Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരിയ്‌ക്കേണ്ടത് സിദ്ധരാമയ്യയോ ശിവകുമാറോ? കര്‍ണ്ണാടക കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ പരസ്യമായ തെറിവിളിയും വഴക്കും

കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:51 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച ഹൈക്കമാന്‍റുമായി ചര്‍ച്ച ചെയ്യാന്‍ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ദല്‍ഹിയില്‍ പോയതായും വാര്‍ത്തകളുണ്ട്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുനേതാക്കളും ഇത് മൂന്നാം തവണയാണ് ദല്‍ഹിയില്‍ പോകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സി. മോഹന്‍കുമാറും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ എച്ച്. ആഞ്ജനേയയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മില്‍ ലൈംഗികാരോപണക്കേസ് വരെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ ജനങ്ങളെ സേവിക്കാനാണ് കര്‍ണ്ണാടകഭവന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഓഫീസ് വെച്ചിരിക്കുന്നത്. അവിടെയാണ് ഇരുനേതാക്കളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറിവിളി നടന്നത്.

ഈ വരുന്ന നവമ്പറില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. ഇനി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ സിദ്ധരാമയ്യ. ഇതാണ് കര്‍ണ്ണാടക ഭവന്‍ ഓഫീസിലെ ഇരുപക്ഷത്തെയും രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്കേറ്റത്തിലും നിഴലിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ചര്‍ച്ചയ്‌ക്ക് എത്തി. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കമാന്‍റ്.

എന്തായാലും ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം വൈകാതെ കര്‍ണ്ണാടകയിലെ തെരുവുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ കര്‍ണ്ണാടകയിലെ നേതൃമാറ്റം ഹൈക്കമാന്‍റ് ചര്‍ച്ച ചെയ്തേക്കുമെന്ന് ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് താന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചിരിക്കുന്നത്. വഴക്ക് പരസ്യമായി തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് ഹൈക്കമാന്‍റ് ഇരുവിഭാഗത്തിനും താക്കീത് നല്‍കിയിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കര്‍ണ്ണാടകഭവന്‍ പരസ്യവഴക്കിന് വേദിയായത്.

Tags: Siddaramaiah vs ShvakumarcongressKarnatakaSiddaramaiahKarnataka CongressKarnataka CMsivakumarDK Shivkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

India

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

India

തൃണമൂല്‍ ലയന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്; ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കെസി

India

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ആപ്പിള്‍ ഐ ഫോണ്‍ മോഷ്ടിച്ചവര്‍ വിയര്‍ക്കുന്നു; പുതിയ ഫീച്ചര്‍ അടിപൊളി; മോഷ്ടിച്ച ഐ ഫോണുകള്‍ റീസെറ്റ് ചെയ്യാനാവില്ല

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; സ്ഥാനമേൽക്കുന്നത് ജൂൺ 30-ന്

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

കേരളത്തിലെ ഒബിസി സംവരണ സംവിധാനം പുനഃപരിശോധിക്കണം; മുസ്ലീം ഒബിസി സംവിധാനം നിർത്തലാക്കണം, ദേശീയ പിന്നാക്ക വർഗ കമ്മീഷന് നിവേദനം സമർപ്പിച്ച് ഒബിസി മോർച്ച

ധർമസ്ഥലയെ തകർക്കാൻ നടന്നത് വലിയ ഗൂഢാലോചന! തന്നെ കേരളത്തിലെ റിസോർട്ടിൽ എത്തിച്ചു, വിസമ്മതിച്ചാൽ ഭാര്യയെ അപായപ്പെടുത്തുമെന്ന് ഭീഷണി-ചിന്നയ്യ

ഹിന്ദുമതത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്ന ഇടത് സഹയാത്രികൻ പ്രകാശ് രാജ് ; 200 കോടിയുടെ ഗൂഢാലോചന ; പണം വന്നത് കേരളത്തിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.