Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ യുഎസ് പ്രസിഡന്‍റ് സ്വീകരിച്ചതിന് പിന്നില്‍ ഇന്ത്യയെ തോല്‍പിക്കലല്ല, പകരം ഇറാനെ ഒറ്റപ്പെടുത്തലാണെന്ന് നയതന്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ നയതന്ത്രം പുറത്ത് നിന്നും ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്ന ഒന്നല്ലെന്നും അവരുടെ ഓരോ നീക്കങ്ങള്‍ക്ക് പിന്നിലും നിഗൂഢമായ നിരവധി ലക്ഷ്യങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകുമെന്നും ലോകനയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 11:47 pm IST
in India, World
അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)

വാഷിംഗ്ടണ്‍: പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ യുഎസ് പ്രസിഡന്‍റ് സ്വീകരിച്ചതിന് പിന്നില്‍ ഇന്ത്യയെ തോല്‍പിക്കലല്ല, പകരം ഇറാനെ ഒറ്റപ്പെടുത്തലാണെന്ന് നയതന്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ നയതന്ത്രം പുറത്ത് നിന്നും ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്ന ഒന്നല്ലെന്നും അവരുടെ ഓരോ നീക്കങ്ങള്‍ക്ക് പിന്നിലും നിഗൂഢമായ നിരവധി ലക്ഷ്യങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകുമെന്നും ലോകനയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു.

ലോകത്തിലെ ഏക ആണവശക്തിയായ മുസ്ലിം രാജ്യമാണ് എന്നതാണ് പാകിസ്ഥാന്റെ സവിശേഷത. ഈ ആണവശക്തിയായ മുസ്ലിം രാജ്യത്തെ ഇറാനില്‍ നിന്നും അകറ്റി യുഎസ്, ഇസ്രയേല്‍ പക്ഷത്ത് നിലനിര്‍ത്തലാണ് അടിയന്തരമായി അസിം മുനീറിനെ വിളിച്ചുവരുത്തി സ്വീകരിച്ചതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആണവായുധം പ്രയോഗിച്ചാല്‍ പാകിസ്ഥാന്‍ ഇസ്രയേലിനെതിരെ ആണവായുധം കൊണ്ട് മറുപടി കൊടുക്കുമെന്ന് ഈയിടെ ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ജനറലായ മൊഹ്സന്‍ റസായി പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്ക് പിന്നാലെ പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ഇത് തള്ളിക്കളയുകയും പാകിസ്ഥാന്‍ ഇതില്‍ ഇടപെടില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്തായാലും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇസ്രയേലിനെതിരെ എന്ത് പ്രകോപനമുണ്ടായാലും ആണവായുധം പ്രയോഗിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന താല്‍പര്യം അമേരിക്കയ്‌ക്കുണ്ട്. അതിന് പാകിസ്ഥാനെയും ഇപ്പോള്‍ പാക് ആണവബട്ടണ്‍ കയ്യാളിയിരിക്കുന്ന അവിടുത്തെ പട്ടാളമേധാവിയെയും കയ്യിലെടുക്കലാണ് ട്രംപിന്റെ ലക്ഷ്യം.

ട്രംപിന്റെ ലക്ഷ്യം ഇറാനെതിരെ മുസ്ലിം രാഷ്‌ട്രങ്ങളുടെ അച്ചുതണ്ട്

ഇറാനെതിരെ ഒരിയ്‌ക്കലും സംഭാവ്യമല്ലെന്ന് കരുതുന്ന മുസ്ലിം രാഷ്‌ട്രങ്ങളും ഒരു അച്ചുതണ്ട് രൂപപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. പാകിസ്ഥാന്‍ ഇപ്പോള്‍ അമേരിക്കയുടെ കൂടെയുണ്ട്. അതുപോലെ തുര്‍ക്കിയും അമേരിക്കയ്‌ക്കൊപ്പം ഇറാനെതിരെ നിലകൊള്ളുന്നു. ജോര്‍ദാന്‍ എപ്പോഴേ ഇസ്രയേലിനൊപ്പമുണ്ട്. ഗള്‍ഫ് രാഷ്‌ട്രങ്ങളായ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയവ എല്ലാം ഇസ്രയേലിന് എതിരല്ല.

അടച്ചിട്ട മുറിയില്‍ ലഞ്ച് എന്നല്ലാതെ, അസിം മുനീറിന്റെ പേര് പറയാതെ യുഎസ്

അസിം മുനീറിന് എത്രമാത്രം അപ്രധാനമായ സ്ഥാനമേ അമേരിക്ക നല്‍കിയിരിക്കുന്നത് എന്നതിന് തെളിവാണ് ട്രംപും അസിം മുനീറും ചേര്‍ന്നുള്ള ഉച്ചഭക്ഷണത്തെക്കുറിച്ച് പറയുന്ന വൈറ്റ് ഹൗസിന്റെ ഷെഡ്യൂര്‍. പാകിസ്ഥാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫുമായി അടച്ചിട്ട മുറിയില്‍ ഉച്ചഭക്ഷണം എന്നേ ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ളൂ. ഇതില്‍ അസിം മുനീര്‍ എന്ന പേര് പരാമര്‍ശിച്ചിട്ടേ ഇല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഇതിന് മുന്‍പ് ഒരിയ്‌ക്കലും ഒരു വിദേശരാജ്യത്തിന്റെ പട്ടാളമേധാവിയുമായി അടച്ചിട്ട മുറിയില്‍ ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. രാജ്യത്തിന്റെ അധികാരം അട്ടിമറിയിലൂടെ കയ്യാളിയ അയൂബ് ഖാന്‍, സിയാ ഉള്‍ ഹഖ്, പര്‍വേസ് മുഷറഫ് എന്നിവരുമായി മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണത്തെ മാറിയ ഭൗമരാഷ്‌ട്രീയ സാഹചര്യമാണ് ട്രംപിനെ പതിവുകള്‍ തെറ്റിക്കാന്‍ പ്രേരിപ്പിച്ചത്.

അസിം മുനീറിനെ ക്ഷണിച്ചതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍
ഇറാനെതിരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുക എന്നതാണ് അമേരിക്കയുടെ ആദ്യലക്ഷ്യം. ഇറാന്‍ ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ വലിയൊരു അച്ചുതണ്ട് രൂപപ്പെട്ടുത്തുന്നത് തടയുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇറാനെതിരെ ഇസ്രയേല്‍ സൈനിക നീക്കം നടത്തുമ്പോള്‍ പാകിസ്ഥാന്‍ നിഷ്പക്ഷത പുലര്‍ത്തി മൗനം പാലിച്ചിരിക്കണം എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അത് സാധിച്ചു.

 

 

 

 

 

 

Tags: Asim MunirIranIsrael warAsim Munir USTrump Asim MunirUS PakistanIsrael-Iran warIndiaPakWar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.