Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 02:12 pm IST
in Kerala

കോട്ടയം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ മരുന്നും ആശുപത്രി ഉപകരണങ്ങളും ഇല്ലാതെ അതിരൂക്ഷസാഹചര്യത്തിൽ എത്തിയിട്ടും അതു നിസ്സാരവൽക്കരിക്കുന്ന ആരോഗ്യമന്ത്രി ക്യാമറ മുന്നിലെ വാർത്താഭിനയത്തിലേക്ക് എത്രയും വേഗം തിരിച്ചു പോകണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ പാവപ്പെട്ട രോഗികളുടെ ഏകസ്വരത്തിലുള്ള അഭ്യർത്ഥനയാണ്.

ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുമില്ലാതെ നാളിതുവരെ ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ് മെഡിക്കൽ കോളേജുകളും സർക്കാർ ആശുപത്രികളും. ഇത് തുറന്ന് എഴുതേണ്ടി വന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ സത്യസന്ധനായ ഡോക്ടറെ ക്രൂശിക്കാനാണ് ഇനി ഭരണകൂടത്തിന്റെയും സഖാക്കളുടെയും പടപ്പുറപ്പാട്.

ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തുന്നതിന് ഏറെ മുമ്പ് തന്നെ ഈ ഗുരുതര പ്രശ്നം താൻ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. അന്ന് വിദേശ ആദരം വാങ്ങുന്നതിനുള്ള യാത്രയിലായിരുന്നു മന്ത്രി മാഡം.

സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടങ്ങൾ പണിതുയർത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരും മരുന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്. വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടർ തസ്തികയിലാണ് ആണ് ഒഴിവുള്ളത്.കോട്ടയത്തെ മാത്രം കണക്കാണ്.

കേരളത്തിലെ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗവും ഒ പിയും പ്രവർത്തിക്കുന്നത് പലപ്പോഴും സീനിയർ റസിഡൻ്റ് ഡോക്ടർമാരെ കൊണ്ടാണ്. എന്നാൽ ജൂലൈ മുതൽ പിജി ഡോക്ടർമാർ കോഴ്സ് അവസാനനടപടികളിലേക്ക് കടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് 250 ഉം ഒപിയിൽ 3000ത്തിൽ അധികവും പ്രതിദിന രോഗികൾ എത്തുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. 100 ഓളം റസിഡൻ്റ് ഡോക്ടർമാർ ക്ലിനിക്കൽ വിഭാഗത്തിൽ മാത്രം വേണം. എന്നാൽ ഇതൊന്നും അധികൃതർ ശ്രദ്ധിക്കാറില്ല.രോഗികൾക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനുള്ള ഒരു ക്രമീകരണവും ആശുപത്രികളിൽ ഇല്ല.

ജീവൻ രക്ഷാ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയ പോലും മാറ്റിവയ്‌ക്കുകയാണ്. രോഗികളുടെ വേദനയ്‌ക്കും ദുരിതത്തിനു മുമ്പിൽ നിസ്സഹായരായി നിൽക്കുകയാണ് ഡോക്ടർമാർ. മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള സംശയം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. അടുത്തയിടെ പേവിഷബാധയ്‌ക്ക് കുത്തിവെപ്പ് നടത്തിയ കുട്ടികളുടെ ഉൾപ്പെടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

അതീവ ദയനീയമാണ് കേരളത്തിന്റെ ആരോഗ്യമേഖല. ഇക്കാര്യത്തിൽ സമഗ്ര അഴിച്ചു പണിക്ക് സർക്കാർ തയ്യാറായില്ലെങ്കിൽ രോഗികളുടെ അവസ്ഥ പരിതാപകരമാകും.

Tags: Veena GeorgeN.HariBJP KottayamNews acting Health Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

Kerala

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.