Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരിയ്‌ക്കേണ്ടത് സിദ്ധരാമയ്യയോ ശിവകുമാറോ? കര്‍ണ്ണാടക കോണ്‍ഗ്രസിലെ രണ്ട് ഉന്നത നേതാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ പരസ്യമായ തെറിവിളിയും വഴക്കും

കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:51 pm IST
in India

ന്യൂദല്‍ഹി: കര്‍ണ്ണാടക കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് ദല്‍ഹിയിലുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ ഓഫീസില്‍. ആര് മുഖ്യമന്ത്രിയായിരിക്കണം എന്നത് സംബന്ധിച്ച വഴക്കാണ് ദല്‍ഹിയിലെ കര്‍ണ്ണാടക ഭവന്‍ ഓഫീസില്‍ രണ്ട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും തെറിവിളിയിലും ലൈംഗികാരോപണത്തിലും കലാശിച്ചത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച ഹൈക്കമാന്‍റുമായി ചര്‍ച്ച ചെയ്യാന്‍ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും ദല്‍ഹിയില്‍ പോയതായും വാര്‍ത്തകളുണ്ട്. സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുനേതാക്കളും ഇത് മൂന്നാം തവണയാണ് ദല്‍ഹിയില്‍ പോകുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സി. മോഹന്‍കുമാറും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ എച്ച്. ആഞ്ജനേയയും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മില്‍ ലൈംഗികാരോപണക്കേസ് വരെ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിരുന്നു. കര്‍ണ്ണാടകയിലെ ജനങ്ങളെ സേവിക്കാനാണ് കര്‍ണ്ണാടകഭവന്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഓഫീസ് വെച്ചിരിക്കുന്നത്. അവിടെയാണ് ഇരുനേതാക്കളുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറിവിളി നടന്നത്.

ഈ വരുന്ന നവമ്പറില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കും. ഇനി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കും എന്ന നിലപാടിലാണ് ഇപ്പോള്‍ സിദ്ധരാമയ്യ. ഇതാണ് കര്‍ണ്ണാടക ഭവന്‍ ഓഫീസിലെ ഇരുപക്ഷത്തെയും രണ്ട് ഉന്നതോദ്യോഗസ്ഥര്‍ തമ്മിലുള്ള വാക്കേറ്റത്തിലും നിഴലിച്ചത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റില്‍ ചര്‍ച്ചയ്‌ക്ക് എത്തി. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കമാന്‍റ്.

എന്തായാലും ഇരുവരുടെയും അനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം വൈകാതെ കര്‍ണ്ണാടകയിലെ തെരുവുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ കര്‍ണ്ണാടകയിലെ നേതൃമാറ്റം ഹൈക്കമാന്‍റ് ചര്‍ച്ച ചെയ്തേക്കുമെന്ന് ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് താന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ വെല്ലുവിളിച്ചിരിക്കുന്നത്. വഴക്ക് പരസ്യമായി തെരുവിലേക്ക് വലിച്ചിഴക്കരുതെന്ന് ഹൈക്കമാന്‍റ് ഇരുവിഭാഗത്തിനും താക്കീത് നല്‍കിയിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ദല്‍ഹിയിലെ കര്‍ണ്ണാടകഭവന്‍ പരസ്യവഴക്കിന് വേദിയായത്.

Tags: congressKarnatakaSiddaramaiahKarnataka CongressKarnataka CMsivakumarDK ShivkumarSiddaramaiah vs Shvakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

India

എൻട്രൻസ് പരീക്ഷയ്‌ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു ക്രൂരത: കർണാടകയിൽ ജീവനക്കാർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.