാരണാസിയിലെ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കുടുങ്ങിയത്.

.

Tags: Sharaf RiswiHinuwomenWeddingSEXmuslimfacebooknamematrimony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.