Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരിയ്‌ക്കേണ്ടത് സിദ്ധരാമയ്യയോ ശിവകുമാറോ? കര്‍ണ്ണാടക കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ പരസ്യമായ തെറിവിളിയും വഴക്കും

കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:51 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച ഹൈക്കമാന്‍റുമായി ചര്‍ച്ച ചെയ്യാന്‍ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ദല്‍ഹിയില്‍ പോയതായും വാര്‍ത്തകളുണ്ട്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുനേതാക്കളും ഇത് മൂന്നാം തവണയാണ് ദല്‍ഹിയില്‍ പോകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സി. മോഹന്‍കുമാറും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ എച്ച്. ആഞ്ജനേയയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മില്‍ ലൈംഗികാരോപണക്കേസ് വരെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ ജനങ്ങളെ സേവിക്കാനാണ് കര്‍ണ്ണാടകഭവന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഓഫീസ് വെച്ചിരിക്കുന്നത്. അവിടെയാണ് ഇരുനേതാക്കളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറിവിളി നടന്നത്.

ഈ വരുന്ന നവമ്പറില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. ഇനി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ സിദ്ധരാമയ്യ. ഇതാണ് കര്‍ണ്ണാടക ഭവന്‍ ഓഫീസിലെ ഇരുപക്ഷത്തെയും രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്കേറ്റത്തിലും നിഴലിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ചര്‍ച്ചയ്‌ക്ക് എത്തി. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കമാന്‍റ്.

എന്തായാലും ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം വൈകാതെ കര്‍ണ്ണാടകയിലെ തെരുവുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ കര്‍ണ്ണാടകയിലെ നേതൃമാറ്റം ഹൈക്കമാന്‍റ് ചര്‍ച്ച ചെയ്തേക്കുമെന്ന് ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് താന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചിരിക്കുന്നത്. വഴക്ക് പരസ്യമായി തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് ഹൈക്കമാന്‍റ് ഇരുവിഭാഗത്തിനും താക്കീത് നല്‍കിയിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കര്‍ണ്ണാടകഭവന്‍ പരസ്യവഴക്കിന് വേദിയായത്.

Tags: sivakumarDK ShivkumarSiddaramaiah vs ShvakumarcongressKarnatakaSiddaramaiahKarnataka CongressKarnataka CM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

India

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

India

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

Kerala

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.