Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുവെന്ന വ്യാജേന വിവാഹാലോചന നടത്തിയ ഷറഫ് റിസ്വി അറസ്റ്റില്‍, 12 യുവതികളെ മതം മാറ്റി, യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, ലൈംഗിക ചൂഷണവും

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 11:24 pm IST
in India

വാരണാസി : സ്വന്തം പേരും വിലാസവും മാറ്റി പറഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 12 യുവതികളെ വിവാഹം കഴിച്ച ഷറഫ് റിസ്വി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ യുവതികളെ ഹിന്ദുവാണെന്ന് പറഞ്ഞ് വിവാഹം കഴിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുളളത്.

ഫാറൂഖാബാദ് സ്വദേശിയായ ഷറഫ് റിസ്വിക്ക് നിരവധി ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പകളിലൂടെ ഇയാള്‍ക്ക് ഫണ്ട് ലഭിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്. ഫേസ്ബുക്കിലൂടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി സൗഹൃദാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കൂടുതലും നിരസിക്കപ്പെട്ടെന്ന് ഷറഫ് റിസ്വി പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന് സമ്രാട്ട് സിംഗ് എന്ന പേരില്‍ പുതിയ പ്രൊഫൈല്‍ സൃഷ്ടിച്ചു. ഇതോടെ യുവതികള്‍ സൗഹൃദാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ തുടങ്ങി. പിന്നാലെ അജയ് കുമാര്‍, വിജയ് കുമാര്‍ എന്നിങ്ങനെ രണ്ട് വ്യാജ ഐഡികള്‍ കൂടി സൃഷ്ടിച്ചു.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടു.പെണ്‍കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ഫോണില്‍ സംസാരിച്ചു. കയറ്റുമതിയാണ് തൊഴിലെന്ന് ഇയാള്‍ അവരോട് പറഞ്ഞു. പല നഗരങ്ങളിലും സ്വത്തുക്കളുണ്ടെന്നും വിശ്വസിപ്പിച്ചു.

സ്വന്തം കുടുംബത്തെക്കുറിച്ച് ഷറഫ് റിസ്വി ആരോടും പറഞ്ഞില്ല. ഇടയ്‌ക്കിടെ, ചില സുഹൃത്തുക്കളെ ബന്ധുക്കളെന്ന വ്യാജേന യുവതികളോട് സംസാരിപ്പിച്ചു. വിദൂര സ്ഥലത്താണ് താമസിക്കുന്നതെന്ന് പെണ്‍കുട്ടികളുമായും വീട്ടുകാരുമായും വീഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ പറയും. തുടര്‍ന്ന് അവരെ കാണാന്‍ അവരുടെ വീട്ടിലെത്തി. വിലയേറിയ കാര്‍ വാടകയ്‌ക്കെടുത്താകും പെണ്‍കുട്ടികളുടെ വീട്ടില്‍ പോകുക.

വിവാഹം കഴിക്കാന്‍ താതപര്യമുളളതിനാല്‍ ചില പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കുറച്ച് ദിവസം അവിടെ താമസിക്കാന്‍ സമ്മതം മൂളും. ഇതിനിടെ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധവും ഷറഫ് റിസ്വി സ്ഥാപിക്കും.ഇതിനുശേഷം, വിവാഹ ഒരുക്കങ്ങള്‍ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം മുങ്ങും. പിന്നീട് പെണ്‍വീട്ടുകാര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കും.

ചില വീട്ടുകാര്‍ കല്യാണം നടത്തിയേ പറ്റൂ എന്ന നിര്‍ബന്ധവുമായി പിന്നാലെ കൂടും. അങ്ങനെ ഉളളവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയ ശേഷം പിന്നീട് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി മുങ്ങും. ഇതോടെ പെണ്‍കുട്ടിയുടെ പണവും മാനവും പോയ സ്ഥിതിയാകും.

ഇതിനുശേഷവും വിവാഹത്തിനായി ആരെങ്കിലും വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാല്‍, തന്റെ യഥാര്‍ത്ഥ പേരും വിലാസവും ഷറഫ് റിസ്വി വെളിപ്പെടുത്തും.വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഇതോടെ മിക്കവാറും എല്ലാ പെണ്‍കുട്ടികളും വിസമ്മതിക്കും. പണം തിരികെ ചോദിച്ചാല്‍ ഭീഷണിപ്പെടുത്തും.

എന്നാല്‍ 12 പെണ്‍കുട്ടികള്‍ മതം മാറി വിവാഹം കഴിക്കാന്‍ തയാറായി.ഈ പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ബന്ധപ്പെടാനുളള ശ്രമത്തിലാണ് പൊലീസ്. ഇയാള്‍ വഞ്ചിച്ച വാരണാസിയിലെ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കുടുങ്ങിയത്.

.

Tags: muslimfacebooknamematrimonySharaf RiswiHinuwomenWeddingSEX
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

World

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.