Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസിയെ കൊണ്ടുവരല്‍; മന്ത്രിയുടെ വാദം പൊളിയുന്നു, സ്‌പെയിന്‍ യാത്രയ്‌ക്ക് പൊടിച്ചത് 13 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 05:12 am IST
in Sports

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാന്‍ കേരളത്തിനു ചെലവില്ലെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ പൊളിയുന്നു. മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും ക്ഷണിക്കാനുള്ള സ്‌പെയിന്‍ യാത്രയ്‌ക്കു ചെലവായത് 13 ലക്ഷത്തിലേറെ രൂപ. കൃത്യമായി 13,04,434 രൂപ. ഇതു സംബന്ധിച്ച വിവരാവകാശ രേഖയിലാണ് വെളിപ്പെടുത്തല്‍. കേരള ഫുട്‌ബോളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഒന്നും ചെയ്യാത്ത കായിക മന്ത്രി അര്‍ജന്റീന ടീം വരവിനെ ഇത്രയുംനാള്‍ ന്യായീകരിച്ചിരുന്നത് സംസ്ഥാനത്തിനു ചില്ലിക്കാശു നഷ്ടമില്ലെന്ന വാദമുയര്‍ത്തിയാണ്. എന്നാല്‍ വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ കള്ളമെന്നു തെളിയിക്കുകയാണ് വിവരാവകാശ രേഖ. കായിക വികസന നിധിയില്‍ നിന്നാണ് ഈ തുക അനുവദിച്ചത്.

2024 സപ്തംബറിലാണ് കായിക മന്ത്രി, കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, കായിക ഡയറക്ടര്‍ വിഷ്ണുരാജ് ഐഎഎസ് എന്നിവര്‍ മെസിയെയും അര്‍ജന്റീന ടീമിനെയും ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിലെ മാഡ്രിഡില്‍ പോയത്. ഇക്കാര്യത്തില്‍ ഇത്രയും രൂപ ചെലവായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അന്താരാഷ്‌ട്ര സൗഹൃദ മത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചര്‍ച്ചയായെന്നും ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്താന്‍ താത്പര്യം പ്രകടിപ്പിച്ചതായും അന്നു മന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാന്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനു താത്പര്യമുണ്ടെന്നു വരെ മന്ത്രി തട്ടിവിട്ടു.

മെസിയെ കേരളത്തിലെത്തിക്കുമെന്നും 75 കോടി മുടക്കി മഞ്ചേരിയില്‍ പുതിയ സ്‌റ്റേഡിയം പണിയുമെന്നുമായിരുന്നു പിന്നാലെ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ മന്ത്രി ചെറുവിരല്‍ പോലുമനക്കിയില്ല. മെസി എത്തില്ലെന്നായതോടെ എല്ലാം സ്‌പോണ്‍സറുടെ തലയില്‍വച്ച് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. മെസിയെയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെയോ മന്ത്രിക്കു കാണാനായില്ലെന്നാണ് വിവരം. 2025ല്‍ മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത് 2024ലാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായാണെന്നു തെളിവൊന്നുമില്ല. മെസിയെ കൊണ്ടുവരുമെന്നേറ്റ സ്‌പോണ്‍സര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഡയറക്ടര്‍ ആന്റോ അഗസ്റ്റിനും എഎഫ്എയുമായി കരാറായെന്നു പറയുന്നതല്ലാതെ അതിനു തെളിവില്ല.

കായിക വകുപ്പിനെക്കുറിച്ച് ഓരോ ദിവസവും ഓരോരോ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. ഇത്രയധികം ആരോപണങ്ങള്‍ ഉയരുമ്പോഴും മന്ത്രി ചോദ്യമുന്നയിക്കുന്നവരോട് കയര്‍ക്കുകയല്ലാതെ കൃത്യമായ ഉത്തരമില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും പ്രതികരണമില്ല.

 

Tags: V AbdurahimanLional Messikerala sports MinisterSpain trip
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി
Football

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

എസി മൊയ്തീന്‍ ട്വന്‍റി ഫോര്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുന്നു (വലത്ത്) മന്ത്രി അബ്ദുറഹിമാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് തട്ടിമാറ്റുന്നു (നടുവില്‍)
Kerala

ഇത് സുരേഷ് ഗോപി ചെയ്താല്‍ മനോരമയും മാധ്യമവും എന്ത് ചെയ്തേനെ? എ.സി.മൊയ്തീനും അബ്ദുറഹിമാനും മാധ്യമപ്രവര്‍ത്തകരെ തള്ളിയാല്‍ പ്രശ്നമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

മെസ്സിയുടെ മറവില്‍ കലൂര്‍ സ്റ്റേഡിയത്തിലെ മരങ്ങല്‍ മുറിച്ചുകടത്തിയെന്ന് ആരോപണം; ആന്‍റോ അഗസ്റ്റിെനെതിരെ വേറെയും ആരോപണങ്ങള്‍

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.