Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യജീവിആക്രമണത്തിൽ ഇനിയും കേരളത്തിൽ കർഷക ജീവൻ പൊലിയരുത്; നഷ്ടപരിഹാരം നൽകി കൈ കഴുകുന്ന നയം അവസാനിപ്പിക്കണം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 03:39 pm IST
in Kerala

കോട്ടയം : വന്യജീവി ആക്രമണത്തിനിരയാകുമ്പോഴുള്ള സഹായം സ്വന്തം പേരിലാക്കി നൽകി ജനങ്ങളെ കബളിപ്പിച്ച് തലയൂരുന്ന നയ സമീപനം ഇനിയെങ്കിലും സർക്കാരും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഈ ഇരട്ടത്താപ്പ് സമീപനം തിരുത്തണം. പാവപ്പെട്ട ജനതയെ വഞ്ചിക്കുന്നത് നിർത്തണം. പകരം വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ഇത് ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതിക്ക് ‘രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാനായി ഭരണ പ്രതിപക്ഷങ്ങൾ ഒരുമിക്കുന്നതാണ് പതിവ് രീതി. ഭരണകക്ഷി തന്നെ നേതൃത്വം നൽകി സമരം സംഘടിപ്പിക്കും. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതോടെ ഗുരുതരമായ പ്രശ്നത്തിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്കരിക്കേണ്ടത്. അതിന് ഇനിയും കാലം വിളംബം വരുത്തരുത്.

2023ലെ കേന്ദ്ര നിയമപ്രകാരം ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. മരിച്ച ഉടനെ അഞ്ച് ലക്ഷവും പിന്നീട് രേഖകൾ സഹിതം ഉള്ള അപേക്ഷയിൽ അടുത്ത ഘട്ടവും അനുവദിക്കണമെന്നാണ് ചട്ടം. ഇത് ഇതുവരെ നടന്ന എല്ലാ ദുരന്തങ്ങളിലും പാലിച്ചിട്ടുള്ളതാണ്. കേന്ദ്രസർക്കാരിൻറെ ഈ സേവനത്തെ തങ്ങളുടെ ഔദാര്യമാക്കി മേനി നടിക്കുകയാണ് ഇവിടുത്തെ മന്ത്രിമാർ ചെയ്യുന്നത്.

കേരളത്തിൻറെ വനം മന്ത്രി കോട്ടയത്ത് ഉണ്ടായിരുന്ന ദിവസമാണ് മുണ്ടക്കയം മതമ്പയിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നത്. ദുരന്തബാധിത സ്ഥലത്തേക്ക് ഒന്ന് വരാനുള്ള മനസ്സ് പോലും മന്ത്രി കാട്ടിയില്ല. അതേ സമയം കോട്ടയംകാരനായ മന്ത്രി ആകട്ടെ കേന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ച് മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.

മുണ്ടക്കയം മേഖലയിൽ സമീപകാലത്ത് ഉണ്ടാവുന്ന രണ്ടാമത്തേ ദുരന്തമാണിത്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനും കർഷകരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരോ വനം വകുപ്പോ സ്വീകരിക്കുന്നില്ല. ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ആശ്വാസകരമായ ഒരു തുടർ നടപടിയും പിന്നീട് എടുക്കുന്നുമില്ല.

ജൈവവേലി, വൈദ്യുത വേലി മൃഗങ്ങളെ തുരത്താനുള്ള പരമ്പരാഗത മാർഗങ്ങൾ ഇവയൊക്കെ സ്വീകരിക്കാൻ മലയോര മേഖലയിലുള്ള ജനങ്ങളെ ഉപദേശിക്കുന്ന മാത്രമാണ് വനം വകുപ്പ് ചെയ്യുന്നതെന്നും എൻ. ഹരി പറഞ്ഞു.

Tags: bjpN.HariWildlife AttacksFarmer lives lostCompensation policyWildlife-human conflictEnd compensation-based approachFarmer safetyWildlife management
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.