Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

400ഓളം എന്നും ആയിരം എന്നും മരണക്കണക്കുകള്‍ പെരുപ്പിച്ച യൂട്യൂബ് ചാനലുകള്‍ പെട്ടു…കിട്ടിയത് രണ്ട് അസ്ഥികൂടവും 60ഓളം എല്ലുകളും മാത്രം

കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയ യൂട്യൂബ് ചാനലുകള്‍ പെട്ടിരിക്കുകയാണ്. ശുചീകരണത്തൊഴിലാളി പറഞ്ഞത് നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണെങ്കില്‍ ചാനലുകള്‍ ഇത് അനുദിനം പെരുപ്പിച്ച് പെരുപ്പിച്ച് ധര്‍മ്മസ്ഥലയില്‍ നാനൂറ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പിന്നീട് മറ്റ് ചില ചാനലുകള്‍ ആയിരം മൃതദേഹങ്ങള്‍ വരെ കുഴിച്ചിട്ടിട്ടുണ്ടെന്നും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സ്ത്രീകളെ ചിലന്തി വല പോലെ വലകെട്ടി പിടിക്കുകയായിരുന്നുവെന്നും പര്‍വ്വതീകരിച്ച യൂട്യൂബ് ചാനലുകള്‍ക്ക് യഥാര്‍ത്ഥ ചിത്രം പുറത്തേക്ക് വന്നതോടെ വഴിമുട്ടിയ സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 01:07 am IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയ യൂട്യൂബ് ചാനലുകള്‍ പെട്ടിരിക്കുകയാണ്. ശുചീകരണത്തൊഴിലാളി പറഞ്ഞത് നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണെങ്കില്‍ ചാനലുകള്‍ ഇത് അനുദിനം പെരുപ്പിച്ച് പെരുപ്പിച്ച് ധര്‍മ്മസ്ഥലയില്‍ നാനൂറ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും പിന്നീട് മറ്റ് ചില ചാനലുകള്‍ ആയിരം മൃതദേഹങ്ങള്‍ വരെ കുഴിച്ചിട്ടിട്ടുണ്ടെന്നും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സ്ത്രീകളെ ചിലന്തി വല പോലെ വലകെട്ടി പിടിക്കുകയായിരുന്നുവെന്നും പര്‍വ്വതീകരിച്ച യൂട്യൂബ് ചാനലുകള്‍ക്ക് യഥാര്‍ത്ഥ ചിത്രം പുറത്തേക്ക് വന്നതോടെ വഴിമുട്ടിയ സ്ഥിതിയാണ്.

ശുചികരണത്തൊഴിലാളി താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്ന് അവകാശപ്പെട്ട 13 ഇടങ്ങള്‍ കുഴിച്ചതില്‍ നിന്നും രണ്ട് അസ്ഥികൂടങ്ങളും 60ഓളംഓഓ അസ്ഥിക്കഷണങ്ങളും കണ്ടെടുത്തതായി പറയുന്നു. പക്ഷെ ഇത് എന്ത് തരത്തിലുള്ള മരണമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. അസ്ഥികളെല്ലാം ബെംഗളൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്.

ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ അധികാരികള്‍ തന്നെയാണ് കൊലയ്‌ക്ക് പിന്നില്‍ എന്ന് സ്ഥിരീകരിക്കുന്ന രീതിയിലായിരുന്നു യൂട്യൂബ് ചാനലുകള്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നത്. ഭയാനകമായ മാധ്യമവിചാരണയാണ് കണ്ടത്. പക്ഷെ ഈ യൂട്യൂബ് വിചാരണകള്‍ക്ക് കടകവിരുദ്ധമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയിരിക്കുന്നത്.

ഈ ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിപറഞ്ഞത് നൂറോളം പേരെ കുഴിച്ചിട്ടിട്ടുണ്ടെന്നാണെങ്കില്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ വന്ന യൂട്യൂബ് വീഡിയോകളിലെ മരണക്കണക്കുകളാണ് ഞെട്ടിക്കുന്നത്. ചില വീഡിയോകളില്‍ നാനൂറ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്നാണ്. മറ്റ് ചില വീഡിയോകളില്‍ ആയിരം തലയോട്ടികള്‍ ഇവിടെയുണ്ടെന്നും അവകാശവാദമുണ്ട്. ഇനിയും വേറെ ചില വീഡിയോകളില്‍ 22000 പെണ്‍കുട്ടികളെ കര്‍ണ്ണാടകയില്‍ ഇതുവരെ കാണാതായിട്ടുണ്ടെന്നും ഇവരെല്ലാം ഏകദേശം ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട് അപ്രത്യക്ഷമായതെന്ന് ധ്വനിപ്പിക്കുന്ന വിവരണങ്ങളാണ് നല്‍കുന്നത്.

ഒന്ന് മുതല്‍ 13 വരെയുള്ള സ്പോട്ടുകള്‍ പരിശോധിച്ചപ്പോള്‍ ആകെ ആറാം പ്ലോട്ടില്‍ നിന്നും രണ്ട് ഐഡി കാര്‍ഡുകള്‍ കിട്ടി. ചൊവ്വാഴ്ച 11ാം പോയിന്‍റ് കുഴിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് സാക്ഷി ഇവിടെയല്ല കുഴിക്കേണ്ടത് മറ്റൊരു സ്ഥലത്താണ് കുഴിക്കേണ്ടത് എന്ന് പറഞ്ഞ് ഒരു കുന്നിന്‍മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. അവിടെ കുഴിച്ചപ്പോള്‍ കിട്ടിയത് രണ്ട് അസ്ഥികൂടങ്ങളും 60ഓളം അസ്ഥികളും ആണ് . ഈ പോയിന്‍റിനെ 11എ എന്ന് അടയാളപ്പെടുത്തുമെന്ന് എസ് ഐടി പറഞ്ഞു. . സാലഘട്ട എന്നതാണ് 13ാം പോയിന്‍റ്. ഇനി 14ഉം 15ഉം സ്പോട്ടുകള്‍ കൂടിയുണ്ട്. ഇന്നലെ വനത്തിലുള്ളില്‍ നിന്നും ഒരു പൂര്‍ണ്ണ അസ്ഥിക്കൂടവും 60 അസ്ഥികള്‍ കൂടി കിട്ടി. ഇവിടെ നിന്നുമാണ് 60 അസ്ഥികള്‍ കണ്ടെത്തിയതായി പറയുന്നു. പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാലപ്പഴക്കമില്ല. ഒന്നര രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന മരണമാണ്. ഇത് ആത്മഹത്യയാകാം എന്നും പറയുന്നു. ഒരു പോളിസ്റ്റര്‍ സാരിയും കിട്ടി. സര്‍പ്രൈസ് പോയിന്‍റ് എന്നാണ് 11ാം പോയിന്‍റിനെ പറയുന്നത്. ഇവിടെ നിന്നും കാര്യമായി ഒന്നും കിട്ടിയില്ല. ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന് കരുതിയിരുന്നത് 13ാം പോയിന്‍റിലാണ്. എന്നാല്‍ അവിടെയും കാര്യമായി ഒന്നും കണ്ടെത്തനായില്ല. ..

Tags: SITDharmasthalaVeerendra HeggadeManjunatha temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.