Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം; ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 02:12 pm IST
inKerala

കോട്ടയം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ മരുന്നും ആശുപത്രി ഉപകരണങ്ങളും ഇല്ലാതെ അതിരൂക്ഷസാഹചര്യത്തിൽ എത്തിയിട്ടും അതു നിസ്സാരവൽക്കരിക്കുന്ന ആരോഗ്യമന്ത്രി ക്യാമറ മുന്നിലെ വാർത്താഭിനയത്തിലേക്ക് എത്രയും വേഗം തിരിച്ചു പോകണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ പാവപ്പെട്ട രോഗികളുടെ ഏകസ്വരത്തിലുള്ള അഭ്യർത്ഥനയാണ്.

ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുമില്ലാതെ നാളിതുവരെ ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ് മെഡിക്കൽ കോളേജുകളും സർക്കാർ ആശുപത്രികളും. ഇത് തുറന്ന് എഴുതേണ്ടി വന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ സത്യസന്ധനായ ഡോക്ടറെ ക്രൂശിക്കാനാണ് ഇനി ഭരണകൂടത്തിന്റെയും സഖാക്കളുടെയും പടപ്പുറപ്പാട്.

ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തുന്നതിന് ഏറെ മുമ്പ് തന്നെ ഈ ഗുരുതര പ്രശ്നം താൻ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. അന്ന് വിദേശ ആദരം വാങ്ങുന്നതിനുള്ള യാത്രയിലായിരുന്നു മന്ത്രി മാഡം.

സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടങ്ങൾ പണിതുയർത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരും മരുന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്. വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടർ തസ്തികയിലാണ് ആണ് ഒഴിവുള്ളത്.കോട്ടയത്തെ മാത്രം കണക്കാണ്.

കേരളത്തിലെ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗവും ഒ പിയും പ്രവർത്തിക്കുന്നത് പലപ്പോഴും സീനിയർ റസിഡൻ്റ് ഡോക്ടർമാരെ കൊണ്ടാണ്. എന്നാൽ ജൂലൈ മുതൽ പിജി ഡോക്ടർമാർ കോഴ്സ് അവസാനനടപടികളിലേക്ക് കടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് 250 ഉം ഒപിയിൽ 3000ത്തിൽ അധികവും പ്രതിദിന രോഗികൾ എത്തുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. 100 ഓളം റസിഡൻ്റ് ഡോക്ടർമാർ ക്ലിനിക്കൽ വിഭാഗത്തിൽ മാത്രം വേണം. എന്നാൽ ഇതൊന്നും അധികൃതർ ശ്രദ്ധിക്കാറില്ല.രോഗികൾക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനുള്ള ഒരു ക്രമീകരണവും ആശുപത്രികളിൽ ഇല്ല.

ജീവൻ രക്ഷാ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയ പോലും മാറ്റിവയ്‌ക്കുകയാണ്. രോഗികളുടെ വേദനയ്‌ക്കും ദുരിതത്തിനു മുമ്പിൽ നിസ്സഹായരായി നിൽക്കുകയാണ് ഡോക്ടർമാർ. മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള സംശയം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. അടുത്തയിടെ പേവിഷബാധയ്‌ക്ക് കുത്തിവെപ്പ് നടത്തിയ കുട്ടികളുടെ ഉൾപ്പെടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

അതീവ ദയനീയമാണ് കേരളത്തിന്റെ ആരോഗ്യമേഖല. ഇക്കാര്യത്തിൽ സമഗ്ര അഴിച്ചു പണിക്ക് സർക്കാർ തയ്യാറായില്ലെങ്കിൽ രോഗികളുടെ അവസ്ഥ പരിതാപകരമാകും.

Tags: Veena GeorgeN.HariBJP KottayamNews acting Health Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.