Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമക്കാര്‍ക്കും ബോധം വെച്ചു; മറാത്തി ഭാഷാവിവാദത്തില്‍ കൂടുക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ തന്ത്രപൂര്‍വ്വം നേരിട്ട് ശില്‍പാഷെട്ടിയും സഞ്ജയ് ദത്തും

രാഷ്‌ട്രീയവിഷം പുരണ്ട ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അത്തരക്കാര്‍ രാഷ്‌ട്രീയമറിയാത്ത സിനിമക്കാരെ പല വിവാദങ്ങളിലും കുടുക്കുക പതിവാണ്. നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലുള്ള ഇവരുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ഒളിഞ്ഞിരിപ്പുണ്ട്. ബീഫിനെക്കുറിച്ചും പശുവിനെക്കുറിച്ചുമൊക്കെ ചോദിച്ച് സിനിമാ താരങ്ങളില്‍ നിന്നും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ ബൈറ്റ് കിട്ടിയാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ അവര്‍ വന്‍ചര്‍ച്ചയാക്കിമാറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 09:55 am IST
in India, Bollywood, Entertainment
സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍

സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍

മുംബൈ: രാഷ്‌ട്രീയവിഷം പുരണ്ട ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അത്തരക്കാര്‍ രാഷ്‌ട്രീയമറിയാത്ത സിനിമക്കാരെ പല വിവാദങ്ങളിലും കുടുക്കുക പതിവാണ്. നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലുള്ള ഇവരുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ഒളിഞ്ഞിരിപ്പുണ്ട്. ബീഫിനെക്കുറിച്ചും പശുവിനെക്കുറിച്ചുമൊക്കെ ചോദിച്ച് സിനിമാ താരങ്ങളില്‍ നിന്നും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ ബൈറ്റ് കിട്ടിയാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ അവര്‍ വന്‍ചര്‍ച്ചയാക്കിമാറ്റും.

സിനിമാനടി നിഖില വിമല്‍ ഉള്‍പ്പെടെയുള്ളവര്‍ അടിക്കടി ഇത്തരം വിവാദങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ ഇത്തരം വിഷജേണലിസ്റ്റുകളില്‍ നിന്നും എത്ര സമര്‍ത്ഥമായാണ് നടി ശില്‍പാഷെട്ടിയും നടന്‍ സഞ്ജയ് ദത്തും ഊരിപ്പോരുന്നതെന്ന വീഡിയോ വൈറലാണിപ്പോള്‍.

മറാത്തി ഭാഷാവിവാദത്തെക്കുറിച്ച് ശില്‍പാ ഷെട്ടിയോട് ചോദിച്ച ജേണലിസ്റ്റിനോട് ഈ ചോദ്യത്തിന് ഉത്തരം സഞ്ജയ് ദത്ത് പറയും എന്നാണ് ശില്‍പാ ഷെട്ടി ഉത്തരം കൊടുത്തത്. സഞ്ജയ് ദത്താകട്ടെ ഇതിന് ഉത്തരം പറയാതെ മറ്റെന്തോ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നായിരുന്നു സഞ്ജയ് ദത്ത് മറുപടി പറഞ്ഞത്. വീണ്ടും ഇതേ ചോദ്യം ഉയര്‍ത്താന്‍ ശ്രമിച്ച വനിതാ ജേണലിസ്റ്റിനോട് താങ്കളുടെ മൈക്ക് ഓഫായതിനാല്‍ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് ശില്‍പാഷെട്ടി പറയുന്നത്. ഇതോടെ ശില്‍പാഷെട്ടിയെയും സഞ്ജയ് ദത്തിനെയും ഭാഷാവിവാദത്തില്‍ കുടുക്കാന്‍ ശ്രമിച്ച വനിത ജേണലിസ്റ്റ് അപഹാസ്യയായി.

മഹാരാഷ്‌ട്രയില്‍ പുകയുന്ന ഭാഷാവിവാദം
മഹാരാഷ്‌ട്രയില്‍ ഭാഷാവിവാദം പുകയുകയാണ്. അധികാരം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയും കസിന്‍ സഹോദരനായ രാജ് താക്കറെയും ചേര്‍ന്ന് ഹിന്ദിക്കെതിരെ മറാത്തി ഭാഷാവിവാദം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. മറാത്തി പറയാത്തവരെയെല്ലാം ആക്രമിക്കുന്ന ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അത് വഴി വരാനിരിക്കുന്ന ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കലാണ്. പക്ഷെ ഇവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയ സാധാരണജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉദ്ധവിനെയും രാജ് താക്കറെയും രൂക്ഷമായി പരിസഹിക്കുകയാണ്. ഇത്തവണ ബിജെപി ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഏതാണ്ട് ഉറപ്പായി. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് നിന്ന് തന്നെ 50ഓളം മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളാണ് ബിജെപിയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ വെറും നാല് സീറ്റുകളുടെ വ്യത്യാസത്തിലാണ് ബിജെപിയ്‌ക്ക് ഭരണം നഷ്ടമായത്. ഇപ്പോള്‍ ഭാഷാവിവാദം കുത്തിപ്പൊക്കാന്‍ എന്‍ജിഒകളും ജേണലിസ്റ്റുകളും കിണഞ്ഞ് ശ്രമിക്കുകയാണ്.

Tags: language controversyMarathi language controversybollywoodsanjay duttJournalistPoliticsShilpa shetty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനങ്ങളുടെ പിന്തുണ സന്തോഷം പകരുന്നത് ; തമിഴ്‌നാട്ടിൽ സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് സൂചന നൽകി നടൻ രാഘവ ലോറൻസ് 

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Kerala

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.