Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലേഗാവ്: കള്ളക്കേസ് കോടതിയിൽ പൊളിഞ്ഞതിങ്ങനെ

തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല , പ്രസ്തുത വണ്ടിയുടെ എഞ്ചിൻ ചേസിസ് നമ്പർ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 02:02 pm IST
in Kerala, News, India, World

 

മുംബൈ: മാലേഗാവ് ബോംബ് സ്‌ഫോടനക്കേസിൽ ബിജെപി എംപി സാധ്വി പ്രജ്ഞാ സിങ് ഥാക്കുറിനെ പ്രതിചേർത്തത് ഏറെ ആസൂരതിതമായിരുന്നു. ബിജെപിയുടെ ‘ഫയർബ്രാൻഡ് എംപി’ ആയ പ്രജ്ഞ, പാർലമെന്റിനകത്തും പുറത്തും കോൺഗ്രസിന്റെ അന്നത്തെ അദ്ധ്യക്ഷ സോണിയയുടെ കടുത്ത വിമർശകയായിരുന്നു. മധ്യപ്രദേശിൽനിന്നുള്ള എംപിയായ പ്രജ്ഞയെ മഹാരാഷ്‌ട്രയിൽ സംഭവിച്ച കേസിൽ പ്രതിയാക്കാൻ മൻമോഹൻസിങ് സർക്കാരിലെ ആഭ്യന്തരമന്ത്രി പി. ചിദംബരം, റയിൽ മന്ത്രി ലാലുപ്രസാദ് യാദവ്, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവർ നടത്തിയ ആസൂത്രണം വലുതായിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ഒരു മോട്ടോർ ബൈക്ക് കൊടുത്തത് പ്രജ്ഞാ സിങ് ആയിരുന്നുവെന്നും ആ ബൈക്കിന്റെ ഉടമ പ്രജ്ഞയായിരുന്നുവെന്നുമാണ് കേസിൽ ആരോപിച്ചിരുന്നത്. അന്ന് യുപിഎ സർക്കാരിന്റെയും കോൺഗ്രസിന്റെയും താളത്തിനു തുള്ളിയിരുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇൗ വാദത്തിലാണ് കേസ് ഡയറി കോടതിയിൽ സമർപ്പിച്ചത്. എന്നാൽ 17 വർഷത്തിനുശേഷം വിധി പറയുമ്പോൾ കോടതി പറയന്നു, ഈ പറഞ്ഞ ബൈക്കിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ആണെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല എന്ന്. മാത്രമല്ല, പ്രസ്തുത വണ്ടിയുടെ എഞ്ചിൻ ചേസിസ് നമ്പർ കണ്ടെത്താനും ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.
കേസിലെ വിധിയിൽ കോടതി ഇങ്ങനെ കണ്ടെത്തി രേഖപ്പെടുത്തുന്നു: ”ഈ സ്്‌ഫോടനം നടക്കുന്നതിന് രണ്ടുവർഷം മുമ്പുതന്നെ സാധ്വി പ്രജ്ഞാസിങ് സംന്യാസം സ്വീകരിച്ചിരുന്നു, മാത്രമല്ല, അവർ ഭൗതികമായ സ്വത്തുക്കളൊന്നും സ്വന്തമായി വെച്ചിരുന്നുമില്ല, എന്ന്. ഏറെ നിർണായകമാണ് ഈ അഭിപ്രായം.
സ്‌ഫോടനം നടന്നുവെന്നത് ശരിയാണ്, എന്നാൽ മോട്ടോർ ബൈക്കിൽ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുവാണ് സംഭവത്തിനു കാരണമെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറയുന്നു.
കേസിൽ മറ്റൊരു പ്രമുഖ പ്രതിയായി ആരോപിക്കപ്പെട്ടത് കേണൽ പ്രസാദ് പുരോഹിതിനെ ആയിരുന്നു. പുരോഹിത് മുൻ സൈനിക ഉദ്യോഗസ്ഥനാണ്. അദ്ദേഹം കശ്മീരിൽനിന്ന് ആർഡിഎക്ക് സ്‌ഫോടകവസ്തു ശേഖരിച്ച് സ്വന്തം വീട്ടിൽ സൂക്ഷിച്ച് ഈ കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്ന് കുറ്റപത്രത്തിലുണ്ടെങ്കിലും തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി.
കേസിൽ തെളിവു നശിപ്പിക്കുകയോ കൃത്രിമമായി ഉണ്ടാക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കുന്ന നിരീക്ഷണങ്ങൾ കോടതിയിൽനിന്നുണ്ടായി.
1. സംഭവം നടന്ന സ്ഥലം യഥാ സമയം ‘സംരക്ഷിക്കാൻ’ അധികൃതർക്ക് കഴിഞ്ഞില്ല. ഇത് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവു നശിപ്പിക്കാൻ സഹായകമായിട്ടുണ്ട്.
– കേസ് ഡയറിയിൽ പറയുന്നത് 101 പേർക്ക് പരിക്കേറ്റുവെന്നാണ്. എന്നാൽ 95 പേരെയേ പരിക്കേറ്റവരായി ഹാജരാക്കാൻ കഴിഞ്ഞിട്ടുള്ളു. ഇത് കേസ് കൈകാര്യം ചെയ്തതിലെ സൂക്ഷ്തക്കുറവായി കോടതി പറയാതെ പറയുന്നു.

 

Tags: BlastmalegaonPragyasing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.