Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ചു ; പിന്നിൽ മതമൗലികവാദികൾ

ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, മുസ്ലീം പുരുഷന്മാരുമായുള്ള വിവാഹം എന്നിവ സിന്ധ് മേഖലയിൽ ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പ്രസിഡന്റ് ശിവ കാച്ചി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 09:13 am IST
in World

കറാച്ചി : പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് ഒരു പുതിയ കാര്യമല്ല. പാകിസ്ഥാനിൽ താമസിക്കുന്ന ഹിന്ദു സമൂഹത്തിലെ ജനങ്ങൾ പതിറ്റാണ്ടുകളായി പീഡനം നേരിടുന്നുണ്ട്.  ഇപ്പോൾ സിന്ധ് പ്രവിശ്യയിൽ നിന്ന് ഹിന്ദുക്കൾക്കെതിരായ അടിച്ചമർത്തലിന്റെ മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് നഗരത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പിന്നീട് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിച്ചു. ഇതെ തുടർന്ന് ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ ആളുകൾ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

ഇതെ തുടർന്ന് ഇരകളുടെ കുടുംബങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജൂലൈ 13 ന് സിന്ധ് പ്രവിശ്യയിലെ സംഘർ ജില്ലയിൽ നിന്ന് ഹിന്ദു സമുദായത്തിലെ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇതിനുശേഷം അവരെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുകയും മുസ്ലീം പുരുഷന്മാരുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ ബുധനാഴ്ച മൂന്ന് പെൺകുട്ടികളും സിന്ധ് ഹൈക്കോടതിയുടെ ഹൈദരാബാദ് ബെഞ്ചിന് മുന്നിൽ ഹാജരായി. തങ്ങൾ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാക്കളെ വിവാഹം കഴിച്ചതായി സമ്മതിച്ചു. അതേ സമയം ഇവരെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

തുടർന്ന് സംഭവത്തെക്കുറിച്ച് സിന്ധ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ അഹമ്മദ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് മാതാപിതാക്കൾ അവകാശപ്പെടുന്നതുപോലെ തെളിയിക്കപ്പെട്ടാൽ അവരുടെ വിവാഹങ്ങൾ സിന്ധ് ശൈശവ വിവാഹ നിയന്ത്രണ നിയമം, 2013-ന്റെ കീഴിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം, മുസ്ലീം പുരുഷന്മാരുമായുള്ള വിവാഹം എന്നിവ സിന്ധ് മേഖലയിൽ ഒരു പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട ഒരു സംഘടനയുടെ പ്രസിഡന്റ് ശിവ കാച്ചി പറഞ്ഞു.

Tags: Sindh provinceRadical IslamistsMuslim menminor girls in Pakistan's SindhpakistanForced Conversion
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു
India

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

World

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

World

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.