Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2025, 11:15 am IST
in Kerala

തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ അസാന്നിധ്യത്തിൽ സിൻഡിക്കേറ്റ് യോഗം ചേർന്നതിൽ റിപ്പോർട്ട് തേടി ഗവർണർ. രജിസ്ട്രാര്‍ ഡോ.കെ.എസ് അനില്‍കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടിയും രജിസ്ട്രാർ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യവും വിശദീകരിക്കണം. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയെ അടക്കം അവഗണിച്ച് ചട്ടവിരുദ്ധ നടപടികളുമായാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പോയത്.

അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയം ചര്‍ച്ചചെയ്യാനുള്ള നീക്കം വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് തടയുകയും യോഗം പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ യോഗം പിരിച്ചുവിട്ടിട്ടും യോഗം തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെന്ന തീരുമാനം ഇടത് അംഗങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ്‌ചെയ്യാനാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ചട്ട വിരുദ്ധ യോഗത്തില്‍ തീരുമാനിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നത്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ചുള്ള ഹര്‍ജിയില്‍ സര്‍വകലാശാലയുടെ സത്യവാങ്മൂലം നല്‍കുന്നത് ചര്‍ച്ചചെയ്യുക എന്ന ഒറ്റ അജണ്ടയിലാണ് യോഗം ചേര്‍ന്നത്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിവരം യോഗത്തിന്റെ അധ്യക്ഷയായ വിസി സിസ തോമസ് റിപ്പോര്‍ട്ട് ചെയ്തു.

അജണ്ട വിവരിച്ചശേഷം സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കി. സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റിനെ അറിയിച്ചിട്ടില്ലെന്ന് ഇടത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പിന്നാലെ അത് സംബന്ധിച്ചുള്ള വിസിയുടെ നടപടിക്രമങ്ങളുടെ പകര്‍പ്പ് കൈമാറി. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ്‌ചെയ്യാന്‍ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എഴുന്നേറ്റു.

എന്നാല്‍ അജണ്ട സത്യവാങ്മൂലം മാത്രമാണെന്നും അതിനപ്പുറം ഒന്നും ചര്‍ച്ചചെയ്യാനാകില്ലെന്നും വിസി നിലപാട് കടുപ്പിച്ചു. ഇതിനെ അനുകൂലിച്ച് ബിജെപി അംഗങ്ങളായ ഡോ. വിനോദ്കുമാര്‍ ടി. ജി. നായരും പി.എസ്. ഗോപകുമാറും രംഗത്തുവന്നു. ഇതോടെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ നീക്കം നടത്തി. യോഗം അവസാനിപ്പിക്കുന്നതായി അറിയിച്ച് വിസി ചേമ്പറിലേക്ക് പോയി. ബിജെപി അംഗങ്ങളും കോണ്‍ഗ്രസ് പ്രതിനിധിയും ഹാളിന് പുറത്തിറങ്ങി. എന്നാല്‍ ഇടത് അംഗങ്ങള്‍ യോഗം തുടരുകയായിരുന്നു.

Tags: ReportregistrarIrregular actionsLeft syndicate membersRevocationsuspensiongovernorKerala University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

India

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.