Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യജീവിആക്രമണത്തിൽ ഇനിയും കേരളത്തിൽ കർഷക ജീവൻ പൊലിയരുത്; നഷ്ടപരിഹാരം നൽകി കൈ കഴുകുന്ന നയം അവസാനിപ്പിക്കണം: എൻ.ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 03:39 pm IST
in Kerala

കോട്ടയം : വന്യജീവി ആക്രമണത്തിനിരയാകുമ്പോഴുള്ള സഹായം സ്വന്തം പേരിലാക്കി നൽകി ജനങ്ങളെ കബളിപ്പിച്ച് തലയൂരുന്ന നയ സമീപനം ഇനിയെങ്കിലും സർക്കാരും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഈ ഇരട്ടത്താപ്പ് സമീപനം തിരുത്തണം. പാവപ്പെട്ട ജനതയെ വഞ്ചിക്കുന്നത് നിർത്തണം. പകരം വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി ഇത് ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതിക്ക് ‘രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തം സംഭവിക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കാനായി ഭരണ പ്രതിപക്ഷങ്ങൾ ഒരുമിക്കുന്നതാണ് പതിവ് രീതി. ഭരണകക്ഷി തന്നെ നേതൃത്വം നൽകി സമരം സംഘടിപ്പിക്കും. നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതോടെ ഗുരുതരമായ പ്രശ്നത്തിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനുള്ള സമഗ്ര പദ്ധതിയാണ് ആവിഷ്കരിക്കേണ്ടത്. അതിന് ഇനിയും കാലം വിളംബം വരുത്തരുത്.

2023ലെ കേന്ദ്ര നിയമപ്രകാരം ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. മരിച്ച ഉടനെ അഞ്ച് ലക്ഷവും പിന്നീട് രേഖകൾ സഹിതം ഉള്ള അപേക്ഷയിൽ അടുത്ത ഘട്ടവും അനുവദിക്കണമെന്നാണ് ചട്ടം. ഇത് ഇതുവരെ നടന്ന എല്ലാ ദുരന്തങ്ങളിലും പാലിച്ചിട്ടുള്ളതാണ്. കേന്ദ്രസർക്കാരിൻറെ ഈ സേവനത്തെ തങ്ങളുടെ ഔദാര്യമാക്കി മേനി നടിക്കുകയാണ് ഇവിടുത്തെ മന്ത്രിമാർ ചെയ്യുന്നത്.

കേരളത്തിൻറെ വനം മന്ത്രി കോട്ടയത്ത് ഉണ്ടായിരുന്ന ദിവസമാണ് മുണ്ടക്കയം മതമ്പയിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നത്. ദുരന്തബാധിത സ്ഥലത്തേക്ക് ഒന്ന് വരാനുള്ള മനസ്സ് പോലും മന്ത്രി കാട്ടിയില്ല. അതേ സമയം കോട്ടയംകാരനായ മന്ത്രി ആകട്ടെ കേന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ച് മാധ്യമങ്ങളിൽ നിറയുകയും ചെയ്തു.

മുണ്ടക്കയം മേഖലയിൽ സമീപകാലത്ത് ഉണ്ടാവുന്ന രണ്ടാമത്തേ ദുരന്തമാണിത്. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനും കർഷകരെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനുമുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരോ വനം വകുപ്പോ സ്വീകരിക്കുന്നില്ല. ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ആശ്വാസകരമായ ഒരു തുടർ നടപടിയും പിന്നീട് എടുക്കുന്നുമില്ല.

ജൈവവേലി, വൈദ്യുത വേലി മൃഗങ്ങളെ തുരത്താനുള്ള പരമ്പരാഗത മാർഗങ്ങൾ ഇവയൊക്കെ സ്വീകരിക്കാൻ മലയോര മേഖലയിലുള്ള ജനങ്ങളെ ഉപദേശിക്കുന്ന മാത്രമാണ് വനം വകുപ്പ് ചെയ്യുന്നതെന്നും എൻ. ഹരി പറഞ്ഞു.

Tags: bjpN.HariWildlife AttacksFarmer lives lostCompensation policyWildlife-human conflictEnd compensation-based approachFarmer safetyWildlife management
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.