Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യജീവിആക്രമണത്തിൽ ഇനിയും കേരളത്തിൽ കർഷക ജീവൻ പൊലിയരുത്; നഷ്ടപരിഹാരം നൽകി കൈ കഴുകുന്ന നയം അവസാനിപ്പിക്കണം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 03:39 pm IST
in Kerala

കോട്ടയം : വന്യജീവി ആക്രമണത്തിനിരയാകുമ്പോഴുള്ള സഹായം സ്വന്തം പേരിലാക്കി നൽകി ജനങ്ങളെ കബളിപ്പിച്ച് തലയൂരുന്ന നയ സമീപനം ഇനിയെങ്കിലും സർക്കാരും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഈ ഇരട്ടത്താപ്പ് സമീപനം തിരുത്തണം. പാവപ്പെട്ട ജനതയെ വഞ്ചിക്കുന്നത് നിർത്തണം. പകരം വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ഇത് ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതിക്ക് ‘രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാനായി ഭരണ പ്രതിപക്ഷങ്ങൾ ഒരുമിക്കുന്നതാണ് പതിവ് രീതി. ഭരണകക്ഷി തന്നെ നേതൃത്വം നൽകി സമരം സംഘടിപ്പിക്കും. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതോടെ ഗുരുതരമായ പ്രശ്നത്തിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്കരിക്കേണ്ടത്. അതിന് ഇനിയും കാലം വിളംബം വരുത്തരുത്.

2023ലെ കേന്ദ്ര നിയമപ്രകാരം ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. മരിച്ച ഉടനെ അഞ്ച് ലക്ഷവും പിന്നീട് രേഖകൾ സഹിതം ഉള്ള അപേക്ഷയിൽ അടുത്ത ഘട്ടവും അനുവദിക്കണമെന്നാണ് ചട്ടം. ഇത് ഇതുവരെ നടന്ന എല്ലാ ദുരന്തങ്ങളിലും പാലിച്ചിട്ടുള്ളതാണ്. കേന്ദ്രസർക്കാരിൻറെ ഈ സേവനത്തെ തങ്ങളുടെ ഔദാര്യമാക്കി മേനി നടിക്കുകയാണ് ഇവിടുത്തെ മന്ത്രിമാർ ചെയ്യുന്നത്.

കേരളത്തിൻറെ വനം മന്ത്രി കോട്ടയത്ത് ഉണ്ടായിരുന്ന ദിവസമാണ് മുണ്ടക്കയം മതമ്പയിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നത്. ദുരന്തബാധിത സ്ഥലത്തേക്ക് ഒന്ന് വരാനുള്ള മനസ്സ് പോലും മന്ത്രി കാട്ടിയില്ല. അതേ സമയം കോട്ടയംകാരനായ മന്ത്രി ആകട്ടെ കേന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ച് മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.

മുണ്ടക്കയം മേഖലയിൽ സമീപകാലത്ത് ഉണ്ടാവുന്ന രണ്ടാമത്തേ ദുരന്തമാണിത്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനും കർഷകരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരോ വനം വകുപ്പോ സ്വീകരിക്കുന്നില്ല. ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ആശ്വാസകരമായ ഒരു തുടർ നടപടിയും പിന്നീട് എടുക്കുന്നുമില്ല.

ജൈവവേലി, വൈദ്യുത വേലി മൃഗങ്ങളെ തുരത്താനുള്ള പരമ്പരാഗത മാർഗങ്ങൾ ഇവയൊക്കെ സ്വീകരിക്കാൻ മലയോര മേഖലയിലുള്ള ജനങ്ങളെ ഉപദേശിക്കുന്ന മാത്രമാണ് വനം വകുപ്പ് ചെയ്യുന്നതെന്നും എൻ. ഹരി പറഞ്ഞു.

Tags: Farmer safetyWildlife managementbjpN.HariWildlife AttacksFarmer lives lostCompensation policyWildlife-human conflictEnd compensation-based approach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.