Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2025, 12:28 am IST
in India
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

കൊല്‍ക്കൊത്ത: ശര്‍മ്മിഷ്ട പനോളി എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജഡ്ജിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. ബിജെപി പ്രവര്‍ത്തകരെന്ന് തോന്നിപ്പിക്കാവുന്ന രീതിയില്‍ സൂചനകള്‍ നല്‍കിക്കൊണ്ട് വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ബോളിവുഡിലെ സിനിമാതാരങ്ങളൊന്നും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രതികരിച്ചില്ലെന്ന ശര്‍മ്മിഷ്ഠ പനോളിയുടെ വീഡിയോ പോസ്റ്റാണ് വിവാദമായത്. ഇത് വര്‍ഗ്ഗീയച്ചുവയുള്ള പോസ്റ്റാണെന്ന് വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നതോടെ മാപ്പ് ചോദിച്ച് ശര്‍മ്മിഷ്ട പോസ്റ്റ് പിന്‍വലിച്ചിരുന്നു. പക്ഷെ ദിവസങ്ങള്‍ക്കകം ശര്‍മ്മിഷ്ട പനോളിയെ കൊല്‍ക്കൊത്ത പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും കോടതി ജൂണ്‍ 13 വരെ ശര്‍മ്മിഷ്ഠയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിച്ച് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്‌ക്കാനും അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജിയായ പാര്‍ത്ഥസാരഥി ചാറ്റര്‍ജിയാണ് ജാമ്യം നിഷേധിച്ചത്.

ശര്‍മ്മിഷ്ടയ്‌ക്ക് എതിരെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ശര്‍മ്മിഷ്ടയെ പൊലീസ് അറസ്റ്റഅ ചെയ്ത്. ആ പരാതി നല്‍കിയ വ്യക്തി ഹിന്ദുത്വത്തെ പതിവായി അധിക്ഷേപിക്കുന്ന ആലാണെന്ന് കണ്ടെത്തിയിരുന്നു. അസാധരണവേഗതയുണ്ടായിരുന്നുവെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തില്‍ തെറ്റ് ചെയ്തു എന്നതോന്നലുണ്ടായതിനെതുടര്‍ന്ന് മാപ്പ് പറഞ്ഞ ശര്‍മ്മിഷ്ഠയ്‌ക്ക് ജാമ്യം നല്‍കണമെന്ന് അന്ന് നടി കങ്കണ റണാവത്ത് എംപി അഭ്യര്‍ത്ഥിച്ചിരുന്നു. ശര്‍മ്മിഷ്ഠയെ ശിക്ഷിക്കുക വഴി ന്യൂനപക്ഷപ്രീണനത്തിന് ശ്രമിക്കുകയാണ് മമത സര്‍ക്കാരെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജിക്കെതിരെ  സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നത്. ബിജെപിക്കാരാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വരുത്തിതീര്‍ക്കാന്‍ ചില പരോക്ഷ സൂചനകളും ഈ സന്ദേശങ്ങളില്‍ കടത്തിവിടാന്‍ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്. ‘അജ്ഞാതനെ ഇന്ത്യയിലും ഇറക്കാന്‍ സമയമായി’ എന്നതാണ് ഒരു വിമര്‍ശനം.പാകിസ്ഥാനില്‍ അജ്ഞാതന്റെ വെടിയേറ്റ് ലഷ്കര്‍ ഇ ത്വയിബയിലേയും ഹിസ്ബുള്‍ മുജാഹിദ്ദീനിലേയും തീവ്രവാദിനേതാക്കള്‍ കൊല്ലപ്പെടുന്നത് പതിവാണ്. ഈ അജ്ഞാതനെ ഇന്ത്യന്‍ രഹസ്യസേന അയയ്‌ക്കുന്നതാണ് എന്നൊക്കെ അടക്കം പറച്ചിലുകള്‍ ഉണ്ട്. ഇത് സാഹചര്യം ദുരുപയോഗപ്പെടുത്തി ‘അജ്ഞാതന്‍’ എന്ന പദം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരായ വധഭീഷണിയിലും ബോധപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ട്. വധ ഭീഷണി അയ്‌കയ്‌ക്കുന്നത് ബിജെപിക്കാരാണെന്ന് വരുത്തിതീര്‍ക്കാനാനാണ് ഈ ശ്രമമെന്ന് കരുതുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിക്ക് ഭീഷണി അയച്ച അക്കൗണ്ടുകള്‍ എല്ലാം വ്യാജമായി സൃഷ്ടിച്ചവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. അതായത് ബിജെപിയെ കുടുക്കാന്‍ വേണ്ടി എതിരാളികളുടെ ശ്രമമാണിതെന്ന് കരുതുന്നു.

ജസ്റ്റിസ് പാര്‍ത്ഥസാരഥിയെ വധിക്കൂ എന്ന് 23595 എന്ന അക്കൗണ്ടില്‍ നിന്നും ടോസ്റ്റ് ഇന്ത്യ എന്ന അക്കൗണ്ടില്‍ നിന്നും സന്ദേശം എത്തിയിട്ടുണ്ട്. ഇത് രണ്ടും വ്യാജ അക്കൗണ്ടാണ്. വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിച്ച് വധഭീഷണി അയച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

 

Tags: Sharmishta ChatterjeeTrinamool CongressBengalTMCIndiaPakWarOperation SindoorParthasarathy ChatterjeeKolkota Highcourt Judge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)
India

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

India

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)
India

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

പുതിയ വാര്‍ത്തകള്‍

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.