Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുവെന്ന വ്യാജേന വിവാഹാലോചന നടത്തിയ ഷറഫ് റിസ്വി അറസ്റ്റില്‍, 12 യുവതികളെ മതം മാറ്റി, യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, ലൈംഗിക ചൂഷണവും

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 11:24 pm IST
inIndia

വാരണാസി : സ്വന്തം പേരും വിലാസവും മാറ്റി പറഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 12 യുവതികളെ വിവാഹം കഴിച്ച ഷറഫ് റിസ്വി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ യുവതികളെ ഹിന്ദുവാണെന്ന് പറഞ്ഞ് വിവാഹം കഴിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പൊലീസിന്റെ പക്കലുളളത്.

ഫാറൂഖാബാദ് സ്വദേശിയായ ഷറഫ് റിസ്വിക്ക് നിരവധി ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പകളിലൂടെ ഇയാള്‍ക്ക് ഫണ്ട് ലഭിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു.

വൈവാഹിക സൈറ്റുകളിലൂടെയാണ് ഷറഫ് റിസ്വി പ്രധാനമായും യുവതികളെ കെണിയില്‍ പെടുത്തിയിരുന്നത്. ഫേസ്ബുക്കിലൂടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി സൗഹൃദാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കൂടുതലും നിരസിക്കപ്പെട്ടെന്ന് ഷറഫ് റിസ്വി പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന് സമ്രാട്ട് സിംഗ് എന്ന പേരില്‍ പുതിയ പ്രൊഫൈല്‍ സൃഷ്ടിച്ചു. ഇതോടെ യുവതികള്‍ സൗഹൃദാഭ്യര്‍ത്ഥനകള്‍ സ്വീകരിക്കാന്‍ തുടങ്ങി. പിന്നാലെ അജയ് കുമാര്‍, വിജയ് കുമാര്‍ എന്നിങ്ങനെ രണ്ട് വ്യാജ ഐഡികള്‍ കൂടി സൃഷ്ടിച്ചു.

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടു.പെണ്‍കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ഫോണില്‍ സംസാരിച്ചു. കയറ്റുമതിയാണ് തൊഴിലെന്ന് ഇയാള്‍ അവരോട് പറഞ്ഞു. പല നഗരങ്ങളിലും സ്വത്തുക്കളുണ്ടെന്നും വിശ്വസിപ്പിച്ചു.

സ്വന്തം കുടുംബത്തെക്കുറിച്ച് ഷറഫ് റിസ്വി ആരോടും പറഞ്ഞില്ല. ഇടയ്‌ക്കിടെ, ചില സുഹൃത്തുക്കളെ ബന്ധുക്കളെന്ന വ്യാജേന യുവതികളോട് സംസാരിപ്പിച്ചു. വിദൂര സ്ഥലത്താണ് താമസിക്കുന്നതെന്ന് പെണ്‍കുട്ടികളുമായും വീട്ടുകാരുമായും വീഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ പറയും. തുടര്‍ന്ന് അവരെ കാണാന്‍ അവരുടെ വീട്ടിലെത്തി. വിലയേറിയ കാര്‍ വാടകയ്‌ക്കെടുത്താകും പെണ്‍കുട്ടികളുടെ വീട്ടില്‍ പോകുക.

വിവാഹം കഴിക്കാന്‍ താതപര്യമുളളതിനാല്‍ ചില പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കുറച്ച് ദിവസം അവിടെ താമസിക്കാന്‍ സമ്മതം മൂളും. ഇതിനിടെ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധവും ഷറഫ് റിസ്വി സ്ഥാപിക്കും.ഇതിനുശേഷം, വിവാഹ ഒരുക്കങ്ങള്‍ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം മുങ്ങും. പിന്നീട് പെണ്‍വീട്ടുകാര്‍ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ ഉപേക്ഷിക്കും.

ചില വീട്ടുകാര്‍ കല്യാണം നടത്തിയേ പറ്റൂ എന്ന നിര്‍ബന്ധവുമായി പിന്നാലെ കൂടും. അങ്ങനെ ഉളളവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കിയ ശേഷം പിന്നീട് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കി മുങ്ങും. ഇതോടെ പെണ്‍കുട്ടിയുടെ പണവും മാനവും പോയ സ്ഥിതിയാകും.

ഇതിനുശേഷവും വിവാഹത്തിനായി ആരെങ്കിലും വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാല്‍, തന്റെ യഥാര്‍ത്ഥ പേരും വിലാസവും ഷറഫ് റിസ്വി വെളിപ്പെടുത്തും.വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും. ഇതോടെ മിക്കവാറും എല്ലാ പെണ്‍കുട്ടികളും വിസമ്മതിക്കും. പണം തിരികെ ചോദിച്ചാല്‍ ഭീഷണിപ്പെടുത്തും.

എന്നാല്‍ 12 പെണ്‍കുട്ടികള്‍ മതം മാറി വിവാഹം കഴിക്കാന്‍ തയാറായി.ഈ പെണ്‍കുട്ടികളുടെ വീട്ടുകാരുമായി ബന്ധപ്പെടാനുളള ശ്രമത്തിലാണ് പൊലീസ്. ഇയാള്‍ വഞ്ചിച്ച വാരണാസിയിലെ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കുടുങ്ങിയത്.

.

Tags: Sharaf RiswiHinuwomenWeddingSEXmuslimfacebooknamematrimony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.