Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാട്ടുതീയില്‍ വെന്തുരുകി തുര്‍ക്കി; 10 മരണം; പിണറായി സര്‍ക്കാര്‍ ഇതിനും 10 കോടി കൊടുക്കുമോ ഇനി ഇന്ത്യ വരില്ലെന്നും കമന്‍റുകള്‍

ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു. കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:53 pm IST
in India, World
തുര്‍ക്കിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ (ഇടത്ത്) എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ (ഇടത്ത്) എര്‍ദോഗാന്‍ (വലത്ത്)

അങ്കാര: ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു.

കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.

2023ല്‍ തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ വന്‍തോതിലാണ് മോദി സര്‍ക്കാര്‍ തുര്‍ക്കിയിലേക്ക് സഹായം ഒഴുക്കിയത്. സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു ഇന്ത്യ നടത്തിയത്. വസ്ത്രങ്ങള്‍, ഭക്ഷണം, ജീവന്‍രക്ഷാമരുന്നുകള്‍ എന്നിവ അയച്ചുകൊടുത്തു. ഏകദേശം ഏഴ് കോടി രൂപയുടെ സഹായമാണ് ഓപ്പറേഷന്‍ ദോസ്ത് എന്ന രക്ഷാദൗത്യത്തില്‍ അയച്ചുകൊടുത്തത്. അന്ന് ഇന്ത്യയുടെ സഹായത്തിന് തുര്‍ക്കി പ്രസിഡന്‍റ് ഇന്ത്യയ്‌ക്ക് മേല്‍ നന്ദി ചൊരിയുകയായിരുന്നു. അന്ന് കേരളത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ സമാനതകളില്ലാത്ത ഒരു സഹായദൗത്യമാണ് തുര്‍ക്കിക്ക് വെച്ചുനീട്ടിയത്- 10 കോടി രൂപ അയച്ചുകൊടുത്തതായി അന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പക്ഷെ അതേ തുര്‍ക്കി പിന്നീട് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. ഇത് ഇന്ത്യയ്‌ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മതം മാത്രമായിരുന്നു എര്‍ദോഗാന്‍ നോക്കിയത്. സുന്നി ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനെ കണ്ണടച്ച് സഹായിക്കുകയായിരുന്നു എര്‍ദോഗാന്‍.

ഇപ്പോള്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുകയാണ്. ഇത്തവണയും എര്‍ദോഗാന് പത്ത് കോടി കൊടുക്കുമോ എന്നാണ് ചിലരുടെ ചോദ്യം. എന്തായാലും ഇന്ത്യയില്‍ നിന്നും ഇനി ഭൂകമ്പമുണ്ടായപ്പോള്‍ നീട്ടിയ ഊഷ്മളസ്നേഹത്തിന്റെ ഓപ്പറേഷന്‍ ദോസ്ത് പോലൊന്ന് പ്രതീക്ഷിക്കേണ്ടെന്നും ചിലര്‍ സമൂഹമാധ്യമപോസ്റ്റുകളില്‍ കുറിക്കുന്നു.

Tags: Operation DostPinarayi VijayanTurkeyForest FireErdogansunni muslimTurkey fire
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

India

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.